അബുദാബി: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉറുഗ്വേ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് മത്സരാർത്ഥികളെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്. 7 മണിക്കൂർ 36 മിനിറ്റ് 39 സെക്കൻഡിൽ ആണ് ഷെയ്ഖ് നാസർ 160 കിലോമീറ്റർ ഓട്ടം ഫിനിഷ് ചെയ്തത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ബൗദീബ് ഗ്ലോബൽ വില്ലേജിലാണ് മത്സരം നടന്നത്. 36 രാജ്യങ്ങളിൽ നിന്നായി 126 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
Trending
- വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും 36 മരണം, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
- ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി
- ഒരു പത്രിക തള്ളി, നിലമ്പൂരിൽ അൻവർ തൃണമൂൽ സ്ഥാനാർഥിയാകില്ല; സ്വതന്ത്രനായി മത്സരിക്കും
- വൻ ബാങ്ക് കൊള്ള; കവർന്നത് 58 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം?
- ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള പാതിരാനിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി
- പോക്സോ കേസ് പ്രതി സ്കൂള്‍ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി
- പ്ലസ്വൺ: ആദ്യ അലോട്മെന്റിൽ 2.49 ലക്ഷം പേർ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം
- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം