വാഷിങ്ടണ്‍: അടുത്ത ബുധനാഴ്ച അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കാനായി ട്രംപിന്റെ പുതിയ നീക്കം. തലസ്ഥാനരിയടക്കം 50 സറ്റേറ്റുകളിലും വന്‍ റാലി സംഘടിപ്പിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇത് കനത്ത പ്രശ്നത്തിലേക്ക് വഴി തെളിക്കുമെന്ന് വിലയിരുത്തലുണ്ട്. അതേസമയം ഈ നീക്കം കനത്ത സുരക്ഷയോടെ തകര്‍ക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. കാപിറ്റോള്‍ കലാപത്തിന് സമാനമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വാഷിങ്ഡണ്‍ ഡി.സിയില്‍ ലോകഡൗണ്‍ പ്രഖ്യാപിച്ചു. ബാരിക്കേഡുകളും ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വ്യാജ പ്രചരണം ഏറ്റു പിടിച്ചാണ് ട്രംപ് അനൂകൂലികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി