കേരളത്തിലെ പ്രളയ ദുരന്തത്തിൻറെ പേരിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശരിയായ രീതിയിൽ പിരിവുകൾ നടത്തി കേരളത്തെ ഭൂരിഭാഗം സംഘടനകളും സഹായിച്ചപ്പോൾ, ഒരു വിഭാഗം സംഘടനകൾ പ്രളയ ദുരന്തത്തിൻറെ പേരിൽ കോടികൾ തട്ടിപ്പു നടത്തി സ്വന്തം കീശ വീർപ്പിച്ചു. ഈ തട്ടിപ്പുകാർ ബിനാമി കമ്പനികൾ വരെ തുടങ്ങി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇത്തരത്തിൽ തട്ടിപ്പു നടത്തിയ വ്യക്തികളുടെയും , സംഘടനകളുടെയും കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കണം. (ഗൾഫിലെ നിയമപ്രകാരം ഇപ്പോൾ സംഘടനയുടെ പേര് വെളിപ്പെടുത്താനാകില്ല, ഇത്തരത്തിലുള്ള സംഘടനകൾക്ക് എതിരെ പരാതികൾ മന്ത്രാലയങ്ങളിലേക്ക് …..തുടരും).
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ

