<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>police custody | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/police-custody/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/police-custody/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 29 Jun 2025 06:52:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>police custody | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/police-custody/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ</title>
		<link>https://ml.starvisionnews.com/newborn-babies-buried-in-thrissur-woman-and-man-in-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=newborn-babies-buried-in-thrissur-woman-and-man-in-police-custody</link>
		
		<dc:creator><![CDATA[News Admin]]></dc:creator>
		<pubDate>Sun, 29 Jun 2025 06:45:23 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[CRIME]]></category>
		<category><![CDATA[DEATH]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[babies buried]]></category>
		<category><![CDATA[Crime News]]></category>
		<category><![CDATA[police custody]]></category>
		<category><![CDATA[Pudukkad Police Station]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=191098</guid>

					<description><![CDATA[<p>തൃശൂർ: തൃശ്ശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാ​ഹിതരായ ഇരുവർക്കും ഒരു [...]</p>
<p>The post <a href="https://ml.starvisionnews.com/newborn-babies-buried-in-thrissur-woman-and-man-in-police-custody/">തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news2-1024x313.jpg" alt="" class="wp-image-190993"/></figure>



<p>തൃശൂർ: തൃശ്ശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.</p>



<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="627" src="https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-1024x627.jpg" alt="" class="wp-image-155558" srcset="https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-1024x627.jpg 1024w, https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-300x184.jpg 300w, https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-150x92.jpg 150w, https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-450x276.jpg 450w, https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion-768x470.jpg 768w, https://ml.starvisionnews.com/wp-content/uploads/2023/10/Anti-Cyber-Crimes-Directorate-arrests-an-Asian-for-tweets-against-the-religion.jpg 1176w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാ​ഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽ‌പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കു&#x200d;ഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. ‌സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പൊലീസ് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.</p>



<p>പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news-1024x695.jpg" alt="" class="wp-image-190992"/></figure>
<p>The post <a href="https://ml.starvisionnews.com/newborn-babies-buried-in-thrissur-woman-and-man-in-police-custody/">തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആകാശ് തില്ലങ്കേരി സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു</title>
		<link>https://ml.starvisionnews.com/akash-thillankeri-jeep-in-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=akash-thillankeri-jeep-in-police-custody</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 11 Jul 2024 09:23:29 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[akash thillankeri jeep]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Kerala Police]]></category>
		<category><![CDATA[police custody]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=173138</guid>

					<description><![CDATA[<p>കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജലാണ് ഇന്നു രാവിലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ.ടി.ഒയ്ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ജീപ്പ് ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ജീപ്പ് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ [...]</p>
<p>The post <a href="https://ml.starvisionnews.com/akash-thillankeri-jeep-in-police-custody/">ആകാശ് തില്ലങ്കേരി സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img decoding="async" class="alignnone  wp-image-20611" src="https://ml.starvisionnews.com/wp-content/uploads/2020/10/STAR-ADD-INDIAN-DELIGHTS-300x45.jpg" alt="" width="947" height="142" srcset="https://ml.starvisionnews.com/wp-content/uploads/2020/10/STAR-ADD-INDIAN-DELIGHTS-300x45.jpg 300w, https://ml.starvisionnews.com/wp-content/uploads/2020/10/STAR-ADD-INDIAN-DELIGHTS-768x116.jpg 768w, https://ml.starvisionnews.com/wp-content/uploads/2020/10/STAR-ADD-INDIAN-DELIGHTS.jpg 905w, https://ml.starvisionnews.com/wp-content/uploads/2020/10/STAR-ADD-INDIAN-DELIGHTS-400x61.jpg 400w" sizes="(max-width: 947px) 100vw, 947px" /></p>
<p>കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജലാണ് ഇന്നു രാവിലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ.ടി.ഒയ്ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു.</p>
<p>മോട്ടോർ വാഹന വകുപ്പ് ജീപ്പ് ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ജീപ്പ് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര ചെയ്തത്. പനമരം ഭാഗത്തുകൂടി പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചിരുന്നു.<br />
വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർ.ടി.ഒ. കേസെടുത്തിരുന്നു. ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 45,500 രൂപ പിഴയും ചുമത്തി. ആർ.ടി.ഒ. നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസില്ലെന്നു കണ്ടെത്തിയിരുന്നു.</p>
<p><img decoding="async" class="alignnone  wp-image-173140" src="https://ml.starvisionnews.com/wp-content/uploads/2024/07/indian-delights-bahrain-starvision-news-friday-special-lauch-300x300.jpg" alt="" width="910" height="910" /></p>
<p>The post <a href="https://ml.starvisionnews.com/akash-thillankeri-jeep-in-police-custody/">ആകാശ് തില്ലങ്കേരി സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു</title>
		<link>https://ml.starvisionnews.com/the-accused-escaped-from-police-custody-2/?utm_source=rss&#038;utm_medium=rss&#038;utm_campaign=the-accused-escaped-from-police-custody-2</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sat, 20 Apr 2024 14:41:48 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Defendant]]></category>
		<category><![CDATA[police custody]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=168153</guid>

					<description><![CDATA[<p>മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീപിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ [...]</p>
<p>The post <a href="https://ml.starvisionnews.com/the-accused-escaped-from-police-custody-2/">പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone size-full wp-image-161548" src="https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1.jpg" alt="" width="1024" height="160" srcset="https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1-300x47.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1-150x23.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1-450x70.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1-768x120.jpg 768w" sizes="(max-width: 1024px) 100vw, 1024px" /></p>
<p>മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീപിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. റബീഹിനെ പിടിക്കാൻ പിന്നാലെ പൊലീസ് ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് കണ്ടവരുമുണ്ട്. റബീഹിനെ പിടിക്കാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.</p>
<p><img loading="lazy" decoding="async" class="alignnone size-full wp-image-166354" src="https://ml.starvisionnews.com/wp-content/uploads/2024/03/indian-delights-ifthar-party-starvision-news.jpg" alt="" width="1200" height="1600" /></p>
<p>The post <a href="https://ml.starvisionnews.com/the-accused-escaped-from-police-custody-2/">പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്</title>
		<link>https://ml.starvisionnews.com/police-take-case-against-sfi-dyfi-workers-for-released-sfi-workers-from-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=police-take-case-against-sfi-dyfi-workers-for-released-sfi-workers-from-police-custody</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 19 Feb 2024 05:50:05 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[police custody]]></category>
		<category><![CDATA[SFI]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=164822</guid>

					<description><![CDATA[<p>കണ്ണൂർ: കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയത്. വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു ഗവർണർ. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂർ ടൗണിൽ വച്ച് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. [...]</p>
<p>The post <a href="https://ml.starvisionnews.com/police-take-case-against-sfi-dyfi-workers-for-released-sfi-workers-from-police-custody/">പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone  wp-image-161968" src="https://ml.starvisionnews.com/wp-content/uploads/2024/01/Shifa-Al-Jazeera_new-year-package-01-1-300x31.png" alt="" width="823" height="85" />കണ്ണൂർ: കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്.</p>
<p>ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയത്. വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു ഗവർണർ. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂർ ടൗണിൽ വച്ച് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.<img loading="lazy" decoding="async" class="alignnone  wp-image-161967" src="https://ml.starvisionnews.com/wp-content/uploads/2024/01/Shifa-Al-Jazeera_new-year-package-04-1-300x178.png" alt="" width="865" height="513" /></p>
<p>The post <a href="https://ml.starvisionnews.com/police-take-case-against-sfi-dyfi-workers-for-released-sfi-workers-from-police-custody/">പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സാമ്പത്തിക തട്ടിപ്പ് കേസ്  റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍</title>
		<link>https://ml.starvisionnews.com/financial-fraud-case-robin-bus-operator-girish-in-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=financial-fraud-case-robin-bus-operator-girish-in-police-custody</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 26 Nov 2023 09:25:11 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[financial fraud]]></category>
		<category><![CDATA[Girish]]></category>
		<category><![CDATA[operator]]></category>
		<category><![CDATA[police custody]]></category>
		<category><![CDATA[robin bus]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=158739</guid>

					<description><![CDATA[<p>പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റ് പേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ [...]</p>
<p>The post <a href="https://ml.starvisionnews.com/financial-fraud-case-robin-bus-operator-girish-in-police-custody/">സാമ്പത്തിക തട്ടിപ്പ് കേസ്  റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: റോബിന്&#x200d; ബസ് നടത്തിപ്പുകാരന്&#x200d; ഗിരീഷ് പൊലീസ് കസ്റ്റഡിയില്&#x200d;. എറണാകുളത്തെ കോടതിയില്&#x200d; 2012 മുതല്&#x200d; നില നില്&#x200d;ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്&#x200d;ന്നാണ് പൊലീസ് നീക്കം. കോടതിയില്&#x200d; നിലനില്&#x200d;ക്കുന്ന ലോങ് പെന്&#x200d;ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്&#x200d; വണ്ടിചെക്ക് നല്&#x200d;കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്&#x200d; കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റ് പേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്&#x200d;ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്&#x200d; നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്&#x200d; ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. അതേസമയം ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്&#x200d; ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.</p>
<p>The post <a href="https://ml.starvisionnews.com/financial-fraud-case-robin-bus-operator-girish-in-police-custody/">സാമ്പത്തിക തട്ടിപ്പ് കേസ്  റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സ്വപ്നയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ പോലീസ് കസ്റ്റഡിയിൽ</title>
		<link>https://ml.starvisionnews.com/man-who-threatened-swapna-on-the-phone-is-in-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=man-who-threatened-swapna-on-the-phone-is-in-police-custody</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 03 Jul 2022 13:49:59 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[police custody]]></category>
		<category><![CDATA[Swapna Suresh]]></category>
		<category><![CDATA[threatened]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=68203</guid>

					<description><![CDATA[<p>പെരിന്തല്‍മണ്ണ: സ്വപ്നയെ ഭീഷണിപ്പെടുത്തി വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കും. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷും മാധ്യമങ്ങളോട് പറഞ്ഞു. എത്ര [...]</p>
<p>The post <a href="https://ml.starvisionnews.com/man-who-threatened-swapna-on-the-phone-is-in-police-custody/">സ്വപ്നയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ പോലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>പെരിന്തല്&#x200d;മണ്ണ: സ്വപ്നയെ ഭീഷണിപ്പെടുത്തി വിളിച്ചയാള്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d;. പെരിന്തല്&#x200d;മണ്ണ തിരൂര്&#x200d;ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്&#x200d;മണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്&#x200d; എടുത്തത്. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്&#x200d;പാകെ ഹാജരാക്കും. ഇയാള്&#x200d; മാനസിക പ്രശ്‌നങ്ങള്&#x200d;ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളെന്ന് സഹോദരന്&#x200d; നിസാര്&#x200d; പറഞ്ഞു.</p>



<p>പെരിന്തല്&#x200d;മണ്ണ സ്റ്റേഷന്&#x200d; പരിധിയില്&#x200d; മുന്&#x200d;പും ഇയാള്&#x200d;ക്കക്കതിരെ സമാനമായ പരാതികള്&#x200d; വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്&#x200d;കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്&#x200d; ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷും മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാള്&#x200d; ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.</p>



<p>പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. കെ ടി ജലീല്&#x200d; പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്‌ന പറയുന്നു. നൗഫല്&#x200d; എന്നയാള്&#x200d; പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാനേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണിയുണ്ടായതായി സ്വപ്‌ന പറഞ്ഞു.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="905" height="613" src="https://ml.starvisionnews.com/wp-content/uploads/2020/11/BMC.jpg" alt="" class="wp-image-23897" srcset="https://ml.starvisionnews.com/wp-content/uploads/2020/11/BMC.jpg 905w, https://ml.starvisionnews.com/wp-content/uploads/2020/11/BMC-300x203.jpg 300w, https://ml.starvisionnews.com/wp-content/uploads/2020/11/BMC-768x520.jpg 768w, https://ml.starvisionnews.com/wp-content/uploads/2020/11/BMC-620x420.jpg 620w, https://ml.starvisionnews.com/wp-content/uploads/2020/11/BMC-400x271.jpg 400w" sizes="(max-width: 905px) 100vw, 905px" /></figure>
<p>The post <a href="https://ml.starvisionnews.com/man-who-threatened-swapna-on-the-phone-is-in-police-custody/">സ്വപ്നയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ പോലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8220;20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്; സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുക്കണം&#8221;</title>
		<link>https://ml.starvisionnews.com/dileep-rape-case-high-court/?utm_source=rss&#038;utm_medium=rss&#038;utm_campaign=dileep-rape-case-high-court</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Thu, 20 Jan 2022 10:07:17 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Bail]]></category>
		<category><![CDATA[dileep case]]></category>
		<category><![CDATA[Dileep rape case]]></category>
		<category><![CDATA[High Court]]></category>
		<category><![CDATA[kochi actress rape case]]></category>
		<category><![CDATA[police custody]]></category>
		<category><![CDATA[prosecution]]></category>
		<category><![CDATA[quotation]]></category>
		<category><![CDATA[RAPE CASE]]></category>
		<category><![CDATA[witness]]></category>
		<category><![CDATA[അനൂപ്]]></category>
		<category><![CDATA[കസ്റ്റഡി]]></category>
		<category><![CDATA[കൂറു മാറി]]></category>
		<category><![CDATA[ക്വട്ടേഷൻ]]></category>
		<category><![CDATA[ദിലീപ്]]></category>
		<category><![CDATA[പ്രോസിക്യൂഷൻ]]></category>
		<category><![CDATA[സാക്ഷികള്‍]]></category>
		<category><![CDATA[സൂരജ്]]></category>
		<category><![CDATA[ഹൈക്കോടതി]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=55463</guid>

					<description><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, [...]</p>
<p>The post <a href="https://ml.starvisionnews.com/dileep-rape-case-high-court/">&#8220;20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്; സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുക്കണം&#8221;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ &#8216;വിഐപി&#8217; എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="853" src="https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-1024x853.jpg" alt="" class="wp-image-54266" srcset="https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-1024x853.jpg 1024w, https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-300x250.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-150x125.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-450x375.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1-768x640.jpg 768w, https://ml.starvisionnews.com/wp-content/uploads/2022/01/dileep-new-case-1.jpg 1200w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്&#x200d;റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. </p>



<figure class="wp-block-embed is-type-video is-provider-youtube wp-block-embed-youtube wp-embed-aspect-16-9 wp-has-aspect-ratio"><div class="wp-block-embed__wrapper">
<iframe title="ദിലീപിനെതിരെ ശോഭന" width="788" height="443" src="https://www.youtube.com/embed/b2OF_Av9aLA?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
</div></figure>



<p>നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് &#8211; പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിന്&#x200d;റെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണം. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുൻകൂർ ജാമ്യം ദിലീപിന് നൽകിയാൽ അത് കേസിന്&#x200d;റെ അന്വേഷണത്തെത്തന്നെ ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം നൽകരുത്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.</p>



<figure class="wp-block-image size-large is-resized"><img loading="lazy" decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/09/GIF-MEM.gif" alt="" class="wp-image-40592" width="781" height="873"/></figure>
<p>The post <a href="https://ml.starvisionnews.com/dileep-rape-case-high-court/">&#8220;20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്; സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുക്കണം&#8221;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ; ജീപ്പും പൊലീസ് കസ്റ്റഡിയിൽ</title>
		<link>https://ml.starvisionnews.com/student-abducted-beaten-case-at-nedumangad-four-in-judicial-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=student-abducted-beaten-case-at-nedumangad-four-in-judicial-custody</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 13 Jan 2022 17:07:32 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Kerala Police]]></category>
		<category><![CDATA[police custody]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=54758</guid>

					<description><![CDATA[<p>തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. മഞ്ചപേരുമല സ്വദേശി സുൽഫിക്കർ, അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റു [...]</p>
<p>The post <a href="https://ml.starvisionnews.com/student-abducted-beaten-case-at-nedumangad-four-in-judicial-custody/">വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ; ജീപ്പും പൊലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്.</p>



<p>മഞ്ചപേരുമല സ്വദേശി സുൽഫിക്കർ, അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. തന്നെ ആളുമാറിയാണ് സംഘം കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചതെന്ന് അബ്ദുൽ മാലിക്ക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും അടക്കം കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് കോടതിയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/01/KIMS-1.jpg" alt="" class="wp-image-54393"/></figure>
<p>The post <a href="https://ml.starvisionnews.com/student-abducted-beaten-case-at-nedumangad-four-in-judicial-custody/">വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ; ജീപ്പും പൊലീസ് കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
