<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Uttar Pradesh | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/uttar-pradesh/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/uttar-pradesh/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 22 Mar 2026 14:48:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Uttar Pradesh | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/uttar-pradesh/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊലപാതകം ആരോപിച്ച് പ്രതിഷേധം; മഥുര സംഘർഷത്തിൽ 22 പേർക്കെതിരെ കേസെടുത്തു, 13 പേർ പിടിയിൽ</title>
		<link>https://ml.starvisionnews.com/protest-alleging-murder-case-registered-against-22-people-in-mathura-violence-13-arrested/?utm_source=rss&#038;utm_medium=rss&#038;utm_campaign=protest-alleging-murder-case-registered-against-22-people-in-mathura-violence-13-arrested</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 22 Mar 2026 14:47:17 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=205421</guid>

					<description><![CDATA[<p>ദില്ലി: ഉത്തർപ്രദേശ് മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖറിൻ്റെ അപകട മരണം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസുകാരടക്കം നിരവധിപ്പേർക്കാണ് പ്രതിഷേധത്തിൽ പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെയാണ് പശുസംരക്ഷനായ ഫർസാ വാല ബാബയുടെ മരണത്തിൽ പ്രതിഷേധവുമായി ജനക്കൂട്ടം ദില്ലി &#8211; ആഗ്ര ദേശീയ പാത ഉപരോധിച്ചത്. പിന്നാലെ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനെതിരെ തിരിഞ്ഞ ജനക്കൂട്ടം പൊലീസ് [...]</p>
<p>The post <a href="https://ml.starvisionnews.com/protest-alleging-murder-case-registered-against-22-people-in-mathura-violence-13-arrested/">കൊലപാതകം ആരോപിച്ച് പ്രതിഷേധം; മഥുര സംഘർഷത്തിൽ 22 പേർക്കെതിരെ കേസെടുത്തു, 13 പേർ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ദില്ലി: ഉത്തർപ്രദേശ് മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖറിൻ്റെ അപകട മരണം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസുകാരടക്കം നിരവധിപ്പേർക്കാണ് പ്രതിഷേധത്തിൽ പരിക്കേറ്റത്.<br><br>ശനിയാഴ്ച്ച രാവിലെയാണ് പശുസംരക്ഷനായ ഫർസാ വാല ബാബയുടെ മരണത്തിൽ പ്രതിഷേധവുമായി ജനക്കൂട്ടം ദില്ലി &#8211; ആഗ്ര ദേശീയ പാത ഉപരോധിച്ചത്. പിന്നാലെ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനെതിരെ തിരിഞ്ഞ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ 22 പേർക്കെതിരെ കേസെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.</p>



<p>ശനിയാഴ്ച്ച പുലർച്ചയായിരുന്നു പ്രദേശത്തെ ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ വാഹനാപകടത്തിൽ മരിച്ചത്. പശുക്കടത്തെന്ന് സംശയിച്ച് ഒരു ട്രക്ക് പിന്തുടരുന്നതിനിടെ, ചന്ദ്രശേഖർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നാലെ ട്രക്കിലുണ്ടായിരുന്ന പശുക്കടത്തുകാർ ബാബയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ രംഗത്ത് എത്തി. വിവരം പടർന്നതോടെ ആളുകൾ പ്രതിഷേധവുമായി ദേശിയ പാത ഉപരോധിച്ചു. ബാബയെ കൊലപ്പെടുത്തിയ സംഘത്തെ പിടികൂടണം എന്നായിരുന്നു ആവശ്യം. എന്നാൽ, അപകടം നടന്ന കോസി മേഖലയിൽ പുലർച്ചെ കനത്ത മൂടൽ മഞ്ഞ് ആയിരുന്നെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറും ചികിത്സയിലിരിക്കെ മരിച്ചു. പശുക്കടത്താണോ എന്ന സംശത്തെ തുടർന്ന് ട്രക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധിച്ചിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ട്രക്കിൽ പലചരക്ക് സാധനങ്ങളെന്നായിരുന്നു പൊലീസ് കണ്ടത്തൽ. ഇതോടെയാണ് പ്രതിഷേധക്കാർ മനപൂർവ്വം കലാപത്തിന് ശ്രമിച്ചെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/protest-alleging-murder-case-registered-against-22-people-in-mathura-violence-13-arrested/">കൊലപാതകം ആരോപിച്ച് പ്രതിഷേധം; മഥുര സംഘർഷത്തിൽ 22 പേർക്കെതിരെ കേസെടുത്തു, 13 പേർ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്‌ഐ</title>
		<link>https://ml.starvisionnews.com/a-female-si-in-uttar-pradesh-shot-a-child-rape-accused-who-attacked-police/?utm_source=rss&#038;utm_medium=rss&#038;utm_campaign=a-female-si-in-uttar-pradesh-shot-a-child-rape-accused-who-attacked-police</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 31 May 2025 16:24:14 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Encounter]]></category>
		<category><![CDATA[firefight]]></category>
		<category><![CDATA[Kamal Kishore]]></category>
		<category><![CDATA[Sakina Khan]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=190191</guid>

					<description><![CDATA[<p>ലഖ്‌നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തര്‍പ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാന്‍ ആണ് പോക്‌സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്‍ കിഷോറിനെയാണ് സാക്കിന ഖാന്‍ അതിസാഹസികമായി പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന കിഷോര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സാക്കിന ഖാന്‍ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി [...]</p>
<p>The post <a href="https://ml.starvisionnews.com/a-female-si-in-uttar-pradesh-shot-a-child-rape-accused-who-attacked-police/">ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്‌ഐ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/04/al-hilal-2-1024x312.jpeg" alt="" class="wp-image-187999"/></figure>



<p>ലഖ്‌നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്&#x200d; ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തര്&#x200d;പ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാന്&#x200d; ആണ് പോക്‌സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്&#x200d; കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തര്&#x200d;പ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം.</p>



<p>നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്&#x200d; കിഷോറിനെയാണ് സാക്കിന ഖാന്&#x200d; അതിസാഹസികമായി പിടികൂടിയത്. പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച കേസില്&#x200d; പ്രതിയായിരുന്ന കിഷോര്&#x200d; ഒളിവില്&#x200d; കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്&#x200d;ന്ന് സാക്കിന ഖാന്&#x200d; അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവില്&#x200d;കഴിയുന്ന സ്ഥലത്തെത്തി. എന്നാല്&#x200d;, പോലീസിനെ കണ്ടതോടെ വെടിയുതിര്&#x200d;ത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാന്&#x200d; പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്.</p>



<p>വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്&#x200d;കുട്ടിയ്ക്ക് കൗണ്&#x200d;സലിങ് നല്&#x200d;കാനും സാക്കിന ഖാന്&#x200d; ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോര്&#x200d; നേരത്തേ ഒട്ടേറെ ക്രിമിനല്&#x200d;ക്കേസുകളില്&#x200d; ഉള്&#x200d;പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/05/al-hilal-hospital-bahrain-819x1024.jpg" alt="" class="wp-image-189995"/></figure>
<p>The post <a href="https://ml.starvisionnews.com/a-female-si-in-uttar-pradesh-shot-a-child-rape-accused-who-attacked-police/">ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്‌ഐ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>നാ​ഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, ന​ഗരം സുരക്ഷാ വലയത്തിൽ</title>
		<link>https://ml.starvisionnews.com/nagpur-violence-police-say-main-mastermind-arrested-city-under-security-control/?utm_source=rss&#038;utm_medium=rss&#038;utm_campaign=nagpur-violence-police-say-main-mastermind-arrested-city-under-security-control</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 19 Mar 2025 09:56:05 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA['hurting religious sentiments]]></category>
		<category><![CDATA[FIR]]></category>
		<category><![CDATA[Nagpur Violence]]></category>
		<category><![CDATA[Shiv Sena]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=187361</guid>

					<description><![CDATA[<p>നാഗ്പൂർ: തിങ്കളാഴ്ച നാ​ഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാ​ഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ന​ഗരത്തിൽ [...]</p>
<p>The post <a href="https://ml.starvisionnews.com/nagpur-violence-police-say-main-mastermind-arrested-city-under-security-control/">നാ​ഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, ന​ഗരം സുരക്ഷാ വലയത്തിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="251" src="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-1024x251.jpeg" alt="" class="wp-image-169731" srcset="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-1024x251.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-300x74.jpeg 300w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-150x37.jpeg 150w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-450x110.jpeg 450w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-768x188.jpeg 768w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain.jpeg 1080w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>നാഗ്പൂർ: തിങ്കളാഴ്ച നാ​ഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാ​ഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു.</p>



<p>ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ന​ഗരത്തിൽ സംഘർഷമുണ്ടായത്. ഔറം​ഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്.</p>



<p>ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരിക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു.</p>



<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായതിനാൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. അക്രമം പടർന്നതോടെ സെക്ഷൻ 163 പ്രകാരം നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മഹൽ, ചിറ്റ്നിസ് പാർക്ക് ചൗക്ക്, ഭൽദാർപുര എന്നിവയുൾപ്പെടെ മധ്യ നാഗ്പൂരിലുടനീളം 1,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഫവ്വാര ചൗക്ക്, ഗാന്ധി പുത്ല ചൗക്ക്, ബദ്കാസ് ചൗക്ക് തുടങ്ങിയ പ്രധാന റോഡുകൾ അടച്ചുപൂട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കികളും കണ്ണീർവാതക യൂണിറ്റുകളും ഉൾപ്പെടെയുള്ള കലാപ നിയന്ത്രണ വാഹനങ്ങൾ ഉപയോഗിച്ചു.</p>



<p>നാഗ്പൂർ അക്രമക്കേസിലെ അറസ്റ്റിലായ 19 പ്രതികളെ മാർച്ച് 21 വരെ ജെഎംഎഫ്‌സി കോടതി ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹൽ കലാപക്കേസിലെ 51 പ്രതികളിൽ 27 പേരെ ഒരു ദിവസം മുമ്പ് പൊലീസ് ഹാജരാക്കിയിരുന്നു. കോലം കത്തിച്ച സംഭവത്തിൽ വ്യാപകമായ തീപിടുത്തമുണ്ടായതിനെത്തുടർന്ന് വിഎച്ച്പി, ബജ്രംഗ്ദൾ അംഗങ്ങൾ ഉൾപ്പെടെ ആറ് എഫ്‌ഐആറുകളിലായി 1,200 ൽ അധികം പേർക്കെതിരെ പൊലീസ് കേസെടുത്തു.</p>



<p>ഒരു വനിതാ പൊലീ ഉദ്യോഗസ്ഥയെ ലൈം​ഗികമായി ആക്രമിക്കാനും ശ്രമമുണ്ടായി. ഇവരുടെ യൂണിഫോം വലിച്ചുകീറാൻ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കലാപ നിയന്ത്രണ പൊലീസ് (ആർ‌സി‌പി) ഉദ്യോഗസ്ഥയോട് പ്രതി മോശമായി പെരുമാറിയത്. അവരുടെ യൂണിഫോമിലും ശരീരത്തിലും സ്പർശിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഏറ്റുമുട്ടലിനിടെ കലാപകാരികൾ പോലീസിന് നേരെ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞതായും എഫ്ഐആറിൽ പറയുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/nagpur-violence-police-say-main-mastermind-arrested-city-under-security-control/">നാ​ഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, ന​ഗരം സുരക്ഷാ വലയത്തിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്</title>
		<link>https://ml.starvisionnews.com/up-hospital-employees-tried-to-mix-tb-patient-sputum-in-doctors-food/?utm_source=rss&#038;utm_medium=rss&#038;utm_campaign=up-hospital-employees-tried-to-mix-tb-patient-sputum-in-doctors-food</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 08 Oct 2024 16:10:52 +0000</pubDate>
				<category><![CDATA[HEALTH]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[cough]]></category>
		<category><![CDATA[HIV]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[Uttar Pradesh government hospital]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=178964</guid>

					<description><![CDATA[<p>ലഖ്‌നൗ: പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ ഖാന്‍, ടെക്‌നീഷ്യന്‍ മുഷീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയാണ് ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ് നടപടി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പരിശോധനയ്ക്കായി [...]</p>
<p>The post <a href="https://ml.starvisionnews.com/up-hospital-employees-tried-to-mix-tb-patient-sputum-in-doctors-food/">ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-1024x256.jpg" alt="" class="wp-image-167963" srcset="https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/04/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>ലഖ്‌നൗ: പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടര്&#x200d;ക്ക് ഭക്ഷണത്തില്&#x200d; കലര്&#x200d;ത്തിനല്&#x200d;കാന്&#x200d; ശ്രമിച്ച സംഭവത്തില്&#x200d; ആശുപത്രിയിലെ രണ്ട് ജീവനക്കാര്&#x200d;ക്കെതിരേ കേസെടുത്തു. ഉത്തര്&#x200d;പ്രദേശിലെ ബാഗ്പതിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോര്&#x200d;ഡിനേറ്റര്&#x200d; ജബ്ബാര്&#x200d; ഖാന്&#x200d;, ടെക്‌നീഷ്യന്&#x200d; മുഷീര്&#x200d; അഹമ്മദ് എന്നിവര്&#x200d;ക്കെതിരേയാണ് ഡോക്ടറുടെ പരാതിയില്&#x200d; പോലീസ് കേസെടുത്തത്.</p>



<p>ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്&#x200d; ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്&#x200d; സിങ്ങിന്റെ പരാതിയിലാണ് പോലീസ് നടപടി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടര്&#x200d;ന്ന് പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫത്തിന്റെ സാമ്പിള്&#x200d; ഭക്ഷണത്തില്&#x200d; കലര്&#x200d;ത്തിനല്&#x200d;കാന്&#x200d; ശ്രമിച്ചെന്നുമാണ് പരാതി. പോലീസ് കേസെടുത്തതോടെ പ്രതികളായ രണ്ടുപേരും ഒളിവില്&#x200d;പോയിരിക്കുകയാണ്. സംഭവത്തില്&#x200d; ചീഫ് മെഡിക്കല്&#x200d; ഓഫീസര്&#x200d; വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.</p>



<p>ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനായ ടിങ്കുവിനെ സമ്മര്&#x200d;ദത്തിലാക്കിയാണ് പ്രതികള്&#x200d; ഇത് ചെയ്തതെന്നാണ് ഡോക്ടറുടെ ആരോപണം. ഡോക്ടര്&#x200d;ക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭക്ഷണം വാങ്ങി വീട്ടില്&#x200d; എത്തിച്ചുനല്&#x200d;കിയിരുന്നത് ടിങ്കുവാണ്. തുടര്&#x200d;ന്നാണ് പ്രതികള്&#x200d; ടിങ്കുവിനെ ഭീഷണിപ്പെടുത്തി സംഭവം ആസൂത്രണംചെയ്തത്. അതീവഗുരുതരാവസ്ഥയിലുള്ള ക്ഷയരോഗിയുടെ കഫവും ചില വിഷപദാര്&#x200d;ഥങ്ങളുമാണ് ഭക്ഷണത്തില്&#x200d; കലര്&#x200d;ത്തി നല്&#x200d;കാന്&#x200d; നിര്&#x200d;ദേശിച്ചത്. ഇതുസംബന്ധിച്ച് പ്രതികള്&#x200d; നിര്&#x200d;ദേശം നല്&#x200d;കുന്നതിന്റെ ഫോണ്&#x200d; റെക്കോഡ് ടിങ്കു തന്നെയാണ് ഡോക്ടര്&#x200d;ക്ക് കൈമാറിയത്. പ്രതികള്&#x200d; ആവശ്യപ്പെട്ട കാര്യം ചെയ്യാന്&#x200d; തന്റെ മനഃസാക്ഷി അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ടിങ്കു സംഭവം വെളിപ്പെടുത്തിയതെന്നും ഡോക്ടര്&#x200d; പറഞ്ഞു.</p>



<p>അതിനിടെ, കഴിഞ്ഞ ഒരുമാസത്തിനിടെ തനിക്ക് അഞ്ചുകിലോ ഭാരം കുറഞ്ഞതായും ഡോക്ടര്&#x200d; പറഞ്ഞു. ഇതിനുമുന്&#x200d;പും ഇത്തരത്തില്&#x200d; ഭക്ഷണത്തില്&#x200d; എന്തെങ്കിലും കലര്&#x200d;ത്തിനല്&#x200d;കിയോ എന്ന് സംശയമുണ്ടെന്നും വിശദമായ വൈദ്യപരിശോധന നടത്തുമെന്നും ഡോക്ടര്&#x200d; വ്യക്തമാക്കി.</p>



<figure class="wp-block-image size-full"><img decoding="async" width="1024" height="257" src="https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2.jpeg" alt="" class="wp-image-155605" srcset="https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2-300x75.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2-150x38.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2-450x113.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-2-768x193.jpeg 768w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/up-hospital-employees-tried-to-mix-tb-patient-sputum-in-doctors-food/">ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, പൊലീസുകാരന് സസ്പെൻഷൻ</title>
		<link>https://ml.starvisionnews.com/police-rape-dailt-woman/?utm_source=rss&#038;utm_medium=rss&#038;utm_campaign=police-rape-dailt-woman</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 27 Sep 2023 07:24:42 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=153558</guid>

					<description><![CDATA[<p>പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പാണ്ഡെയ്ക്കാണ് പരാതി നൽകിയത്. സെപ്തംബർ 21ന് വൈകുന്നേരം ഇയാൾ പെൺകുട്ടിയെ വിളിച്ചു വരുത്തി. പ്രതികളെ പിടികൂടാനെന്ന [...]</p>
<p>The post <a href="https://ml.starvisionnews.com/police-rape-dailt-woman/">പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, പൊലീസുകാരന് സസ്പെൻഷൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.</p>
<p>സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പാണ്ഡെയ്ക്കാണ് പരാതി നൽകിയത്. സെപ്തംബർ 21ന് വൈകുന്നേരം ഇയാൾ പെൺകുട്ടിയെ വിളിച്ചു വരുത്തി.</p>
<p>പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വഴിയിൽ വെച്ച് പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ വെച്ച് തന്നെ സബ് ഇൻസ്‌പെക്ടർ പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ പരാതിയിൽ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ പറഞ്ഞു.</p>
<p>യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സരായ് മാമ്‌റേജ് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ പാണ്ഡെയ്‌ക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവിൽ പാണ്ഡെ ഒളിവിലാണ്.</p>
<p>The post <a href="https://ml.starvisionnews.com/police-rape-dailt-woman/">പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, പൊലീസുകാരന് സസ്പെൻഷൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പ്രിൻസിപ്പലിൽനിന്ന് ലൈംഗികാതിക്രമം: യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ</title>
		<link>https://ml.starvisionnews.com/yogi-adityanath/?utm_source=rss&#038;utm_medium=rss&#038;utm_campaign=yogi-adityanath</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Tue, 29 Aug 2023 14:54:31 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[Yogi Adityanath]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=150737</guid>

					<description><![CDATA[<p>ഗാസിയാബാദ്∙ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂൾ പ്രൻസ‍ിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെതിരെ ഇവർ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു. രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. [...]</p>
<p>The post <a href="https://ml.starvisionnews.com/yogi-adityanath/">പ്രിൻസിപ്പലിൽനിന്ന് ലൈംഗികാതിക്രമം: യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone  wp-image-146860" src="https://ml.starvisionnews.com/wp-content/uploads/2023/07/MEM-Multi-Vitamin-Package-04-300x92.jpg" alt="" width="1311" height="402" /></p>
<p>ഗാസിയാബാദ്∙ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂൾ പ്രൻസ&#x200d;ിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെതിരെ ഇവർ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു.</p>
<p>രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു.</p>
<p>തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിദ്യാർഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്പോരിനിടെ ചിലർ പ്രിൻസിപ്പലിനെ മർദിച്ചു.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-146859" src="https://ml.starvisionnews.com/wp-content/uploads/2023/07/MEM-Multi-Vitamin-Package-01-300x203.jpg" alt="" width="1521" height="1029" /></p>
<p>ഇതോടെ, സ്കൂളിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.</p>
<p>ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്. ആർഎസ്എസ് പ്രവർത്തകനായതിനാലാണ് പ്രിൻസിപ്പലിനെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്ന് ആരോപണമുണ്ടെന്ന് ഇവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനു പിന്നാലെയാണ് പൊലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.</p>
<p>‘‘അങ്ങയെ നേരി&#x200d;ൽ കാണാനും പരാതികൾ ബോധിപ്പിക്കാനും ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും അനുവദിക്കണം. ഞങ്ങൾക്ക് നീതി വേണം. ഞങ്ങളെല്ലാം അങ്ങയുടെ മക്കളാണ്’ – വിദ്യാർഥിനികൾ കത്തിൽ എഴുതി.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-146855" src="https://ml.starvisionnews.com/wp-content/uploads/2023/07/MEM-Multi-Vitamin-Package-02-269x300.jpg" alt="" width="1505" height="1678" /></p>
<p>The post <a href="https://ml.starvisionnews.com/yogi-adityanath/">പ്രിൻസിപ്പലിൽനിന്ന് ലൈംഗികാതിക്രമം: യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യോഗിയെ ഞാൻ ഉടനെ കൊലപ്പെടുത്തും  അജ്ഞാതന്റെ വധഭീഷണി</title>
		<link>https://ml.starvisionnews.com/i-will-kill-yogi-immediately-death-threat-from-unknown-person/?utm_source=rss&#038;utm_medium=rss&#038;utm_campaign=i-will-kill-yogi-immediately-death-threat-from-unknown-person</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Tue, 25 Apr 2023 08:45:05 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Lucknow]]></category>
		<category><![CDATA[Minister Yogi Adityanath]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141103</guid>

					<description><![CDATA[<p>ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി യുപി സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. &#8216;യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും&#8217; എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർത്തിയ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506,5-7 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.നേരത്തേ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിൽ [...]</p>
<p>The post <a href="https://ml.starvisionnews.com/i-will-kill-yogi-immediately-death-threat-from-unknown-person/">യോഗിയെ ഞാൻ ഉടനെ കൊലപ്പെടുത്തും  അജ്ഞാതന്റെ വധഭീഷണി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി യുപി സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. &#8216;യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും&#8217; എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർത്തിയ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506,5-7 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.നേരത്തേ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയ പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യം മൂലം അയൽവാസിയുടെ പേരിൽ വ്യാജക്കത്ത് തയ്യാറാക്കിയ കതൃക്കടവ് അഞ്ചാണിക്കൽ സേവ്യർ(58) ആണ് പിടിയിലായത്. കതൃക്കടവിന് സമീപം കേറ്ററിംഗ് സ്ഥാപനം നടത്തുകയാണ് പ്രതി. ഭീഷണിക്കത്ത് വിവാദമായതോടെ ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശമയച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.</p>
<p>The post <a href="https://ml.starvisionnews.com/i-will-kill-yogi-immediately-death-threat-from-unknown-person/">യോഗിയെ ഞാൻ ഉടനെ കൊലപ്പെടുത്തും  അജ്ഞാതന്റെ വധഭീഷണി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി</title>
		<link>https://ml.starvisionnews.com/meeting-after-resignation-up-minister-says-he-will-return-to-party/?utm_source=rss&#038;utm_medium=rss&#038;utm_campaign=meeting-after-resignation-up-minister-says-he-will-return-to-party</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 21 Jul 2022 16:51:26 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[Yogi Adityanath]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=70440</guid>

					<description><![CDATA[<p>ലഖ്‌നൗ: ദളിതനായതിന്‍റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ തന്‍റെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തതായും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായും ഖാതിക് പറഞ്ഞു. യുപി ജലവിഭവ വകുപ്പ് മന്ത്രിയായി അദ്ദേഹം തുടരുമെന്നാണ് റിപ്പോർട്ടുകൾ.</p>
<p>The post <a href="https://ml.starvisionnews.com/meeting-after-resignation-up-minister-says-he-will-return-to-party/">രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="171" src="https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-1024x171.jpg" alt="" class="wp-image-67613" srcset="https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-1024x171.jpg 1024w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-300x50.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-1536x256.jpg 1536w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-2048x342.jpg 2048w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-150x25.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-450x75.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-1200x200.jpg 1200w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-05-768x128.jpg 768w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p><b>ലഖ്‌നൗ</b>: ദളിതനായതിന്&#x200d;റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്.</p>



<p>ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്.</p>



<p>യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ തന്&#x200d;റെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തതായും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായും ഖാതിക് പറഞ്ഞു. യുപി ജലവിഭവ വകുപ്പ് മന്ത്രിയായി അദ്ദേഹം തുടരുമെന്നാണ് റിപ്പോർട്ടുകൾ.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="905" height="614" src="https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01.jpg" alt="" class="wp-image-67617" srcset="https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01.jpg 905w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01-300x204.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01-150x102.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01-450x305.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/06/MEM-ENT-Package-Star-Vision-01-768x521.jpg 768w" sizes="(max-width: 905px) 100vw, 905px" /></figure>
<p>The post <a href="https://ml.starvisionnews.com/meeting-after-resignation-up-minister-says-he-will-return-to-party/">രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം: കോണ്‍ഗ്രസും ബി.എസ്.പിയും അപ്രസക്തമാകുന്നു</title>
		<link>https://ml.starvisionnews.com/upbjppolls/?utm_source=rss&#038;utm_medium=rss&#038;utm_campaign=upbjppolls</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 10 Mar 2022 05:04:50 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[POLITICS]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[Congress]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=60106</guid>

					<description><![CDATA[<p>ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാര്‍ട്ടി കഴിഞ്ഞ തവണത്തേക്കാള്‍ നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തില്‍ വളരെ അകലെയാണ്. ഇതുവരെയുള്ള ഫല സൂചനകളില്‍ വ്യക്തമാകുന്ന മറ്റൊരു കാര്യം കോണ്‍ഗ്രസും മായാവതിയു​ടെ ബി.എസ്.പിയും സംസ്ഥാനത്ത് കൂടുതല്‍ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും നേടാനാകാത്ത വിധം വിയര്‍ക്കുകയാണ് ബി.എസ്.പിയും കോണ്‍ഗ്രസും. 280 ഒാളം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ്.പി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് [...]</p>
<p>The post <a href="https://ml.starvisionnews.com/upbjppolls/">ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം: കോണ്‍ഗ്രസും ബി.എസ്.പിയും അപ്രസക്തമാകുന്നു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളില്&#x200d; ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്&#x200d;വാദി പാര്&#x200d;ട്ടി കഴിഞ്ഞ തവണത്തേക്കാള്&#x200d; നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തില്&#x200d; വളരെ അകലെയാണ്.</p>



<p>ഇതുവരെയുള്ള ഫല സൂചനകളില്&#x200d; വ്യക്തമാകുന്ന മറ്റൊരു കാര്യം കോണ്&#x200d;ഗ്രസും മായാവതിയു​ടെ ബി.എസ്.പിയും സംസ്ഥാനത്ത് കൂടുതല്&#x200d; അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്&#x200d; പോലും നേടാനാകാത്ത വിധം വിയര്&#x200d;ക്കുകയാണ് ബി.എസ്.പിയും കോണ്&#x200d;ഗ്രസും.</p>



<p>280 ഒാളം സീറ്റുകളില്&#x200d; ബി.ജെ.പി മുന്നിട്ട് നില്&#x200d;ക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ്.പി മുന്നിട്ടു നില്&#x200d;ക്കുന്നത്. കോണ്&#x200d;ഗ്രസ് നാല് സീറ്റുകളിലും ബി.എസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്&#x200d; അഞ്ചു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.</p>



<p>2017 ല്&#x200d; 312 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ അത്രയും മികച്ച പ്രകടനം നടത്താനായിട്ടുണ്ടോയെന്ന് വ്യക്തമാകാന്&#x200d; ഫലം പൂര്&#x200d;ണമായും പുറത്തുവരുന്നത് വരെ കാത്തിരിക്കണം. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന എസ്.പി ഇതിന്റെ ഇരട്ടിയിലധികം സീറ്റുകളില്&#x200d; ഇപ്പോള്&#x200d; ലീഡ് ചെയ്യുന്നുണ്ട്.</p>



<p>അതേസമയം, കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബി.എസ്.പിക്ക് 3 സീറ്റുകളില്&#x200d; മാത്രമാണ് മുന്നിട്ടു നില്&#x200d;ക്കുന്നത്. ഏഴ് സീറ്റുണ്ടായിരുന്ന കോണ്&#x200d;ഗ്രസാകട്ടെ 4 സീറ്റുകളില്&#x200d; മാത്രമാണ് മുന്നിട്ടു നില്&#x200d;ക്കുന്നത്. നേരത്തെ യു.പി ഭരിച്ച ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പില്&#x200d; വന്&#x200d; തകര്&#x200d;ച്ച സംഭവിച്ചതിന്റെ സൂചനയാണ് പുറത്തു വരുന്നത്.</p>



<p>മത്സരാന്ത്യത്തില്&#x200d; യോഗി ആദിത്യനാഥും അഖിലേഷ് യാദവും മാത്രം അവശേഷിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോഴുള്ളത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/03/kims-1-1024x1024.jpg" alt="" class="wp-image-59849"/></figure>
<p>The post <a href="https://ml.starvisionnews.com/upbjppolls/">ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം: കോണ്‍ഗ്രസും ബി.എസ്.പിയും അപ്രസക്തമാകുന്നു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു</title>
		<link>https://ml.starvisionnews.com/13-women-die-after-falling-into-well-at-marriage-function-in-ups-kushinagar/?utm_source=rss&#038;utm_medium=rss&#038;utm_campaign=13-women-die-after-falling-into-well-at-marriage-function-in-ups-kushinagar</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 17 Feb 2022 08:19:57 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[13 dies]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Malayalam Latest News]]></category>
		<category><![CDATA[UP wedding tragedy]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=58256</guid>

					<description><![CDATA[<p>കുശിനഗർ: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കിഴക്കന്‍ മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന ഗ്രാമത്തിലാണ് ദാരുണസംഭവം. കിണര്‍ മൂടിയ സ്ലാബില്‍ വിവാഹത്തിനെത്തിയവര്‍ ഇരുന്നതിനെ തുടര്‍ന്ന് സ്ലാബ് പൊട്ടിയാണ് ഇവര്‍ കിണറ്റിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബദ്ധത്തില്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/13-women-die-after-falling-into-well-at-marriage-function-in-ups-kushinagar/">വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കുശിനഗർ: ഉത്തര്&#x200d;പ്രദേശില്&#x200d; വിവാഹ ആഘോഷങ്ങള്&#x200d;ക്കിടെ കിണറ്റില്&#x200d; വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്&#x200d; മരിച്ചു. രണ്ടുപേര്&#x200d; ഗുരുതരാവസ്ഥയില്&#x200d; ചികിത്സയില്&#x200d;. കിഴക്കന്&#x200d; മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന ഗ്രാമത്തിലാണ് ദാരുണസംഭവം. കിണര്&#x200d; മൂടിയ സ്ലാബില്&#x200d; വിവാഹത്തിനെത്തിയവര്&#x200d; ഇരുന്നതിനെ തുടര്&#x200d;ന്ന് സ്ലാബ് പൊട്ടിയാണ് ഇവര്&#x200d; കിണറ്റിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>



<p>ഭാരം താങ്ങാനാകാതെ സ്ലാബ് തകര്&#x200d;ന്ന് മുകളില്&#x200d; ഇരുന്നവര്&#x200d; കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും 13 പേര്&#x200d; മരിച്ചു. രണ്ട് പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>



<p>അബദ്ധത്തില്&#x200d; കിണറ്റില്&#x200d; വീണ് 11 പേര്&#x200d; മരിക്കുകയും രണ്ടുപേര്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തതായാണ് വിവരം ലഭിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം മാധ്യമങ്ങളോട് പറഞ്ഞു.</p>



<figure class="wp-block-embed is-type-video is-provider-youtube wp-block-embed-youtube wp-embed-aspect-16-9 wp-has-aspect-ratio"><div class="wp-block-embed__wrapper">
<iframe title="കിണറ്റിൽ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു" width="788" height="443" src="https://www.youtube.com/embed/dj78e9o7IoA?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
</div></figure>



<p>മരണസംഖ്യ 13 ആയി ഉയര്&#x200d;ന്നതായി ഗോരഖ്പൂര്&#x200d; സോണിലെ എഡിജി അഖില്&#x200d; കുമാര്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയായ എഎന്&#x200d;ഐയോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം.</p>



<p>ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് 13 പേർ മരിച്ചു &#8212; പൂജ (19), ശശികല (15), ശകുന്തള (35), മംമ്താ ദേവി (35), മീര (25), പൂജ (20), പരി (1), ജ്യോതി (15), രാധിക (16), സുന്ദരി (15), ആരതി (10), പാപ്പി (20), മനു (18) എന്നിവരാണ് മരണപ്പെട്ടത്</p>



<p>അപകടത്തില്&#x200d; മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്&#x200d;കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കേസ് അന്വേഷിച്ചുവരികയാണെന്നും രാജലിംഗം പറഞ്ഞു. </p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="905" height="613" src="https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2.jpg" alt="" class="wp-image-50770" srcset="https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2.jpg 905w, https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2-300x203.jpg 300w, https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2-150x102.jpg 150w, https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2-450x305.jpg 450w, https://ml.starvisionnews.com/wp-content/uploads/2021/11/LULU-905x613-2-768x520.jpg 768w" sizes="(max-width: 905px) 100vw, 905px" /></figure>
<p>The post <a href="https://ml.starvisionnews.com/13-women-die-after-falling-into-well-at-marriage-function-in-ups-kushinagar/">വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
