മനാമ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്കായി ഇ-സേവനങ്ങൾ വഴിയും സ്വകാര്യ കേന്ദ്രങ്ങൾ വഴിയും സൗകര്യങ്ങൾ നൽകുന്നത് തുടരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2022-ൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയും ഇ-ട്രാഫിക് ആപ്പ് വഴിയും 35 സേവനങ്ങളിലായി 8,88,000-ലധികം ഇ-സേവനങ്ങൾ കൈകാര്യം ചെയ്തു. ചെറിയ അപകടങ്ങളിൽ 80 ശതമാനവും ആപ്ലിക്കേഷൻ വഴിയാണ് കൈകാര്യം ചെയ്തതെന്ന് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പറഞ്ഞു. സ്വകാര്യ സാങ്കേതിക പരീക്ഷാ കേന്ദ്രങ്ങളിൽ 1,66,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Trending
- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി