സെന്റ് പീറ്റേഴ്സ്ബര്‍ഗ്: 13ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറത്തിന്റെ പ്രധാന പ്ലീനറി പരിപാടിയില്‍ ബഹ്റൈനിലെ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ പങ്കെടുത്തു.
6,000 പേര് പങ്കെടുക്കുകയും ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്ത ഫോറം മെയ് 19 മുതല്‍ 21 വരെ നടന്നു, ‘നിയമം: ഭാവി ലോകത്തിനായുള്ള ഭൂതകാലത്തിന്റെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ നയരൂപീകരണക്കാരും നിയമ വിദഗ്ധരും ഉള്‍പ്പെടെ അന്താരാഷ്ട്ര പങ്കാളിത്തമുണ്ടായി.
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ് പ്ലീനറി സെഷന് ആരംഭിച്ചത്. ഫോറത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെട്ട മറ്റ് പ്ലീനറി പ്രഭാഷകരില്‍ പ്രൊഫ. മാരികെ, അഹമ്മദ് നാസര്‍ അല്‍-റൈസി (ഇന്റര്‍പോള്‍ പ്രസിഡന്റ്), ഫെലിക്സ് ഉള്ളോവ (എല്‍ സാല്‍വഡോര്‍ വൈസ് പ്രസിഡന്റ്) എന്നിവരുമുണ്ടായിരുന്നു.
Trending
- കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
- വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ; ‘പിണറായി വിജയന്റെ യോഗത്തിൽ ബിജെപി കൊടി’
- നാലുദിവസം കാട്ടിൽകഴിഞ്ഞ കഥ വിശ്വസിക്കാനാവില്ല, പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
- അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ, ഒരു രാത്രി മുഴുവൻ അച്ഛന്റെ മൃതദേഹത്തോടൊപ്പം വനത്തിൽ, ക്രൂരത
- ‘നെതന്യാഹു കറിവേപ്പില പോലെയായി, ഇസ്രയേലിന്റെ ചരിത്രത്തിലെ രാഷ്ട്രീയ ദുരന്തം’; വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിപക്ഷം
- പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
- ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ
- ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി, 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്, അന്വേഷണം

