മനാമ: കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ 50 ശതമാനം സ്വദേശികളുടെ വേതനം മൂന്ന് മാസം കൂടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടിയാണ് ലഭിക്കുക.
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കാൻ ഏപ്രിൽ മുതൽ ജൂൺ വരെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷം പൗരന്മാർക്കും ശമ്പളം നൽകാൻ 570 മില്യൺ ഡോളർ ചെലവഴിക്കുകയാണെന്ന് ബഹ്റൈൻ വ്യക്തമാക്കിയിരുന്നു.
Trending
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു

