കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. തടിയന്റെവിട നസീർ, സാബിർ ബുഹാരി എന്നിവർക്കു ഏഴുവർഷവും താജുദ്ദീന് ആറ് വർഷം കഠിനതടവും വിധിച്ചു. കുറ്റം സമ്മതിച്ചവർക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ എൻഐഎ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. മഅദനിയുടെ ഭാര്യയടക്കം 10 പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
Trending
- അബ്ദുള്‍ റഹീമിന് മാപ്പ് നല്കി സൗദി യുവാവിന്റെ കുടുംബം, വധശിക്ഷ റദ്ദാക്കി കോടതി വിധി
- കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം, ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്
- ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചു; മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
- ആൽബയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡ്
- 49 തദ്ദേശ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം വ്യാഴാഴ്ച
- ആൽബയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡ്
- യുവതിയെ കാണാതായിട്ട് 15 വർഷം, കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; നാല് പേർ അറസ്റ്റിൽ
- ‘ഉറക്കമൊക്കെ പിന്നെ, ഇപ്പോള്‍ അടിച്ചുപൊളി മാത്രം’- രോഹിത്