മനാമ: കവിതകളിലൂടെ പ്രകൃതി സംരക്ഷണത്തിൻ്റെ മഹത്തായ സന്ദേശങ്ങൾ വരും തലമുറക്ക് കൈമാറിയ കവയിത്രിയായിരുന്നു സുഗതകുമാരി എന്ന് ജനത കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. കലഹിക്കേണ്ടതിനോട് കലഹിച്ചും, തലോടേണ്ടതിനെ തലോടിയും, തിരുത്തേണ്ടവയെ തിരുത്തിയും, അശരണർക്ക് അത്താണിയായ എഴുത്തുകാരിയുമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി സംരക്ഷണത്തിനും, മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത സുഗതകുമാരിയുടെ വിയോഗം മലയാളികൾക്കു് ഒരു തിരുത്തൽ ശക്തിയെ നഷ്ടമായെന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.
Trending
- പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
- കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം, തട്ടിക്കൊണ്ടുപോകാന്‍ശ്രമം; യുവാവ് പിടിയില്‍
- ‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’, മമത ബാനര്‍ജിയ്ക്കെതിരേ പവന് കല്യാണ്‍
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
- ഗതാഗത നിയമലംഘന പിഴകള്‍ കര്‍ശനമാക്കല്‍: ബഹ്റൈന്‍ മന്ത്രിസഭ അവലോകനം ചെയ്തു
- ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു