തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട് ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു