റിയാദ് : മക്കയിലെ ചെറുതും വലുതുമായ 1560 ഓളം പള്ളികൾ അടുത്ത ഞായറാഴ്ച പുലർച്ചെ മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്നു മക്കയിലെ അസിസിയ ഡിസ്ട്രിക്റ്റ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം മെല്ലി പറഞ്ഞു. ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിൽ ആയിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നും,ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രാർത്ഥന റഗ്ഗുകൾ, വരികൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കൽ തുടങ്ങി എല്ലാ മുൻകരുതൽ നടപടികളും നടപ്പിലാക്കി വേണം പള്ളികൾ തുറക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര് ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 54മത് ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും

