21 ദിവസത്തെ ആചാരമായ ഹനുമാൻ ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ വിശദീകരണം. തുടർന്ന് ഇവരുടെ മാതാപിതാക്കളോട് സ്കൂളിൽ വരാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തുകയും ഹിന്ദുമത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ അണിയാൻ പ്രിൻസിപ്പാൾ അനുവദിക്കുന്നില്ല എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അക്രമികൾ സ്കൂളിൽ ആക്രമണം നടത്തിയത്. കാവി വസ്ത്രങ്ങൾ അണിഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ആൾക്കൂട്ടം സ്കൂളിലെ വസ്തുക്കൾ നശിപ്പിക്കുന്നതും അക്രമം നടത്തരുതെന്ന് അദ്ധ്യാപകർ അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂളിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയിൽ ചിലർ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Trending
- കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകൾ വരുന്നു
- ‘പകൽ സാമൂഹ്യ പ്രവര്‍ത്തനം, രാത്രി ലഹരിക്കച്ചവടം’; മൊത്ത കച്ചവടക്കാരൻ പിടിയിൽ
- ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി – ആർജെഡി സംഘർഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
- ചികിത്സപ്പിഴവ്: 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്
- യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിക്കു നിർദ്ദേശം
- അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
- പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്.ആര്.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്
- കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി