<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ukraine | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/ukraine/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/ukraine/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Thu, 21 Aug 2025 16:40:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Ukraine | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/ukraine/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം</title>
		<link>https://ml.starvisionnews.com/is-trumps-discussion-worth-the-price-of-hay-russias-massive-attack-on-ukraine-in-a-matter-of-hours-using-574-drones-and-40-missiles/?utm_source=rss&#038;utm_medium=rss&#038;utm_campaign=is-trumps-discussion-worth-the-price-of-hay-russias-massive-attack-on-ukraine-in-a-matter-of-hours-using-574-drones-and-40-missiles</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 21 Aug 2025 16:39:20 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=193663</guid>

					<description><![CDATA[<p>കീവ്: യുക്രൈയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്‍ അറിയിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചു. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ [...]</p>
<p>The post <a href="https://ml.starvisionnews.com/is-trumps-discussion-worth-the-price-of-hay-russias-massive-attack-on-ukraine-in-a-matter-of-hours-using-574-drones-and-40-missiles/">ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/08/al-hilal-medical-center-bahrain-starvvision-news-3-1024x313.jpg" alt="" class="wp-image-192709"/></figure>



<p>കീവ്: യുക്രൈയിനില്&#x200d; മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്&#x200d; അറിയിച്ചു. പടിഞ്ഞാറന്&#x200d; നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടു. ട്രാന്&#x200d;സ്കാര്&#x200d;പാത്തിയയുടെ തെക്കുപടിഞ്ഞാറന്&#x200d; മേഖലയിലെ ആക്രമണത്തില്&#x200d; 15 പേര്&#x200d;ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. അമേരിക്കന്&#x200d; പ്രസിഡന്&#x200d;റ് ഡോണള്&#x200d;ഡ് ട്രംപിന്&#x200d;റെ മധ്യസ്ഥതയില്&#x200d; സമാധാന ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്&#x200d; വിദേശകാര്യ മന്ത്രി ആന്&#x200d;ഡ്രി സിബിഹ പ്രതികരിച്ചു.</p>



<p>നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്&#x200d; റഷ്യന്&#x200d; പ്രസിഡന്&#x200d;റ് വ്ലാഡിമിര്&#x200d; പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്&#x200d;ച്ച നടത്താന്&#x200d; തയ്യാറാണെന്ന് യുക്രൈന്&#x200d; പ്രസിഡന്&#x200d;റ് വോളഡിമീര്&#x200d; സെലന്&#x200d;സ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ പുടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നൽകാതെയുള്ള പ്രതികരണങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രതിനിധി തല ചർച്ചകൾ മതിയെന്നാണ് റഷ്യയുടെ നിലപാടെന്നാണ് സൂചന.</p>



<p>പുടിൻ സെലൻസ്കിയുമായി ചർച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പരോക്ഷമായി പറഞ്ഞത്. യുക്രൈൻ, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ഒരു ചരിത്രപരമായ തെറ്റാണ്. യുക്രൈൻ പ്രസിഡന്&#x200d;റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലൻസ്‌കി ഒരു നാസിയാണ്. എന്തിനാണ് അദ്ദേഹവുമായി ചർച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചർച്ചകൾ അതീവ ശ്രദ്ധയോടെ നടക്കണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്&#x200d;റെ പരാമർശം.</p>



<p>അലാസ്കയിൽ നടന്ന വ്ലാദിമിർ പുടിൻ &#8211; ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സെലൻസ്കി, യുക്രൈൻ &#8211; യു എസ് &#8211; റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന നിർദ്ദേശത്തെ അംഗീകരിച്ചത്. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തന്&#x200d;റെ ശ്രമമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെ യുക്രൈനുള്ള സുരക്ഷാ ഉറപ്പ് ചർച്ച ചെയ്യാൻ നേറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. എന്നാൽ റഷ്യയില്ലാത്ത ഇത്തരം ചർച്ചകൾ ഒരു ഫലവും കാണില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/08/al-hilal-medical-center-bahrain-starvvision-news-2-1024x695.jpg" alt="" class="wp-image-192710"/></figure>
<p>The post <a href="https://ml.starvisionnews.com/is-trumps-discussion-worth-the-price-of-hay-russias-massive-attack-on-ukraine-in-a-matter-of-hours-using-574-drones-and-40-missiles/">ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>തൊഴിൽതട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയുടെ ഭാഗമായി യുക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട് ഇന്ത്യക്കാർ</title>
		<link>https://ml.starvisionnews.com/job-fraudindian-youth-in-wagner-group/?utm_source=rss&#038;utm_medium=rss&#038;utm_campaign=job-fraudindian-youth-in-wagner-group</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Thu, 22 Feb 2024 09:20:24 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[fake army racket]]></category>
		<category><![CDATA[Job fraud]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[Wagner group]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=165166</guid>

					<description><![CDATA[<p>ന്യൂഡൽഹി: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്‍റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്. വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുക്രൈയിനുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ആർമി സെക്യൂരിറ്റി [...]</p>
<p>The post <a href="https://ml.starvisionnews.com/job-fraudindian-youth-in-wagner-group/">തൊഴിൽതട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയുടെ ഭാഗമായി യുക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട് ഇന്ത്യക്കാർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone wp-image-154949" src="https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-300x50.jpg" alt="" width="1266" height="211" srcset="https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-300x50.jpg 300w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-1024x171.jpg 1024w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-1536x256.jpg 1536w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-2048x341.jpg 2048w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-150x25.jpg 150w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-450x75.jpg 450w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-1200x200.jpg 1200w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-05-2-768x128.jpg 768w" sizes="(max-width: 1266px) 100vw, 1266px" /></p>
<p>ന്യൂഡൽഹി: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്&#x200d;റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്. വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുക്രൈയിനുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ആർമി സെക്യൂരിറ്റി ഹെൽപ്പർ എന്ന തസ്തികയിൽ ജോലി വാഗ്ദാനംചെയ്താണ് തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നും സൂഫിയാൻ ബന്ധുക്കളെ അറിയിച്ചു.</p>
<p><img decoding="async" class="alignnone wp-image-146858" src="https://ml.starvisionnews.com/wp-content/uploads/2023/07/MEM-Multi-Vitamin-Package-03-300x47.jpg" alt="" width="1104" height="173" /></p>
<p>ദുബായിൽവെച്ചായിരുന്നു റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി യുവാക്കൾ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ശേഷം 2023 നവംബറിൽ ദുബായിയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2023 ഡിസംബറിൽ ചെന്നൈയിൽനിന്ന് വിസിറ്റിങ് വിസയിലാണ് ഇവർ റഷ്യയിലെത്തിയത്. 30,000 മുതൽ 40,000 രൂപവരെ ശമ്പളം വാങ്ങിയിരുന്ന യുവാക്കൾക്ക് രണ്ട് ലക്ഷം രൂപയാണ് റഷ്യയിലെ ജോലിയ്ക്ക് ദുബായിയിലെ ഏജന്റുമാർ വാഗ്ദാനംചെയ്തത്. ഇതിനായി ഓരോരുത്തരിൽനിന്നും മൂന്നര ലക്ഷം രൂപ വീതം ഏജന്റുമാർ കൈക്കലാക്കിയതായും യുവാക്കളിൽ ഒരാളുടെ ബന്ധു പറഞ്ഞു. റഷ്യൻഭാഷയിൽ എഴുതിയ ധാരണപത്രത്തിലാണ് ഇവർ ഒപ്പിട്ടിരുന്നത്.</p>
<p>റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പിലേക്കാണ് ഇവർ എത്തിയിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. 15 ദിവസം മുമ്പ് സൂഫിയാനുമായി സംസാരിച്ചിരുന്നതായി സഹോദരൻ സെയ്ദ് സൽമാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുക്രൈയിൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ ദൂരെയാണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും നിർബന്ധിച്ച് ഇവിടേയ്ക്ക് അയക്കുകയായിരുന്നെന്നുമാണ് സൂഫിയാൻ പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി. ഒരു റഷ്യൻ സൈനികന്റെ ഫോൺ ഉപയോഗിച്ചായിരുന്നു സൂഫിയാൻ താനുമായി ആശയവിനിമയം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ അറുപതോളം യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായി റഷ്യയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.</p>
<p><img decoding="async" class="alignnone wp-image-151064" src="https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-1-300x204.jpeg" alt="" width="1332" height="906" srcset="https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-1-300x204.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-1-150x102.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-1-450x305.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-1-768x521.jpeg 768w" sizes="(max-width: 1332px) 100vw, 1332px" /></p>
<p>The post <a href="https://ml.starvisionnews.com/job-fraudindian-youth-in-wagner-group/">തൊഴിൽതട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയുടെ ഭാഗമായി യുക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട് ഇന്ത്യക്കാർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ കത്തി നശിച്ചു</title>
		<link>https://ml.starvisionnews.com/ukraine-launched-an-airstrike-against-russia-four-planes-were-destroyed/?utm_source=rss&#038;utm_medium=rss&#038;utm_campaign=ukraine-launched-an-airstrike-against-russia-four-planes-were-destroyed</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 30 Aug 2023 05:26:19 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Airstrike]]></category>
		<category><![CDATA[Destroyed]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=150755</guid>

					<description><![CDATA[<p>റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും [...]</p>
<p>The post <a href="https://ml.starvisionnews.com/ukraine-launched-an-airstrike-against-russia-four-planes-were-destroyed/">റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ കത്തി നശിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><a href="https://www.facebook.com/AlRabeehMedicalcentre" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone wp-image-150717" src="https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Back-to-School-Advertisement-2-300x24.jpg" alt="" width="1103" height="88" /></a><span style="font-size: 14px; color: var(--c-contrast-800);">റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. </span></p>
<p><a href="https://www.facebook.com/AlRabeehMedicalcentre" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone wp-image-148768" src="https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-DENAL-BRACES-1-300x178.jpg" alt="" width="964" height="572" /></a></p>
<p><span style="font-size: 14px; color: var(--c-contrast-800);">യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.</span></p>
<p><a href="https://www.facebook.com/AlRabeehMedicalcentre" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone wp-image-149422" src="https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-300x92.jpg" alt="" width="1216" height="373" srcset="https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-300x92.jpg 300w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-1024x313.jpg 1024w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-1536x470.jpg 1536w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-2048x626.jpg 2048w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-150x46.jpg 150w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-450x138.jpg 450w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-1200x367.jpg 1200w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4-768x235.jpg 768w, https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Dr-Silvi-4.jpg 2250w" sizes="(max-width: 1216px) 100vw, 1216px" /></a></p>
<p><span style="font-size: 14px; color: var(--c-contrast-800);"> സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</span></p>
<p><a href="https://www.facebook.com/AlRabeehMedicalcentre" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone wp-image-150716" src="https://ml.starvisionnews.com/wp-content/uploads/2023/08/Al-Rabeeh-Back-to-School-Advertisement-1-300x178.jpg" alt="" width="1038" height="616" /></a></p>
<p><a href="https://www.facebook.com/AlRabeehMedicalcentre" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone wp-image-147991" src="https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-300x169.jpeg" alt="" width="1175" height="662" srcset="https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-300x169.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-1024x576.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-1536x864.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-150x84.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-450x253.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-1200x675.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM-768x432.jpeg 768w, https://ml.starvisionnews.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-2.16.33-PM.jpeg 1600w" sizes="(max-width: 1175px) 100vw, 1175px" /></a></p>
<p>The post <a href="https://ml.starvisionnews.com/ukraine-launched-an-airstrike-against-russia-four-planes-were-destroyed/">റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ കത്തി നശിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ</title>
		<link>https://ml.starvisionnews.com/ukraine-invites-foreigners-to-fight-against-russia/?utm_source=rss&#038;utm_medium=rss&#038;utm_campaign=ukraine-invites-foreigners-to-fight-against-russia</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 02 Mar 2022 08:18:15 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[Russia-Ukraine crisis]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[Ukraine crisis]]></category>
		<category><![CDATA[Volodymyr Zelenskyy]]></category>
		<category><![CDATA[World News]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=59340</guid>

					<description><![CDATA[<p>കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ [...]</p>
<p>The post <a href="https://ml.starvisionnews.com/ukraine-invites-foreigners-to-fight-against-russia/">റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.</p>



<p>എന്നാല്&#x200d; ഇത്തരം ഒരു അഭ്യര്&#x200d;ത്ഥനയില്&#x200d; യുക്രൈനെ സഹായിക്കാന്&#x200d; വേണ്ടി മുന്നോട്ടുവരുന്ന വിദേശികള്&#x200d; എന്ത് ചെയ്യണം എന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന്&#x200d; ഫോറിന്&#x200d; ലീജിയന്&#x200d;&#x200d; എന്നാണ് യുക്രൈന്&#x200d; ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്&#x200d;ത്തകരെ റഷ്യയ്ക്കെതിരെ പോരാടാന്&#x200d; എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്. ഗൂഗിള്&#x200d; ട്രെന്&#x200d;റില്&#x200d; തന്നെ നോക്കിയാല്&#x200d; ഫെബ്രുവരി 27 ഇത് സംബന്ധിച്ച് സൂചനകള്&#x200d; വന്നശേഷം Ukraine foreign legion എന്ന് സെര്&#x200d;ച്ച് ചെയ്യുന്നവര്&#x200d; വളരെ കൂടുതലാണ് എന്ന് കാണാം. കഴിഞ്ഞ ദിവസം ഇത് കുത്തനെ കൂടിയതായും കാണാം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/02/KIMS-3-1024x1024.jpg" alt="" class="wp-image-59037"/></figure>
<p>The post <a href="https://ml.starvisionnews.com/ukraine-invites-foreigners-to-fight-against-russia/">റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ</title>
		<link>https://ml.starvisionnews.com/ukraine-has-officially-confirmed-its-readiness-for-peace-talks-with-russia/?utm_source=rss&#038;utm_medium=rss&#038;utm_campaign=ukraine-has-officially-confirmed-its-readiness-for-peace-talks-with-russia</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 27 Feb 2022 14:37:22 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Peace Talk]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[Russia-Ukraine crisis]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[Ukraine crisis]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=59032</guid>

					<description><![CDATA[<p>കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി. ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ [...]</p>
<p>The post <a href="https://ml.starvisionnews.com/ukraine-has-officially-confirmed-its-readiness-for-peace-talks-with-russia/">റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക്  തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി.</p>



<p>ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ബെലാറൂസ് യുക്രൈൻ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.</p>



<p>റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാൽ ബെലാറൂസിൽ ചർച്ചയെന്ന വാഗ്ദാനം യുക്രൈൻ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്&#x200d; പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്&#x200d; ബെലാറൂസില്&#x200d; ചര്&#x200d;ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്&#x200d; പ്രസിഡന്&#x200d;റ് സെലന്&#x200d;സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്&#x200d; ചര്&#x200d;ച്ചയാകാമെന്ന് നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്&#x200d;ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്&#x200d; ബെലാറൂസ് സൈന്യം റഷ്യന്&#x200d; സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്&#x200d;റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്&#x200d; വച്ചുള്ള ചര്&#x200d;ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന്&#x200d; പ്രസിഡന്&#x200d;റ് അറിയിച്ചിരിക്കുന്നത്.</p>



<p>യുക്രൈന്&#x200d; നഗരങ്ങളില്&#x200d; കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്&#x200d;ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/02/KIMS-3-1024x1024.jpg" alt="" class="wp-image-59037"/></figure>
<p>The post <a href="https://ml.starvisionnews.com/ukraine-has-officially-confirmed-its-readiness-for-peace-talks-with-russia/">റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക</title>
		<link>https://ml.starvisionnews.com/russia-ukraine-war-america-nato/?utm_source=rss&#038;utm_medium=rss&#038;utm_campaign=russia-ukraine-war-america-nato</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 24 Feb 2022 06:50:59 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[NATO]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[Russia Ukraine War]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[United States]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=58822</guid>

					<description><![CDATA[<p>റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/russia-ukraine-war-america-nato/">ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d; യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്&#x200d; സൈനികരോട് ആയുധം വച്ച് കീഴടങ്ങാന്&#x200d; ആവശ്യപ്പെടുകയും ചെയ്ത നടപടിയില്&#x200d; അപലപിച്ച് അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d;.</p>



<p>അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്&#x200d;ത്തണമെന്നും ബൈഡന്&#x200d; ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്&#x200d;കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്&#x200d; ആരോപിച്ചു. വാഷിംഗ്ടണ്&#x200d; ഡിസിയില്&#x200d; നിന്ന് സ്ഥിതിഗതികള്&#x200d; നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്&#x200d; നിന്ന് പതിവായി അപ്ഡേറ്റുകള്&#x200d; ലഭിക്കുകയാണെന്നും ബൈഡന്&#x200d; പറഞ്ഞു. ജി 7 കൂടിക്കാഴ്ച ചേരും. റഷ്യക്കെതിരെ കൂടുതല്&#x200d; ഉപരോധങ്ങള്&#x200d; അമേരിക്കയും മറ്റ് സഖ്യകക്ഷികളും നടപ്പിലാക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്&#x200d; പറഞ്ഞു.</p>



<p>യുക്രെയിനിലെ ഡോണ്&#x200d;ബാസിലേക്ക് കടക്കാന്&#x200d; സൈന്യത്തിന് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡ്മിര്&#x200d; പുടിന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. തടയാന്&#x200d; ശ്രമിക്കുന്നവര്&#x200d;ക്ക് സൈന്യം മറുപടി നല്&#x200d;കുമെന്നും എന്തിനും തയാറാണെന്നും പുടിന്&#x200d; മുന്നറിയിപ്പും നല്&#x200d;കി. നാറ്റോ വിപുലീകരണത്തിന് യുക്രെയിനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് റഷ്യ. സ്വയം പ്രതിരോധത്തിനും ഭീഷണികള്&#x200d; നേരിടാനുമാണ് റഷ്യയുടെ നീക്കമെന്നും പുടിന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>The post <a href="https://ml.starvisionnews.com/russia-ukraine-war-america-nato/">ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുക്രൈന്‍ യുദ്ധം: ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ</title>
		<link>https://ml.starvisionnews.com/russia-ukraine-war-india/?utm_source=rss&#038;utm_medium=rss&#038;utm_campaign=russia-ukraine-war-india</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 24 Feb 2022 06:38:43 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Russia]]></category>
		<category><![CDATA[Russia Ukraine War]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=58819</guid>

					<description><![CDATA[<p>യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് [...]</p>
<p>The post <a href="https://ml.starvisionnews.com/russia-ukraine-war-india/">യുക്രൈന്‍ യുദ്ധം: ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>യുക്രൈന്&#x200d;- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്&#x200d; ഉള്&#x200d;പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്&#x200d; ഊര്&#x200d;ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്&#x200d; നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.</p>



<p>ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്&#x200d; നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്.</p>



<p>റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനിലെ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനിൽ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. യുക്രൈനിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം. യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു.</p>



<p>മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈന്&#x200d; ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈന്&#x200d; വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.</p>



<p>യുക്രൈനില്&#x200d; റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്&#x200d;പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്&#x200d; സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാല്&#x200d; സഖ്യരാജ്യങ്ങള്&#x200d; യുക്രൈനൊപ്പം നില്&#x200d;ക്കാന്&#x200d; സാധ്യത കുറവാണെന്നും റഷ്യയുടെ സുരക്ഷ ഉറപ്പുനല്&#x200d;കിയാല്&#x200d; സ്ഥിതിഗതികള്&#x200d; മാറാമെന്നും വിദേശകാര്യ വിദഗ്ധന്&#x200d; ടി.പി ശ്രീനിവാസന്&#x200d; പറഞ്ഞു.</p>
<p>The post <a href="https://ml.starvisionnews.com/russia-ukraine-war-india/">യുക്രൈന്‍ യുദ്ധം: ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം</title>
		<link>https://ml.starvisionnews.com/more-flights-to-ukraine/?utm_source=rss&#038;utm_medium=rss&#038;utm_campaign=more-flights-to-ukraine</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 16 Feb 2022 18:46:40 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Control room]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[Ukraine crisis]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=58234</guid>

					<description><![CDATA[<p>ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. [...]</p>
<p>The post <a href="https://ml.starvisionnews.com/more-flights-to-ukraine/">യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്&#x200d;ക്കുന്ന യുക്രൈനില്&#x200d; നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്&#x200d; വ്യക്തമാക്കി.</p>



<p>സംഘര്&#x200d;ഷത്തില്&#x200d; അയവു വന്നെങ്കിലും ഒഴിപ്പിക്കല്&#x200d; നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്&#x200d; വിമാനങ്ങള്&#x200d; സര്&#x200d;വീസ് നടത്തും. ഷാര്&#x200d;ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്&#x200d; നിന്ന് കണക്ഷന്&#x200d; സര്&#x200d;വീസുമുണ്ടാകും. ഇക്കാര്യത്തില്&#x200d; വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്&#x200d;ച്ച നടത്തി. കീവിലെ ഇന്ത്യന്&#x200d; എംബസിയില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമും തുറന്നിട്ടുണ്ട്.</p>



<p>താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേര്&#x200d; എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്&#x200d;ന്നാണ് യുക്രൈന്&#x200d; വിഷയം കൈകാര്യം ചെയ്യാനും പൗരന്&#x200d;മാരുടെ ആശങ്കയകറ്റാനും കണ്&#x200d;ട്രോള്&#x200d; റൂം ആരംഭിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>എംബസിയില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നവരെ മുന്&#x200d;ഗണനാ ക്രമത്തില്&#x200d; തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂള്&#x200d; വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യന്&#x200d; എംബസി വാര്&#x200d;ത്താ കുറിപ്പില്&#x200d; അറിയിച്ചു. കേരളത്തില്&#x200d; നിന്നുള്ള വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ 18,000ഓളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/02/askIITians-1-1024x1024.jpg" alt="" class="wp-image-56950"/></figure>
<p>The post <a href="https://ml.starvisionnews.com/more-flights-to-ukraine/">യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുക്രെയില്‍ നിന്ന് മടങ്ങാന്‍ വിമാന സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി</title>
		<link>https://ml.starvisionnews.com/flight-facility-should-be-set-up-to-return-from-ukraine-oommen-chandy/?utm_source=rss&#038;utm_medium=rss&#038;utm_campaign=flight-facility-should-be-set-up-to-return-from-ukraine-oommen-chandy</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 16 Feb 2022 14:53:28 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Malayalam Latest News]]></category>
		<category><![CDATA[Oommen Chandy]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=58208</guid>

					<description><![CDATA[<p>തിരുവനന്തപുരം: യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ് നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി [...]</p>
<p>The post <a href="https://ml.starvisionnews.com/flight-facility-should-be-set-up-to-return-from-ukraine-oommen-chandy/">യുക്രെയില്‍ നിന്ന് മടങ്ങാന്‍ വിമാന സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്&#x200d; നിന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരോട് മടങ്ങാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ച പശ്ചാത്തലത്തില്&#x200d; അവിടെയുള്ള ഇന്ത്യക്കാര്&#x200d;ക്ക് മടങ്ങാന്&#x200d; അടിയന്തര സൗകര്യം ഏര്&#x200d;പ്പെടുത്തണമെന്ന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.</p>



<p>കേരളത്തില്&#x200d; നിന്ന് ആയിരക്കണക്കിനു വിദ്യാര്&#x200d;ത്ഥികള്&#x200d; അവിടെ നിന്നു പോരാന്&#x200d; തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്&#x200d; മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്&#x200d; ഇന്ത്യാഗവണ്മെന്റ് നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്&#x200d;പ്പെടുത്തണമെന്ന് ഉമ്മന്&#x200d; ചാണ്ടി ആവശ്യപ്പെട്ടു.</p>



<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കിയെന്ന് ഉമ്മന്&#x200d; ചാണ്ടി അറിയിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/02/kims-gif-1024x1024.gif" alt="" class="wp-image-58155"/></figure>
<p>The post <a href="https://ml.starvisionnews.com/flight-facility-should-be-set-up-to-return-from-ukraine-oommen-chandy/">യുക്രെയില്‍ നിന്ന് മടങ്ങാന്‍ വിമാന സൗകര്യം ഏര്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി</title>
		<link>https://ml.starvisionnews.com/us-and-uk-order-embassy-staff-to-leave-ukraine/?utm_source=rss&#038;utm_medium=rss&#038;utm_campaign=us-and-uk-order-embassy-staff-to-leave-ukraine</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 24 Jan 2022 19:18:12 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=55766</guid>

					<description><![CDATA[<p>ഉക്രെയ്ൻ: റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽ നിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. നിരവധി പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യു.കെയിലേക്ക് മടങ്ങും. തങ്ങളുടെ പൗരന്മാർക്ക് വേണമെങ്കിൽ പോകാൻ സഹായിക്കുമെന്ന് ജർമ്മനിയും പറഞ്ഞു. ഓസ്‌ട്രേലിയയും യുക്രെയ്‌ൻ വിടാൻ കൈവിലെ നയതന്ത്രജ്ഞരുടെ കുടുംബങ്ങളോട് പറഞ്ഞു. യുക്രെയ്നിലെ യു.എസ് എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് [...]</p>
<p>The post <a href="https://ml.starvisionnews.com/us-and-uk-order-embassy-staff-to-leave-ukraine/">അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ഉക്രെയ്ൻ: റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽ നിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. നിരവധി പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യു.കെയിലേക്ക് മടങ്ങും. തങ്ങളുടെ പൗരന്മാർക്ക് വേണമെങ്കിൽ പോകാൻ സഹായിക്കുമെന്ന് ജർമ്മനിയും പറഞ്ഞു. ഓസ്‌ട്രേലിയയും യുക്രെയ്‌ൻ വിടാൻ കൈവിലെ നയതന്ത്രജ്ഞരുടെ കുടുംബങ്ങളോട് പറഞ്ഞു.</p>



<p>യുക്രെയ്നിലെ യു.എസ് എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്&#x200d;റ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. എപ്പോൾ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോട് രാജ്യവിടാൻ ആവശ്യപ്പെട്ടത്. നടപടി ഒഴിപ്പിക്കലല്ലെന്നും കിയവ് എംബസി തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.</p>



<p>ഉക്രെയ്നുമായുള്ള അതിർത്തിയിൽ റഷ്യയുടെ സൈനിക ശക്തിയെച്ചൊല്ലി വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലാണ് രാജ്യം വിടാൻ പൗരന്മാരെ ആഹ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക വർദ്ധിച്ചുവരുന്നത്. എംബസി തുറന്ന് പ്രവർത്തിക്കുമെന്നും പ്രഖ്യാപനം ഒഴിപ്പിക്കലല്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് പറഞ്ഞു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/10/GIF-STAR-TISSUE-SIZE-REDUCED.gif" alt="" class="wp-image-44554"/></figure>
<p>The post <a href="https://ml.starvisionnews.com/us-and-uk-order-embassy-staff-to-leave-ukraine/">അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
