തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണകേസിൽ പ്രതി ജിതിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ച് ജാമ്യം നിഷേധിച്ചത്. ജിതിൻ ഉപയോഗിച്ചത് ബോംബ് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ ഇന്ത്യയിൽ നിരോധിച്ച രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഒക്ടോബർ 4 വരെ
ജിതിന്റെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തു.
Trending
- വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ
- കോഴിക്കോട് രോഗി ഡോക്ടറെ മർദിച്ചു, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം
- പത്ത് ഗ്യാരന്റിയുമായി കെജരിവാള്‍ – എഎപി വാഗ്ദാനങ്ങള്‍ നടപ്പാക്കി; ബിജെപി പരാജയപ്പെട്ടു
- ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ
- സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ലൈഫ് ലൈൻ ഉദ്ഘാടനം ചെയ്തു
- തീപിടിത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം നാല് പേർ മരിച്ചു
- പാക്ടിൻറെ നൃത്ത സം ഗീ തോ ത്സവമായ ’ഭാവലയം – 2024’’ മേയ് 24ന്
- ‘സിപിഎമ്മിനോട് കൈ കൂപ്പി പറയുന്നു,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്, ഞങ്ങള്‍ പ്രതിരോധിക്കും’- വി.ഡി. സതീശന്.