മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് നടത്തിയതിന് രണ്ട് ഏഷ്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. ഇവരെ വിചാരണയ്ക്ക് റഫര്‍ ചെയ്തതായും മനുഷ്യക്കടത്ത് കേസുകള്‍ക്കുള്ള ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കേസില്‍ ആദ്യ വാദം കേള്‍ക്കല്‍ ജൂണ്‍ മൂന്നിന് നടക്കും. പ്രതികള്‍ സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധവും അധാര്‍മികവുമായ പ്രവൃത്തിക്കള്‍ക്ക് ഇരയെ കടത്തിക്കൊണ്ടുവന്നു എന്നാരോപിച്ച് മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യുകയുമുണ്ടായി.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

