<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ravi Pillai | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/ravi-pillai/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/ravi-pillai/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 08 Feb 2026 06:53:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Ravi Pillai | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/ravi-pillai/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള</title>
		<link>https://ml.starvisionnews.com/if-it-werent-for-gulf-immigration-kerala-wouldnt-exist-as-it-is-today-ravi-pillai/?utm_source=rss&#038;utm_medium=rss&#038;utm_campaign=if-it-werent-for-gulf-immigration-kerala-wouldnt-exist-as-it-is-today-ravi-pillai</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 08 Feb 2026 06:52:19 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[pravasam]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Ravi Pillai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=202977</guid>

					<description><![CDATA[<p>തിരുവനന്തപുരം : ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി [...]</p>
<p>The post <a href="https://ml.starvisionnews.com/if-it-werent-for-gulf-immigration-kerala-wouldnt-exist-as-it-is-today-ravi-pillai/">ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/01/ALH-Summer-package-_Star-Vision_-Social-Media-1080x330--1024x313.jpg" alt="" class="wp-image-201795"/></figure>



<p>തിരുവനന്തപുരം : ഗള്&#x200d;ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്&#x200d;, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്&#x200d; അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്&#x200d; ഞാനുള്&#x200d;പ്പെടെ നമ്മളില്&#x200d; പലരും ഈ അവസ്ഥയില്&#x200d; എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്&#x200d; എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>ഗള്&#x200d;ഫ് മലയാളികള്&#x200d; സംസ്ഥാനത്തിന്റെ ആവശ്യങ്ങള്&#x200d;ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്&#x200d;ഫിലെ ഇന്ത്യന്&#x200d; പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്&#x200d; കരുതുന്നു. ഗള്&#x200d;ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്&#x200d; വിശ്വസിക്കുന്നത്. എല്ലാ പാര്&#x200d;ട്ടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധം നേട്ടത്തിനുവേണ്ടിയല്ല. രാഷ്ട്രീയക്കാരില്&#x200d; നിന്ന് നമുക്ക് ഒന്നും നേടാനില്ല എന്നും രവി പിള്ള പറഞ്ഞു.</p>



<p>ഇന്ത്യക്കാരുടെ നിലപാടില്&#x200d; ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ്, യുഎസിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്&#x200d; ഒന്നിന്റെ ചെയര്&#x200d;മാനെ കാണാന്&#x200d; പോയി. അദ്ദേഹത്തിന്റെ സിഇഒ ആയ അമേരിക്കക്കാരന്&#x200d;, ഇന്ത്യക്കാരെ വിശ്വസിക്കാന്&#x200d; കഴിയില്ലെന്നും അവരുടെ അറിവ് കാര്&#x200d; കഴുകുന്നതിലും അടുക്കള വൃത്തിയാക്കുന്നതിലും മാത്രമായി പരിമിതമാണെന്നാണ് അഭിപ്രായപ്പെട്ടത്.</p>



<p>അക്കാലത്ത്, കുടിയേറ്റ ജീവനക്കാര്&#x200d;ക്ക് 200 കിലോമീറ്റര്&#x200d; വരെ അകലെയാണ് താമസ സൗകര്യം നല്&#x200d;കിയിരുന്നുത്. ഏഷ്യക്കാര്&#x200d; ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നവരാണെന്നും അവര്&#x200d; വിശ്വസനീയരല്ലെന്നും വിശ്വസിച്ചായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്&#x200d; ഇന്ന്, ജോലികള്&#x200d;ക്കായി ആളുകള്&#x200d; സജീവമായി ഇന്ത്യക്കാരെ അന്വേഷിക്കുകയാണെന്നും രവി പിള്ള കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>ഗള്&#x200d;ഫിലെ ജോലി അവസരങ്ങള്&#x200d; കുറയുന്നോ എന്ന ചോദ്യത്തിന്, അടുത്ത 10-20 വര്&#x200d;ഷത്തേക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് രവി പിള്ളയുടെ മറുപടി. ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d;, സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്&#x200d; ജനസംഖ്യയുള്ളത്, ചില വിഭാഗങ്ങളില്&#x200d;, തദ്ദേശീയര്&#x200d;ക്ക് മാത്രമേ ജോലി നല്&#x200d;കാന്&#x200d; കഴിയൂ. സൗദി അറേബ്യയില്&#x200d; നല്ല എഞ്ചിനീയര്&#x200d;മാരുണ്ട്. സൗദി സ്ത്രീകള്&#x200d; മികച്ച തൊഴിലാളികളാണ്. രവി പിള്ള പറഞ്ഞു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/01/ALH-Summer-package-_Star-Vision_Half-Page-905x614--1024x695.jpg" alt="" class="wp-image-201796"/></figure>



<p><a href="https://www.samakalikamalayalam.com/news/kerala/rp-group-founder-and-chairman-ravi-pillai-about-kerala-business-enviornment"></a></p>
<p>The post <a href="https://ml.starvisionnews.com/if-it-werent-for-gulf-immigration-kerala-wouldnt-exist-as-it-is-today-ravi-pillai/">ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8216;ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി&#8217;: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഡോ. ബി. രവിപിള്ള</title>
		<link>https://ml.starvisionnews.com/oommen-chandy-dr-ravi-pillai/?utm_source=rss&#038;utm_medium=rss&#038;utm_campaign=oommen-chandy-dr-ravi-pillai</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 19 Jul 2023 11:25:30 +0000</pubDate>
				<category><![CDATA[BAHRAIN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[Oommen Chandy]]></category>
		<category><![CDATA[Ravi Pillai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=146536</guid>

					<description><![CDATA[<p>രാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തി ജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രമുഖ വ്യവസായി ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി. ദുരിതക്കയത്തിൽ മുങ്ങിത്താണ പ്രവാസികളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഒരു ഫോൺ കോളിനപ്പുറമുണ്ടായിരുന്ന മനുഷ്യസ്നേഹി. ചിരിക്കുന്ന മുഖത്തോടെ ഒരു സഹോദരന്റെ വാത്സല്യത്തോടെ എന്നും ഒപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ചിരിച്ച മുഖവുമായല്ലാതെ അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ. ഇത്ര വലിയ പദവിയിൽ [...]</p>
<p>The post <a href="https://ml.starvisionnews.com/oommen-chandy-dr-ravi-pillai/">&#8216;ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി&#8217;: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഡോ. ബി. രവിപിള്ള</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>രാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തി ജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രമുഖ വ്യവസായി ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി. ദുരിതക്കയത്തിൽ മുങ്ങിത്താണ പ്രവാസികളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഒരു ഫോൺ കോളിനപ്പുറമുണ്ടായിരുന്ന മനുഷ്യസ്നേഹി. ചിരിക്കുന്ന മുഖത്തോടെ ഒരു സഹോദരന്റെ വാത്സല്യത്തോടെ എന്നും ഒപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഡോ.ബി. രവിപിള്ള അനുസ്മരിച്ചു.</p>
<p>ചിരിച്ച മുഖവുമായല്ലാതെ അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ. ഇത്ര വലിയ പദവിയിൽ എത്തിയിട്ടും എങ്ങനെ ഒരാൾക്ക് ഇത്രയും വിനയത്തോടെയും ലളിതമായും ഇടപെടാൻ കഴിയുമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ജനകീയ അടിത്തറ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് തോന്നിയിട്ടുണ്ട്. തികഞ്ഞ മനുഷ്യത്വം ,അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അതുകൊണ്ടു തന്നെ തങ്ങളിൽ ഒരാളായാണ് ജനങ്ങളും അദ്ദേഹത്തെ കണ്ടത്.<img fetchpriority="high" decoding="async" class="alignnone size-large wp-image-146541" src="https://ml.starvisionnews.com/wp-content/uploads/2023/07/WhatsApp-Image-2023-07-19-at-2.47.10-PM-1024x761.jpeg" alt="" width="788" height="586" /></p>
<p>UN അവാർഡ് സ്വീകരിക്കാനായി ബഹ്റൈനിൽ വന്നപ്പോൾ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ കാണാൻ ഒരുമിച്ചാണ് പോയത്. അവിടെ ജയിലിൽ കിടക്കുന്ന മലയാളികളെ മോചിപ്പിക്കാൻ സന്മനസ്സുണ്ടായി ഇടപെടണമെന്നാണ് ഉമ്മൻചാണ്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഉടനടി നടപടിയുമുണ്ടായി. ചിലർ കെട്ടിവയ്ക്കേണ്ട പണമെല്ലാം സർക്കാർ തന്നെ അടയ്ക്കുകയും ചെയ്തു.<img decoding="async" class="alignnone size-large wp-image-146542" src="https://ml.starvisionnews.com/wp-content/uploads/2023/07/WhatsApp-Image-2023-07-19-at-2.47.11-PM-971x1024.jpeg" alt="" width="788" height="831" /></p>
<p>ഡോ. രവിപിള്ളയുടെ സ്ഥാപനങ്ങളിൽ നിരവധി പേരെയാണ് ഉമ്മൻ ചാണ്ടിയുടെ ശുപാർശയിലൂടെ ജോലിക്കെടുത്തിട്ടുള്ളത് ഒരോ തവണ ഇടപെടുമ്പോഴും അദ്ദേഹത്തിലെ മനുഷ്യസ്നേഹവും മനുഷ്യരിലുള്ള വിശ്വാസവും വർധിക്കുന്നതായേ തോന്നിയിട്ടുള്ളൂ. രാഷ്ട്രീയ വിശുദ്ധി കാത്തു സൂക്ഷിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും, അദ്ദേഹത്തിന് പ്രാ&#x200d;ർഥനകളും അന്ത്യാഞ്ജലികളും ഡോ. രവിപിള്ള അ&#x200d;ർപ്പിച്ചു.</p>
<p>The post <a href="https://ml.starvisionnews.com/oommen-chandy-dr-ravi-pillai/">&#8216;ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി&#8217;: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഡോ. ബി. രവിപിള്ള</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി</title>
		<link>https://ml.starvisionnews.com/kerala-high-court-case-on-ravi-pillai-son-marriage-guruvayur-temple-decorations/?utm_source=rss&#038;utm_medium=rss&#038;utm_campaign=kerala-high-court-case-on-ravi-pillai-son-marriage-guruvayur-temple-decorations</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Tue, 14 Sep 2021 11:03:21 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Covid Violation]]></category>
		<category><![CDATA[High Court]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Ravi Pillai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=42158</guid>

					<description><![CDATA[<p>കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ [...]</p>
<p>The post <a href="https://ml.starvisionnews.com/kerala-high-court-case-on-ravi-pillai-son-marriage-guruvayur-temple-decorations/">വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്&#x200d; ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്&#x200d;റെ ദൃശ്യങ്ങളില്&#x200d; വലിയ ആള്&#x200d;ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്&#x200d; ബഞ്ച് നിരീക്ഷിച്ചു.</p>



<p>ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ഈ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് ചോദിച്ചു.</p>



<p>സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നടപന്തലിൽ കയറ്റിയോ എന്ന് ദൃശ്യങ്ങൾ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാൽ സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കല്യാണ വീഡിയോ കോടതി പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസിൽ രവി പിള്ള, തൃശൂർ എസ്പി, സെക്ടറൽ മജിസ്‌ട്രട്ട് എന്നിവരെ കോടതി കക്ഷി ചേർത്തു. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും.</p>



<p>സമൂഹമാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ബഞ്ച് സ്വമേധയാ കേസെടുത്തത്. വിവാഹത്തിന് നടപ്പന്തലിൽ കട്ടൗട്ടുകളടക്കം ഉപയോഗിച്ച്‌ അലങ്കരിച്ചുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് നടപ്പന്തൽ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി ദേവസ്വം അഡ്മിനിസ്ട്രെറ്റർക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.നടപ്പന്തലൽ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോർഡുകളും വയ്‌ക്കാൻ അനുമതി നൽകിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കുന്നത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/kerala-high-court-case-on-ravi-pillai-son-marriage-guruvayur-temple-decorations/">വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു</title>
		<link>https://ml.starvisionnews.com/businessman-ravi-pillai-presented-the-gold-crown-to-guruvayoorappan/?utm_source=rss&#038;utm_medium=rss&#038;utm_campaign=businessman-ravi-pillai-presented-the-gold-crown-to-guruvayoorappan</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Wed, 08 Sep 2021 18:00:45 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[gold crown]]></category>
		<category><![CDATA[Guruvayur Temple]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Ravi Pillai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=41345</guid>

					<description><![CDATA[<p>ഗുരുവായൂർ: പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക്‌ ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് [...]</p>
<p>The post <a href="https://ml.starvisionnews.com/businessman-ravi-pillai-presented-the-gold-crown-to-guruvayoorappan/">പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ഗുരുവായൂർ: പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക്‌ ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് നിർമ്മിച്ചത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/businessman-ravi-pillai-presented-the-gold-crown-to-guruvayoorappan/">പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
