തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട് ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Trending
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും