കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമെന്നും, ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ശുപാർശ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാതെയാണ് പുറത്തിറങ്ങുന്നത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. നങ്ങൾ നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി.
Trending
- ചികിത്സയ്ക്കെത്തിയ ബാലികയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
- ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ സ്വർണം മോഷ്ടിച്ചു
- ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ – കബീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
- കെ.എസ്.ആര്.ടി.സിക്ക് 30 കോടി കൂടി അനുവദിച്ചു
- മാർപ്പാപ്പയ്ക്കെതിരെ രൂക്ഷ വിമർശനം, ആർച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാൻ
- സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ
- യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്…കരിപ്പൂരിൽനിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി
- കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്, സുനക് രാജിക്കത്ത് കൈമാറി