റിയോ ഡി ജനീറോ: ബ്രസീലിയന്‍ കപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബ്രസീലിയന്‍ വിമാനം റണ്‍വേ അപകടത്തില്‍ നാല് പാല്‍മാസ് കളിക്കാരും ക്ലബ് പ്രസിഡന്റും മരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗില്ഹെറം നോ, റാനുലെ, മാര്‍ക്കസ് മോളിനാരി, പൈലറ്റ് വാഗ്നര്‍ എന്നിവരാണ് മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയുടെ അവസാനത്തില്‍ പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടായതായി ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. വിലാ നോവയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്ക് പോവുന്നതിനിടെയാണ് അപകടം. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധകൃതര്‍ അറിയിച്ചത്. ബ്രസീലിലെ നാലാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് പല്‍മാസ്.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’