ജയ്പൂര്‍: രാജ്യത്ത വ്യാജ നികുതി(ജി.എസ്.ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരടക്കം 258 പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. അക്കൗണ്ടന്റുമാരുടെ നാല് ബിസിനസ് പങ്കാളികളും അറസ്റ്റിലായവരില്‍പെടും. ബിഎസ് ഗുപ്ത (ജയ്പൂര്‍), ദൗലത് എസ് മേത്ത, ചന്ദ്ര പ്രകാശ് പാണ്ഡെ (മുംബൈ), ലളിത് പ്രജാപതി (അഹമ്മദാബാദ്), എസ് കൃഷ്ണകുമാര്‍ (ചെന്നൈ), നിതിന്‍ ജെയിന് (ദില്ലി) ബി ശ്രീനിവാസറാവു (ഹൈദരാബാദ്), അങ്കുര്‍ ഗാര്‍ഗ് (ലുധിയാന). എന്നിവരാണ് അറസ്റ്റിലായ സി.എമാര്‍.
Trending
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍