ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമെന്ന് സുപ്രീംകോടതി. രോഗം പടരാതിരിക്കാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡിനെ തടയുന്നതിനേക്കാൾ രാഷ്ട്രീയ നേട്ടത്തിലാണ് ചില സംസ്ഥാനങ്ങളുടെ ശ്രദ്ധയെന്നും കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ 80 ശതമാനത്തോളം പേർ ഇപ്പോഴും മാസ്ക്കുകൾ ശരിയായി ധരിക്കാതെയാണ് പുറത്തിറങ്ങുന്നതെന്നും കോടതി പറഞ്ഞു.ഗുജറാത്തിലെ രാജ്കോട്ടിൽ ആശുപത്രിക്ക് തീപിടിച്ച് 5 കോവിഡ് രോഗികൾ മരിക്കാനിടയായ സംഭവത്തിൽ സുപ്രീംകോടതി അഗാധ ദുഖം രേഖപ്പെടുത്തി.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു