വാഷിങ്ടണ്‍: അടുത്ത ബുധനാഴ്ച അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കാനായി ട്രംപിന്റെ പുതിയ നീക്കം. തലസ്ഥാനരിയടക്കം 50 സറ്റേറ്റുകളിലും വന്‍ റാലി സംഘടിപ്പിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇത് കനത്ത പ്രശ്നത്തിലേക്ക് വഴി തെളിക്കുമെന്ന് വിലയിരുത്തലുണ്ട്. അതേസമയം ഈ നീക്കം കനത്ത സുരക്ഷയോടെ തകര്‍ക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. കാപിറ്റോള്‍ കലാപത്തിന് സമാനമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വാഷിങ്ഡണ്‍ ഡി.സിയില്‍ ലോകഡൗണ്‍ പ്രഖ്യാപിച്ചു. ബാരിക്കേഡുകളും ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വ്യാജ പ്രചരണം ഏറ്റു പിടിച്ചാണ് ട്രംപ് അനൂകൂലികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍