മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു.
എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Trending
- യുവതിയെ കാണാതായിട്ട് 15 വർഷം, കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; നാല് പേർ അറസ്റ്റിൽ
- ‘ഉറക്കമൊക്കെ പിന്നെ, ഇപ്പോള്‍ അടിച്ചുപൊളി മാത്രം’- രോഹിത്
- പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം
- ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും, രജിസ്ട്രേഷനും സംഘടിപ്പിച്ചു.
- എൽ.എം.ആർ.എ. കഴിഞ്ഞയാഴ്ച 817 പരിശോധകൾ നടത്തി; 141 നിയമലംഘകരെ നാടുകടത്തി
- 3000 കോടിയുടെ സ്റ്റീൽ കോംപ്ലക്സ് കൈമാറിയത് 25 കോടിക്ക്; പ്രതിഷേധവുമായി നാട്ടുകാർ
- അൽ ഹിലാൽ ഹോസ്പിറ്റൽ യോഗ ദിനം ആഘോഷിച്ചു
- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും