<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rajya Sabha | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/rajya-sabha/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/rajya-sabha/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Mon, 09 Mar 2026 06:32:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Rajya Sabha | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/rajya-sabha/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</title>
		<link>https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/?utm_source=rss&#038;utm_medium=rss&#038;utm_campaign=statement-not-enough-opposition-demands-discussion-uproar-in-both-houses</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 09 Mar 2026 06:32:13 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Rajya Sabha]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204383</guid>

					<description><![CDATA[<p>ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള [...]</p>
<p>The post <a href="https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/">പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ദില്ലി: പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.<br></p>



<p>ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.</p>



<p>സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിരന്തരം നിർദേശം നൽകുന്നു. അവിടെ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തി. അർമേനിയ വഴി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. എല്ലാ എംബസികളും ജാഗ്രതയിലാണ്. ഇറാൻ കപ്പൽ സുരക്ഷിതമായി ഡോക്ക് ചെയ്യിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/">പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ</title>
		<link>https://ml.starvisionnews.com/c-sadanandan-took-oath-as-rajya-sabha-mp-took-oath-in-malayalam/?utm_source=rss&#038;utm_medium=rss&#038;utm_campaign=c-sadanandan-took-oath-as-rajya-sabha-mp-took-oath-in-malayalam</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 21 Jul 2025 06:22:29 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Rajya Sabha]]></category>
		<category><![CDATA[s sadanandan]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=192018</guid>

					<description><![CDATA[<p>ദില്ലി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. സദാനനന്ദനെ നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്ദം ഉയര്‍ത്തിയില്ല.</p>
<p>The post <a href="https://ml.starvisionnews.com/c-sadanandan-took-oath-as-rajya-sabha-mp-took-oath-in-malayalam/">സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news2-1024x313.jpg" alt="" class="wp-image-190993"/></figure>



<p>ദില്ലി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്&#x200d; സി സദാനന്ദന്&#x200d; രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്&#x200d;റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്&#x200d; സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്&#x200d;മാന്&#x200d; ജഗദീപ് ധന്&#x200d;കര്&#x200d; പറഞ്ഞു. സദാനനന്ദനെ നാമനിര്&#x200d;ദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്&#x200d; സഭയില്&#x200d; ആരും എതിര്&#x200d; ശബ്ദം ഉയര്&#x200d;ത്തിയില്ല.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news-1024x695.jpg" alt="" class="wp-image-190992"/></figure>
<p>The post <a href="https://ml.starvisionnews.com/c-sadanandan-took-oath-as-rajya-sabha-mp-took-oath-in-malayalam/">സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; ജെ.പി. നഡ്ഡ രാജ്യസഭയിൽ</title>
		<link>https://ml.starvisionnews.com/establishment-of-aiims-in-kerala-under-consideration-jp-nadda/?utm_source=rss&#038;utm_medium=rss&#038;utm_campaign=establishment-of-aiims-in-kerala-under-consideration-jp-nadda</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 06 Aug 2024 08:08:10 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[aiims]]></category>
		<category><![CDATA[All India Institute Of Medical Sciences]]></category>
		<category><![CDATA[Central government]]></category>
		<category><![CDATA[JP Nadda]]></category>
		<category><![CDATA[Rajya Sabha]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=175448</guid>

					<description><![CDATA[<p>ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ [...]</p>
<p>The post <a href="https://ml.starvisionnews.com/establishment-of-aiims-in-kerala-under-consideration-jp-nadda/">കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; ജെ.പി. നഡ്ഡ രാജ്യസഭയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone size-full wp-image-171400" src="https://ml.starvisionnews.com/wp-content/uploads/2024/06/peca-1.jpeg" alt="" width="1600" height="400" /></p>
<p>ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.</p>
<p>കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.</p>
<p>തുടർന്നാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയിൽ അറിയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ബഹളം വെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.</p>
<p><img decoding="async" class="alignnone  wp-image-174758" src="https://ml.starvisionnews.com/wp-content/uploads/2024/07/PECA-INTERNATIONAL-EDUCATIONAL-SUPPORT-ACCADAMY-ഇൻ്റർനാഷണൽ-എഡ്യൂക്കേഷണൽ-സപ്പോർട്ട്-അക്കാദമി-starvisionnews.jpg" alt="" width="1519" height="2149" /></p>
<p>The post <a href="https://ml.starvisionnews.com/establishment-of-aiims-in-kerala-under-consideration-jp-nadda/">കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; ജെ.പി. നഡ്ഡ രാജ്യസഭയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി, രാഷ്ട്രപതിയുടെ അംഗീകാരം</title>
		<link>https://ml.starvisionnews.com/new-criminal-bills-passed-into-law-presidents-assent/?utm_source=rss&#038;utm_medium=rss&#038;utm_campaign=new-criminal-bills-passed-into-law-presidents-assent</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 25 Dec 2023 14:56:06 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Criminal offence]]></category>
		<category><![CDATA[CrPC]]></category>
		<category><![CDATA[Indian Civil Protection Code]]></category>
		<category><![CDATA[Indian Criminal Law]]></category>
		<category><![CDATA[Indian Evidence Act.]]></category>
		<category><![CDATA[IPC]]></category>
		<category><![CDATA[Lok Sabha]]></category>
		<category><![CDATA[Rajya Sabha]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=160610</guid>

					<description><![CDATA[<p>ന്യൂഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് [...]</p>
<p>The post <a href="https://ml.starvisionnews.com/new-criminal-bills-passed-into-law-presidents-assent/">പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി, രാഷ്ട്രപതിയുടെ അംഗീകാരം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img decoding="async" class="alignnone size-large wp-image-159440" src="https://ml.starvisionnews.com/wp-content/uploads/2023/12/Al-Hilal-Hospital-ST-Star-Vision-__Happy-Bahraini-Womens-Day-Package-_-Page-Strip-950x150-1-1024x162.jpg" alt="" width="788" height="125" /></a></p>
<p>ന്യൂഡല്&#x200d;ഹി: നിലവിലുള്ള ഇന്ത്യന്&#x200d; ക്രിമിനല്&#x200d; നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്&#x200d;ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്&#x200d; രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്&#x200d;പിസി, ഇന്ത്യന്&#x200d; തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തില്&#x200d; അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്&#x200d; പാസാക്കിയത്. പുതിയ നിയമങ്ങള്&#x200d; പ്രകാരം ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d; ക്രിമിനല്&#x200d; കുറ്റമാവും.</p>
<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone size-large wp-image-155077" src="https://ml.starvisionnews.com/wp-content/uploads/2023/10/Al-Hilal-Hospital-Star-Vision-ALHS-_Healthy-Life-Full-Body-Check-Up-V1_-Page-Strip-950x150-1-1024x162.jpg" alt="" width="788" height="125" /></a></p>
<p>ഭരണകൂടത്തിന് എതിരായ പ്രവര്&#x200d;ത്തനങ്ങള്&#x200d; കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്&#x200d;, ഭാരതീയ ന്യയാസംഹിതാ ബില്ലില്&#x200d; 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിര്&#x200d;ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പൊലീസ് കസ്റ്റഡി കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പൊലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്രസമര്&#x200d;പ്പണവുമടക്കമുള്ള നടപടികള്&#x200d;ക്ക് സമയപരിധി നിശ്ചയിച്ചു. കൊളോണിയല്&#x200d;ക്കാലത്തെ ക്രിമിനല്&#x200d; നിയമങ്ങള്&#x200d;ക്ക് മാറ്റം വരുത്തി ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സസ്പെന്&#x200d;ഷനെത്തുടര്&#x200d;ന്ന് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികള്&#x200d; പാര്&#x200d;ലമെന്റിന് പുറത്തായ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസാക്കിയത്. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പാര്&#x200d;ലമെന്റില്&#x200d; ആദ്യ ബില്ലുകള്&#x200d; അവതരിപ്പിച്ചത്. പിന്നീട് സ്റ്റാന്&#x200d;ഡിങ് കമ്മിറ്റിക്ക് വിട്ടു. നവംബര്&#x200d; പത്തിന് കമ്മിറ്റി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതിന് പിന്നാലെ ഡിസംബര്&#x200d; 11-ന് ബില്ലുകള്&#x200d; പിന്&#x200d;വലിച്ചു.</p>
<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone size-large wp-image-159436" src="https://ml.starvisionnews.com/wp-content/uploads/2023/12/Al-Hilal-Hospital-ST-Star-Vision-__Happy-Bahraini-Womens-Day-Package-_Half-Page-905x614-1-1024x695.jpg" alt="" width="788" height="535" /></a></p>
<p>The post <a href="https://ml.starvisionnews.com/new-criminal-bills-passed-into-law-presidents-assent/">പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി, രാഷ്ട്രപതിയുടെ അംഗീകാരം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി</title>
		<link>https://ml.starvisionnews.com/kerala-gave-5519-crores-up-gave-only-2097-crores/?utm_source=rss&#038;utm_medium=rss&#038;utm_campaign=kerala-gave-5519-crores-up-gave-only-2097-crores</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 05 Apr 2023 14:21:45 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Dr. John Brittas MP]]></category>
		<category><![CDATA[goverment of kerala]]></category>
		<category><![CDATA[minister Nitin Gadkari]]></category>
		<category><![CDATA[Rajya Sabha]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=139810</guid>

					<description><![CDATA[<p>ഡെൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തേക്കാള്‍ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്‍ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്‍ തയ്യാറായിട്ടുള്ളതെന്നും ഗഡ്ഗരി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 2465.327 കിലോമീറ്റര്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/kerala-gave-5519-crores-up-gave-only-2097-crores/">കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഡെൽഹി: കഴിഞ്ഞ അഞ്ചു വര്&#x200d;ഷക്കാലത്തിനിടയില്&#x200d; ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്&#x200d; പണം നല്&#x200d;കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്&#x200d; ഗഡ്കരി. രാജ്യസഭയില്&#x200d; ഡോ.ജോണ്&#x200d; ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു മന്ത്രി. കേരളത്തേക്കാള്&#x200d; പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്&#x200d; പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. ആകെ 9 സംസ്ഥാനങ്ങള്&#x200d; മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്&#x200d; തയ്യാറായിട്ടുള്ളതെന്നും ഗഡ്ഗരി വ്യക്തമാക്കി.</p>
<p>കഴിഞ്ഞ അഞ്ച് വര്&#x200d;ഷക്കാലത്ത് 2465.327 കിലോമീറ്റര്&#x200d; ദേശീയപാത വികസിപ്പിച്ച ഉത്തര്&#x200d;പ്രദേശ് കേന്ദ്രത്തിന് നല്&#x200d;കിയത് വെറും 2097.39 കോടി രൂപ മാത്രമാണ്. ഇതിന്റെ നാലിലൊന്ന് കിലോമീറ്റര്&#x200d; മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്&#x200d;കിയിട്ടുണ്ട്. ഹരിയാന 3269.71 കോടി നല്കിയപ്പോള്&#x200d; ദില്ലി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാര്&#x200d;ഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്&#x200d;കി. ചില സംസ്ഥാനങ്ങള്&#x200d; മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേര്&#x200d;ന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയല്&#x200d;റ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നല്&#x200d;കിയത്.</p>
<p>കഴിഞ്ഞ അഞ്ച് വര്&#x200d;ഷങ്ങള്&#x200d; കൊണ്ട് 18785.746 കിലോമീറ്റര്&#x200d; ദേശീയപാത പൂര്&#x200d;ത്തിയായപ്പോള്&#x200d; അതില്&#x200d; 60.24 കിലോമീറ്റര്&#x200d; മാത്രമാണ് കേരളത്തില്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; എന്&#x200d;.എച്ച്.എ.ഐക്ക് കഴിഞ്ഞത്. രാജസ്ഥാനില്&#x200d; 3077.224 കിലോമീറ്റര്&#x200d;, ഉത്തര്&#x200d;പ്രദേശില്&#x200d; 2465.327 കിലോമീറ്റര്&#x200d;, മഹാരാഷ്ട്രയില്&#x200d; 2089.3 കിലോമീറ്റര്&#x200d; എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 2017-18 മുതല്&#x200d; 2021-22 വരെ രാജ്യത്ത് 23693.562 കിലോമീറ്റര്&#x200d; ദേശീയപാത വികസനത്തിനുള്ള വര്&#x200d;ക്കുകള്&#x200d; അനുവദിച്ചു. കേരളത്തില്&#x200d; 599.498 കിലോമീറ്റര്&#x200d; ദേശീയപാതയുടെ വികസനമാണ് നടന്നു വരുന്നതെന്നും മന്ത്രി നല്&#x200d;കിയ മറുപടിയില്&#x200d; വ്യക്തമാക്കുന്നു.</p>
<p>The post <a href="https://ml.starvisionnews.com/kerala-gave-5519-crores-up-gave-only-2097-crores/">കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ</title>
		<link>https://ml.starvisionnews.com/rajya-sabha-bids-farewell-to-venkaiah-naidu-at-the-conclusion-of-monsoon-session/?utm_source=rss&#038;utm_medium=rss&#038;utm_campaign=rajya-sabha-bids-farewell-to-venkaiah-naidu-at-the-conclusion-of-monsoon-session</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 08 Aug 2022 14:46:30 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Rajya Sabha]]></category>
		<category><![CDATA[Venkaiah Naidu]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=76718</guid>

					<description><![CDATA[<p>ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന് അവസാനിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സഭ പിരിച്ചുവിട്ടത്. 16 ദിവസം സഭ സമ്മേളിച്ചെന്നും ഏഴോളം ബില്ലുകൾ പാസാക്കിയെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. നിയമസഭാ സമ്മേളനത്തിന്‍റെ വിശദമായ വിശദാംശങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാകും. ജൂലായ് 18-നാണ് സഭ തുടങ്ങിയത്. ഓഗസ്റ്റ് 12 [...]</p>
<p>The post <a href="https://ml.starvisionnews.com/rajya-sabha-bids-farewell-to-venkaiah-naidu-at-the-conclusion-of-monsoon-session/">മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><b><img loading="lazy" decoding="async" class="alignnone size-full wp-image-59672" src="https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-3.jpg" alt="" width="951" height="151" />ദില്ലി</b>: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്&#x200d;റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്&#x200d;റിന്&#x200d;റെ വർഷകാല സമ്മേളനവും ഇന്ന് അവസാനിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സഭ പിരിച്ചുവിട്ടത്.</p>
<p>16 ദിവസം സഭ സമ്മേളിച്ചെന്നും ഏഴോളം ബില്ലുകൾ പാസാക്കിയെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, നായിഡുവിന്&#x200d;റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. നിയമസഭാ സമ്മേളനത്തിന്&#x200d;റെ വിശദമായ വിശദാംശങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാകും.</p>
<p>ജൂലായ് 18-നാണ് സഭ തുടങ്ങിയത്. ഓഗസ്റ്റ് 12 വരെ ഇത് തുടരേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമായിരുന്നു ഇന്ന് സഭയിലെ പ്രധാന ആകർഷണം. നായിഡുവിന് വേണ്ടിയുള്ള വിടവാടങ്ങല്&#x200d; പ്രസംഗമായിരുന്നു ഇത്. നായിഡുവിന്&#x200d;റെ അഞ്ച് വർഷം ഏറ്റവും ഫലപ്രദമായ വർഷമായിരുന്നുവെന്നും മോദി പറഞ്ഞു.</p>


<figure class="wp-block-image size-large"><img loading="lazy" decoding="async" width="905" height="614" src="https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1.jpg" alt="" class="wp-image-59671" srcset="https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1.jpg 905w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1-300x204.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1-150x102.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1-450x305.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1-768x521.jpg 768w" sizes="(max-width: 905px) 100vw, 905px" /></figure>
<p>The post <a href="https://ml.starvisionnews.com/rajya-sabha-bids-farewell-to-venkaiah-naidu-at-the-conclusion-of-monsoon-session/">മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>എ എ റഹീമിനെതിരായ പൊലീസ് നടപടി; സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു</title>
		<link>https://ml.starvisionnews.com/aa-rahim-arrest-cpim-mp-letter/?utm_source=rss&#038;utm_medium=rss&#038;utm_campaign=aa-rahim-arrest-cpim-mp-letter</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 19 Jun 2022 14:32:49 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[AA Rahim]]></category>
		<category><![CDATA[CPIM]]></category>
		<category><![CDATA[Rajya Sabha]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=67107</guid>

					<description><![CDATA[<p>എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡൽഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം [...]</p>
<p>The post <a href="https://ml.starvisionnews.com/aa-rahim-arrest-cpim-mp-letter/">എ എ റഹീമിനെതിരായ പൊലീസ് നടപടി; സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡൽഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.</p>



<p>ഡൽഹിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.</p>



<p>അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്ത് ദില്ലിയിലെ ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ദില്ലിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മലയാളി മാധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി.</p>



<p>ഇതിനിടെ പദ്ധതി പിൻവലിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്&#x200d;റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്&#x200d;റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്&#x200d;റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്&#x200d;റ് ജനറലിന്&#x200d;റെ വിശദീകരണം.</p>
<p>The post <a href="https://ml.starvisionnews.com/aa-rahim-arrest-cpim-mp-letter/">എ എ റഹീമിനെതിരായ പൊലീസ് നടപടി; സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്</title>
		<link>https://ml.starvisionnews.com/kapil-sibal-leaves-congress/?utm_source=rss&#038;utm_medium=rss&#038;utm_campaign=kapil-sibal-leaves-congress</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 25 May 2022 08:30:00 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[breaking news malayalam]]></category>
		<category><![CDATA[Congress]]></category>
		<category><![CDATA[Kapil Sibal]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Rajya Sabha]]></category>
		<category><![CDATA[Samajwadi Party]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=65880</guid>

					<description><![CDATA[<p>ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. നേരത്തേയും സമാജ്‌വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. [...]</p>
<p>The post <a href="https://ml.starvisionnews.com/kapil-sibal-leaves-congress/">കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് കപില്&#x200d; സിബല്&#x200d; പാര്&#x200d;ട്ടി വിട്ടു. മെയ് 16ന് താന്&#x200d; രാജി സമര്&#x200d;പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്&#x200d;പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്&#x200d;ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്&#x200d;പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്&#x200d;പ്രദേശില്&#x200d; രാജ്യസഭയിലേക്ക് പത്രിക സമര്&#x200d;പ്പിച്ചത്.</p>



<p>നേരത്തേയും സമാജ്‌വാദി പിന്തുണയിലായിരുന്നു ഉത്തര്&#x200d;പ്രദേശില്&#x200d; നിന്നും കപില്&#x200d; സിബല്&#x200d; രാജ്യസഭയില്&#x200d; എത്തിയത്. കോണ്&#x200d;ഗ്രസില്&#x200d; തിരുത്തല്&#x200d; ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്&#x200d; സിബലായിരുന്നു. കോണ്&#x200d;ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടര്&#x200d;ച്ചയായി അദ്ദേഹം വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>



<p>കപില്&#x200d; സിബല്&#x200d; എസ്പിയില്&#x200d; ചേര്&#x200d;ന്നിട്ടില്ലെന്നാണ് അദ്ദേഹവും അഖിലേഷ് യാദവും നല്&#x200d;കുന്ന സൂചന. സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായാണ് പത്രിക സമര്&#x200d;പ്പിച്ചതെന്നും തനിക്ക് എല്ലാകാലത്തും സ്വതന്ത്ര ശബ്ദമായി ഇരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, ഉദയ്പൂര്&#x200d; ചിന്തന്&#x200d; ശിബിരത്തില്&#x200d; അദ്ദേഹത്തിന്റെ അസാന്നിധ്യം ചര്&#x200d;ച്ചയായിയിരുന്നു.</p>



<figure class="wp-block-image size-large"><a href="https://www.mehealthcare.me/" target="_blank" rel="noopener"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/05/MEM-Arthritis-Package-01.jpg" alt="" class="wp-image-64670"/></a></figure>
<p>The post <a href="https://ml.starvisionnews.com/kapil-sibal-leaves-congress/">കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
