മനാമ: നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി.കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്. അതിൻ്റെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപനത്തിന് ആറ് മാസത്തെ സാവകാശം അനുവദിച്ചിരുന്നു.ഇവിടെയുള്ള ജീവനക്കാരെ മറ്റു കിൻ്റെർ ഗാർട്ടനുകളിലേക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു. കുട്ടികൾക്ക് അടുത്തുള്ള മറ്റ് കിൻ്റെർഗാർട്ടനുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നേരത്തേ കൊടുത്തിരുന്ന അതേ ഫീസിൽ തന്നെയാണ് പ്രവേശനം നൽകുക.
Trending
- തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു
- ‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’, ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ
- അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു
- നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു
- ‘കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള അവഗണന’ ; കെ. സുധാകരന്
- അനുമതിയില്ലാതെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു: ആനയെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
- പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍