റിയാദ് : മക്കയിലെ ചെറുതും വലുതുമായ 1560 ഓളം പള്ളികൾ അടുത്ത ഞായറാഴ്ച പുലർച്ചെ മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്നു മക്കയിലെ അസിസിയ ഡിസ്ട്രിക്റ്റ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം മെല്ലി പറഞ്ഞു. ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിൽ ആയിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നും,ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രാർത്ഥന റഗ്ഗുകൾ, വരികൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കൽ തുടങ്ങി എല്ലാ മുൻകരുതൽ നടപടികളും നടപ്പിലാക്കി വേണം പള്ളികൾ തുറക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’