അബുദാബി: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉറുഗ്വേ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് മത്സരാർത്ഥികളെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്. 7 മണിക്കൂർ 36 മിനിറ്റ് 39 സെക്കൻഡിൽ ആണ് ഷെയ്ഖ് നാസർ 160 കിലോമീറ്റർ ഓട്ടം ഫിനിഷ് ചെയ്തത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ബൗദീബ് ഗ്ലോബൽ വില്ലേജിലാണ് മത്സരം നടന്നത്. 36 രാജ്യങ്ങളിൽ നിന്നായി 126 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
Trending
- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി