ബര്‍ലിന്‍: ജര്‍മ്മനിയിലെ ഗട്ടര്‍സ്ലോവിലെ ഹീല്‍ഫെഡ് പ്രദേശത്തെ ഇറച്ചി സംസ്ക്കരണ ശാലയില്‍ നിന്നും കൊറോണ പകര്‍ന്ന 1000 പേര് ചികിത്സ യില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ മാംസ സംസ്ക്കരണ കമ്പനിയായ ടോണീസിലെ 1000 തൊഴിലാളി കള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആകെ 6500 തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്, ഇതിൽ 3000 തൊഴിലാളികളെ പരിശോധിച്ചതില്‍ നിന്നുമാണ് 1000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച