കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയെയും ഇഡിയെയും ദുരുപയോഗം ചെയ്യുന്നതായി കരുതുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റ് ചില ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിൽ. അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ പരാമർശിച്ചായിരുന്നു മമതയുടെ പരാമർശം.
Trending
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്ഷോ ഒരുക്കങ്ങള്‍ ഗതാഗത മന്ത്രി അവലോകനം ചെയ്തു
- ബഹ്റൈന്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസ് പരിശീലന ശില്പശാല നടത്തി
- മക്കയിലെ കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് വിളിച്ചുവരുത്തിയ 52കാരന് പോലീസുകാരെ ആക്രമിച്ചു; അറസ്റ്റ്
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു