ടെൽ അവീവ്: ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഇസ്രയേലിനും ഈജിപ്റ്റിനും ഇടയിലുള്ള നിത്സാന / അൽ – അജ്വ ബോർഡർ ക്രോസിംഗിലായിരുന്നു സംഭവം. ഈജിപ്ഷ്യൻ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചയാൾ അതിർത്തി കടന്ന് ഇസ്രയേൽ സൈന്യത്തിന്റെ പോസ്റ്റിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഇയാളെ വെടിവച്ച് കൊന്നതായി ഇസ്രയേൽ അറിയിച്ചു. സംഭവത്തിൽ ഈജിപ്ഷ്യൻ സൈന്യവുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു.
Trending
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്
- ഹീത്രോ വിമാനത്താവളം അടച്ചിടല്‍: ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
- ബഹ്റൈനിലെ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സംഘം ജൗ റിഫോം ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു
- രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി വസ്തുക്കള്‍
- ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ മാർച്ച് 21 മുതൽ 31 വരെ ത്രിമാന സർവേ
- റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു
- തങ്കമ്മ നൈനാൻ ബഹ്റൈനിൽ അന്തരിച്ചു