മനാമ: ബഹ്റൈനിലെ കോവിഡ്-19 പോരാട്ടത്തിൽ ഏകദേശം നാല് ദശലക്ഷം റാപ്പിഡ് ആന്റിജൻ ഡിറ്റക്ഷൻ ടെസ്റ്റുകൾ (RADT) നടത്തുകയും ആളുകളെ സ്വയം നിരീക്ഷിക്കാൻ അനുവദിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും അണുബാധ നിയന്ത്രണത്തിന് കാരണമാവുകയും ചെയ്തു. കോവിഡ് -19-നെക്കുറിച്ചുള്ള ഹാർവാർഡ് ഇന്റർനാഷണൽ ഫോറത്തിൽ അവതരിപ്പിച്ച ഡാറ്റ അനുസരിച്ച്, രാജ്യം ഇന്നുവരെ 3,943,597 RADT-കൾ നടത്തി. പൊതു, സ്വകാര്യ സ്കൂളുകളിൽ 2 ദശലക്ഷം പേരും റാൻഡം സ്ക്രീനിംഗിന്റെ ഭാഗമായി കമ്മ്യൂണിറ്റിയിലെ 1.5 ദശലക്ഷം പേരും, 200,000 പേർ കായികമേഖയിലും, ആശുപത്രികളിലും എമർജൻസി റൂമുകളിലും 94,085 പേരും ആരോഗ്യ കേന്ദ്രങ്ങളിൽ 145,512 പേരും ടെസ്റ്റ് നടത്തി.
Trending
- എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാത്തത്; ഇ പി ജയരാജൻ
- അവയർനെസ് ഓൺ വീൽസ് കാമ്പെയ്ൻ നടത്തി
- ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
- രാഹുലിന്റെ വയനാട് സീറ്റിനെതിരെ പറയാന്‍ മോദിക്ക് എന്തവകാശം?: വിഡി സതീശന്
- ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക് പിന്നാലെ 2 പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- സാന്റമോണിക്ക ബോബ്സ്കോടുമായി സഹകരിച്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
- നാഗാലാൻഡിൽ 6 ജില്ലകളിലെ ഒറ്റയാൾ പോലും വോട്ട് ചെയ്തില്ല
- ‘ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ’: ശിവൻകുട്ടി