മനാമ: റമദാനിൽ 558 തടവുകാർ ബഹ്റൈനിൽ ബദൽ ശിക്ഷ പദ്ധതി ഉപയോഗപ്പെടുത്തിയതായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു. നിശ്ചിതമായ നിബന്ധനകളോടെ കൂടുതൽ സ്വാതന്ത്യം ലഭിക്കുന്ന ബദൽ ശിക്ഷ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തടവുകാർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ ബദൽ ശിക്ഷാ രീതി തിരഞ്ഞെടുത്തത്. ഇതോടെ ബദൽ ശിക്ഷ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും തുടക്കം മുതൽ അതിന്റെ പ്രയോജനം നേടിയ കുറ്റവാളികളുടെ ആകെ എണ്ണം 5,432 ഉയർന്നു. ബദൽ ശിക്ഷാ പദ്ധതി വിപുലപ്പെടുത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് കൂടുതൽ പേർ ഇതുപയോഗപ്പെടുത്താൻ മുന്നോട്ടു വന്നത്.
Trending
- അല്‍ ഫത്തേഹ് പള്ളി വളപ്പില്‍ എന്‍.ഐ.എ.ഡി. 200 മരങ്ങള്‍ നട്ടു
- കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
- യുവജന പിന്തുണയിലും ശാക്തീകരണത്തിലും ബഹ്റൈന്‍ മുന്‍നിര മാതൃക: സാമൂഹിക വികസന മന്ത്രി
- ബഹ്റൈന്‍ യുവജന ദിനം ആഘോഷിച്ചു; ചടങ്ങില്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് പങ്കെടുത്തു
- ബഹ്റൈനില്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗമിക്കുന്നു: മന്ത്രി
- സംഘര്‍ഷം പതിവായി; കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു
- ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം
- പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം