മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമ ലംഘകർക്കെതിരെ നടപടിയെടുത്തു. തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 300 ഓളം വ്യക്തികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. നവംബർ 12 മുതൽ 18 വരെ വിവിധ ഗവർണറേറ്റുകളിലായി 883 പരിശോധനകളും സന്ദർശനങ്ങളും എൽഎംആർഎ നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പത്തും, മുഹറഖ് ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നാലെണ്ണം വീതവും, സതേൺ ഗവർണറേറ്റിൽ നടത്തിയ രണ്ട് ക്യാമ്പയിനുകളും ഉൾപ്പെടുന്നു.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്