ഷിരൂർ: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായുള്ള പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
Trending
- മയ്യഴിക്കൂട്ടം കൂടിക്കാഴ്ച നടത്തി
- പ്രധാന വിഷയങ്ങളിൽനിന്ന് മാധ്യമങ്ങൾ വ്യതിചലിക്കുന്നു: വി.ഡി. സതീശന്
- സി.പി.എമ്മിൽ പ്രതിഷേധം മുറുകുന്നു; പി. ശശിക്കും അജിത് കുമാറിനും സ്ഥാനചലന സാധ്യത
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവം
- മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വിഷണറി ലീഡര്‍ഷിപ്പ് മീറ്റ് നടത്തി
- അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍’; പി.വി. അൻവര്‍
- സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം; അറസ്റ്റ് തടഞ്ഞു
- ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ 27 പേരെയും അറസ്റ്റ് ചെയ്തു