തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികളാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റദ്ദാക്കിയത്. കുഞ്ഞിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കുട്ടിയുടെ പൂര്‍ണമായ സംരക്ഷണാവകാശം കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച വിധി പുറപ്പെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
അതില്‍ തുടർ വാദം നവംബര്‍ 1 ന് കേള്‍ക്കും. കോടതി വിധിയില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. നവംബര്‍ ഒന്നിനും വിധി അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുത്. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം. തന്റെ അച്ഛനുള്‍പ്പടെ എല്ലാവര്ക്കും എതിരെ നടപടി ഉണ്ടാകണം’ എന്നായിരുന്നു അനപമയുടെ പ്രതികരണം.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’