മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ബഹ്റൈനിലെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെന്റൻസിങ് നടപ്പാക്കുന്ന തടവുകാരുടെ സാഹചര്യവും തുറന്ന ജയിൽ പദ്ധതിയുടെ പുരോഗതിയും പരിശോധിക്കുന്നതിനാണ് സന്ദർശനം. തുറന്ന ജയിൽ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന പുനരധിവാസ, പരിശീലന പരിപാടികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഡയറക്ടർ ജനറൽ ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആന്റ് ആൾട്ടർനേറ്റീവ് സ്റ്റെൻസിംഗ് ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു. ബദൽ ശിക്ഷാ പദ്ധതിയുടെ വിജയത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്.
Trending
- അല്‍ ഫത്തേഹ് പള്ളി വളപ്പില്‍ എന്‍.ഐ.എ.ഡി. 200 മരങ്ങള്‍ നട്ടു
- കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
- യുവജന പിന്തുണയിലും ശാക്തീകരണത്തിലും ബഹ്റൈന്‍ മുന്‍നിര മാതൃക: സാമൂഹിക വികസന മന്ത്രി
- ബഹ്റൈന്‍ യുവജന ദിനം ആഘോഷിച്ചു; ചടങ്ങില്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് പങ്കെടുത്തു
- ബഹ്റൈനില്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗമിക്കുന്നു: മന്ത്രി
- സംഘര്‍ഷം പതിവായി; കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു
- ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം
- പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം