മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് വിവരശേഖരണ പോർട്ടലിൽ രേഖപ്പെടുത്തിയ നടപടിയിൽ കേന്ദ്രം അടിയന്തര വിശദീകരണം തേടി. മുനമ്പത്തെ തർക്കഭൂമി കേന്ദ്ര പോർട്ടലായ ഉമീദിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിനെതിരെ കേരള സംസ്ഥാന വഖഫ് ബോർഡിനോടാന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടിയത്. കേന്ദ്ര സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വഖഫ് ബോർഡിൻറെ നടപടി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനധികൃതമായി നടത്തിയ രജിസ്ട്രേഷൻ പിൻവലിക്കാൻ സംസ്ഥാന വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Trending
- ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറോടെ തിരിച്ചെത്തുമെന്ന് പ്രഖ്യാപനം
- മനുഷ്യക്കടത്ത് തടയാൻ ബഹ്റൈൻ പ്രതിബദ്ധം; നിയമങ്ങളും സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി
- സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി ഓഗസ്റ്റ് 22 മുതൽ
- പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
- ‘മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയും’; രാകേഷ് ടിക്കായത്തുമായി ചർച്ച നടത്തി സി.ജെ.പി
- ഉമീദ് പോർട്ടലിൽ 79,905 വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്ത് കേരളം; രാജ്യത്ത് മൂന്നാം സ്ഥാനം
- ബഹ്റൈനിൽ ചെമ്മീൻ പിടുത്ത നിരോധനം ആഗസ്റ്റ് 1 മുതൽ പിൻവലിക്കും
- എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഡിജിപിയാകാൻ യോഗ്യനല്ലെന്ന് സർക്കാർ

