റിയോ ഡി ജനീറോ: ബ്രസീലിയന്‍ കപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബ്രസീലിയന്‍ വിമാനം റണ്‍വേ അപകടത്തില്‍ നാല് പാല്‍മാസ് കളിക്കാരും ക്ലബ് പ്രസിഡന്റും മരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗില്ഹെറം നോ, റാനുലെ, മാര്‍ക്കസ് മോളിനാരി, പൈലറ്റ് വാഗ്നര്‍ എന്നിവരാണ് മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയുടെ അവസാനത്തില്‍ പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടായതായി ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. വിലാ നോവയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്ക് പോവുന്നതിനിടെയാണ് അപകടം. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധകൃതര്‍ അറിയിച്ചത്. ബ്രസീലിലെ നാലാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് പല്‍മാസ്.
Trending
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
- മഴക്കെടുതി; 3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കപ്പൽ അപകടം; 10 കോടി അനുവദിച്ച് സർക്കാർ, ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ 1000 രൂപയും 6 കിലോ അരിയും
- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല