- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
മനാമ: ബഹ്‌റൈനിൽ പുതുതായി 246 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 60 പേർ പ്രവാസി തൊഴിലാളികളാണ്. 183 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 77,571 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 420 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 73,841 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.19 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,437 പേരാണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായും 3,391 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.43 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ചു 1 ആൾ മരിച്ചതോടെ മുഴുവൻ എണ്ണം 293 ആയി ഉയർന്നു. മരണനിരക്ക് 0.38 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,143 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 1,607,692 പേരെയാണ്…
പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 2007 മുതൽ മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷനാണ് അദ്ദേഹം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. ആത്മീയതയ്‌ക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം 2007 ഒക്ടോബർ 2 നാണ് അദ്ദേഹം മാർത്തോമാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്. മാരാമൺ കൺവെൻഷന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.
മനാമ :ഒൻപത് ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ബഹ്‌റൈൻ മിഡിയസിറ്റിയുടെ സ്റ്റുഡിയോയിൽ വച്ച് ഐ സി ആർ എഫ് അഡ്വൈസറും മനാമ കൃഷ്ണ ടെമ്പിൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. സോപാനം വാദ്യകാലസംഗം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടഥിതിയായിരുന്നു , ഐമാക് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടർമായ ഫ്രാൻസിസ് കൈതാരത്, അഷ്‌ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈൻ ചാനലായ ഗ്ലോബൽ ലൈവ് ഫേസ്‌ബുക് , യൂട്യൂബ് എന്നവയിലൂടെ ഐമാക് ബഹ്‌റൈൻ മീഡിയസിറ്റി യുടെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരി ക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആദ്യദിവസം സോപാനം വാദ്യകലാസംഗം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതർച്ചനയോടെ നവരാത്രിആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു തുടർന്ന് നൃത്തധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി. വരും ദിവസങ്ങളിൽ ബഹ്‌റിനിലെ പ്രശസ്തരായ നൃത്ത സംഗീത അധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം : വെള്ളറടയിൽ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തോളം പഴക്കം ചെന്ന മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിനുളളിൽ നിന്നും പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്നാണ് പ്രദേശവാസികൾ വീടിനുള്ളിൽ കയറി നോക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മൃതദേഹത്തിലെ ശരീര ഭാഗങ്ങൾ പലതും അടർന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മനാമ: “തിരുനബി(സ)ജീവിതം; സമഗ്രം, സന്പൂര്‍ണ്ണം“ എന്ന പ്രമേയത്തില്‍ സമസ്‌ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാംപയിന്‍റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) രാത്രി 8.00മണിക്ക് (ഇന്ത്യന്‍ സമയം രാത്രി – 10.30) ഓണ്‍ലൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ സൂം അപ്ലിക്കേഷനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ ഭാരവാഹികളും സംബന്ധിക്കും. ഉദ്ഘാടന ശേഷം മൗലിദ് പാരായണവും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30മുതല്‍ ഓണ്‍ലൈനില്‍ മൗലിദ് പാരായണം തുടരും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മീലാദ് കാംപയിന്‍റെ ഭാഗമായി കേന്ദ്രത്തിനു പുറമെ വിവിധ ഏരിയാ കമ്മറ്റികള്‍ക്കു കീഴിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്. നബിദിന പരിപാടികൾ കൂടുതൽ മികവുറ്റതാക്കാനും റസൂൽ (സ)യുടെ ജീവിത ചര്യയും സന്ദേശങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുതകുന്ന പരിപാടികൾ…
മനാമ: ബഹ്റൈനിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും വിസ അവസാനിക്കാറായവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമായ പ്രവാസികളുടെ മടങ്ങി വരവ് എളുപ്പമാക്കാനാവശ്യടപ്പെട്ടും ബഹ്റൈനിലെ വിവിധ എം.പിമാർക്ക് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ നിവേദനം നൽകി. ഗൾഫ് എയർ അടക്കമുള്ള വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നാട്ടിൽ നിന്നും തിരികെ വരാനാഗ്രഹിക്കുന്നവർക്ക് മുന്നിൽ കരിനിഴൽ വീഴ്ത്തുന്നു. ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ ബഹ്റൈനിലെത്താനുള്ള സാഹചര്യമുണ്ടാക്കുന്നതിന് എംപിമാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മനാമ: സംസ്കൃതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് (ഒക്ടോബർ 17) മുതൽ ഒക്ടോബർ 25 വരെ ദിവസവും ബഹ്‌റൈൻ സമയം രാത്രി 7.30 ന് (ഇന്ത്യൻ സമയം 10pm) സംസ്കൃതിയുടെ ഫേസ്ബുക് പേജിലൂടെയാണ് അവതരിപ്പിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരളം ഉൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിലെ കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രസിഡണ്ട് പ്രവീൺ നായർ ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു. നവരാത്രി വ്രതാരംഭത്തിന്റെ ആദ്യ ദിനത്തെ പ്രോഗ്രാം സോംനാഥ് വിഭാഗ് ആണ് അവതരിപ്പിക്കുന്നത്. വീഡിയോ പ്രൊഡക്ഷൻ : സ്റ്റാർവിഷൻ
മനാമ: 31 വർഷത്തെ ബഹറൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ് ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പു നൽകി. സൂം മീറ്റിംഗിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിനും ഉമ്മർ പാനായിക്കുളവും ചേർന്ന് അവർക്ക് മൊമെന്റോ നൽകി. പ്രസിഡന്റ് സുനിൽ ബാബു സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിന്റെ സ്നേഹോപഹാരം നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിയാസ് ആലുവ,ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്, റാസിൻ ഖാൻ, ബൈജു മാത്യു , അഷറഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ്, എന്നിവർ അദ്ദേഹമായുള്ള അനുഭവങ്ങൾ പങ്ക് വച്ചു.
മനാമ: ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓര്‍മകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. തന്‍റെ പിതാവും ആര്‍എസ്പിയുടെ സമുന്നതനായ നേതാവും ആയിരുന്ന ബേബി ജോണും സിഎച്ച് മുഹമ്മദ് കോയ സാഹിബും തമ്മില്‍ ഉണ്ടായിരുന്ന ആത്മ ബന്ധത്തെ ഓര്‍ത്തെടുത്ത അദ്ദേഹം സിഎച്ചിന്‍റെ നിലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നത് ആണെന്നും , മുസ്ലിം സമൂഹത്തിന്‍റെ മാത്രമല്ല കേരളീയ പൊതു സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണെന്നും പറഞ്ഞു . എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ബഹ്റെെന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം…
പത്തനംതിട്ട: തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി ആയി ജോലി നോക്കിയിരുന്നു. ഇപ്പോൾ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്. 7.30 ന് ഉഷപൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു. അതിനു ശേഷം ശബരിമല മേൽശാന്തി യോഗ്യതാ പട്ടികയിൽ ഇടം നേടിയ 9 പേരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസുകൾ, പേരുകൾ വീണ്ടും വായിച്ച ശേഷം നറുക്കെടുപ്പിന് സാക്ഷിയായവരെ സ്പെഷ്യൽ കമ്മീഷണർ അത് ഉയർത്തി കാട്ടി. തുടർന്ന് അവ ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തിൽ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളി പാത്രത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, 8 ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിക്കുകയായിരുന്നു. പിന്നേട്…
