കാഠ്മണ്ഡു: ഇന്ത്യൻ അധീന മേഖല ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം. ഭരണഘടനാ ഭേദഗതി ബില്ലിലൂടെയാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം അതീവസങ്കീർണ്ണമായി നിലനിൽക്കുമ്പോഴാണ് നേപ്പാളിന്റെ ഈ പ്രകോപനപരമായ നീക്കം. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേപ്പാളിന്റെ നടപടിയെ വിശേഷിപ്പിച്ചത്.
Trending
- ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ് തുടരും
- തിരുവനന്തപുരത്ത് മുത്തശ്ശനെ ചെറുമകൻ കുത്തികൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍
- ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്ക്കുമോ കാലാവസ്ഥ?
- അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലി
- പാകിസ്ഥാനിലെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍
- വാദം തെറ്റ്, പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി; പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്
- കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി