ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ബഹ്റൈന്റെ ശബ്ദം ശ്രദ്ധേയമായി.
ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ പ്രതിനിധികള്‍ക്കും വേണ്ടി സംസാരിക്കാന്‍ തിരഞ്ഞെടുത്തത് ബഹ്റൈനില്‍നിന്നുള്ള യാസ്മിന് മുഫീദിനെയാണ്. ഇത് ബഹ്റൈന്‍ മാധ്യമമേഖലയ്ക്കുള്ള അഭിമാനകരമായ അംഗീകാരമായി. ബഹ്റൈനിലെ ചൈനീസ് എംബസിയാണ് യാസ്മിനെ പ്രതിനിധിയായി തിരഞ്ഞെടുത്തത്.
സാംസ്കാരിക സമന്വയം പ്രോത്സാഹിപ്പിക്കുന്നതില്‍ പത്രപ്രവര്‍ത്തനത്തിനുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 35 രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി യാസ്മിന് സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന മീഡിയ ഗ്രൂപ്പ്, ഓള് ചൈന ജേണലിസ്റ്റ്സ് അസോസിയേഷന് ആസ്ഥാനം എന്നിവ സന്ദര്‍ശിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്