ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷമിം നൊമാനിയെ അറസ്റ്റ് ചെയ്തു.ആത്മഹത്യ കുറിപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷമീം നോമാനിയയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് റിസ്വാന എഴുതിയിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. റിസ്വാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന 306-ാം വകുപ്പ് അനുസരിച്ചാണ് ഷമീമിനെതിരെ കേസെടുത്തതെന്ന് വാരാണസി സര്‍ദാര്‍ സി.ഒ അഭിഷേക് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
Trending
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ
- ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം നടന്നു
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു’ – കെ.സുരേന്ദ്രൻ
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്