<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pocso Court | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/pocso-court/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/pocso-court/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Thu, 20 Jun 2024 09:25:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Pocso Court | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/pocso-court/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് ഗുളികകളും നൽകി</title>
		<link>https://ml.starvisionnews.com/instagram-influencer-death-accused-under-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=instagram-influencer-death-accused-under-police-custody</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Thu, 20 Jun 2024 09:25:37 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[Instagram influencer]]></category>
		<category><![CDATA[Pocso Court]]></category>
		<category><![CDATA[Suicide]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=171907</guid>

					<description><![CDATA[<p>തിരുവനന്തപുരം∙ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ 2 വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ [...]</p>
<p>The post <a href="https://ml.starvisionnews.com/instagram-influencer-death-accused-under-police-custody/">ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് ഗുളികകളും നൽകി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone size-full wp-image-171186" src="https://ml.starvisionnews.com/wp-content/uploads/2024/06/shifa-al-jazeera-medical-center-starvision-latest-news-bahrain-1.png" alt="" width="4167" height="1042" /></p>
<p>തിരുവനന്തപുരം∙ ഇന്&#x200d;സ്റ്റഗ്രാം ഇന്&#x200d;ഫ്ലുവന്&#x200d;സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്&#x200d; അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. ഇന്&#x200d;സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്&#x200d;കുട്ടിയും ബിനോയിയും തമ്മില്&#x200d; 2 വര്&#x200d;ഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോര്&#x200d;ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗര്&#x200d;ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്&#x200d; വാങ്ങി നല്&#x200d;കിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്&#x200d; അന്വേഷണം നടത്താനും പെണ്&#x200d;കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്&#x200d; കണ്ടെത്താനും മറ്റിടങ്ങളില്&#x200d; തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയില്&#x200d; വേണമെന്നാണ് പൊലീസ് കോടതിയില്&#x200d; ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാന്&#x200d; വേണ്ടി ബിനോയിയെ കേസില്&#x200d; കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.</p>
<p>വര്&#x200d;ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്&#x200d; 5 മാസം മുന്&#x200d;പ് തമ്മില്&#x200d; പിരിഞ്ഞു. ഇതിനുശേഷം പെണ്&#x200d;കുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്തുക്കളാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. 18 വയസാകുന്നതിനു മുന്&#x200d;പ് പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്. അനധികൃതമായി ഗര്&#x200d;ഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.</p>
<p><img decoding="async" class="alignnone size-full wp-image-171187" src="https://ml.starvisionnews.com/wp-content/uploads/2024/06/shifa-al-jazeera-medical-center-starvision-latest-news-bahrain-2.png" alt="" width="4167" height="1042" /></p>
<p>ബിനോയിയുമായി പിരിഞ്ഞതിനെ തുടര്&#x200d;ന്ന് മനോവിഷമത്തിലായിരുന്ന പെണ്&#x200d;കുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടില്&#x200d; തൂങ്ങിമരിക്കാന്&#x200d; ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ഐസിയുവില്&#x200d; ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാന്&#x200d;ഡ് ചെയ്തിരുന്നു. ബിനോയിയുടെ ഫോണില്&#x200d;നിന്നാണ് നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചതെന്ന് പൊലീസില്&#x200d; അറിയിച്ചു.</p>
<p>ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്‌സാപ് സന്ദേശത്തില്&#x200d; വീട് മാറണമെന്നല്ലാതെ പെണ്&#x200d;കുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയില്&#x200d; വാതിലടച്ച് ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയില്&#x200d;നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്&#x200d; പറയുന്നു. ബിനോയിയോടു പറയണം സന്തോഷമായിരിക്കാന്&#x200d;. ഇനി തോല്&#x200d;വികള്&#x200d; ഏറ്റുവാങ്ങാന്&#x200d; സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗണ്&#x200d;സിലിങ്ങിനു വിധേയയായി പെണ്&#x200d;കുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കള്&#x200d; പെണ്&#x200d;കുട്ടിയെ ഫോണില്&#x200d; വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്&#x200d; പറഞ്ഞതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p><img decoding="async" class="alignnone size-full wp-image-170407" src="https://ml.starvisionnews.com/wp-content/uploads/2024/06/SHIFA-AL-JAZEERA.jpg" alt="" width="1080" height="1080" /></p>
<p>The post <a href="https://ml.starvisionnews.com/instagram-influencer-death-accused-under-police-custody/">ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് ഗുളികകളും നൽകി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയെ കോടതി വെറുതെ വിട്ടു</title>
		<link>https://ml.starvisionnews.com/5-year-old-girl-suffocated-to-death-court-acquits-mother/?utm_source=rss&#038;utm_medium=rss&#038;utm_campaign=5-year-old-girl-suffocated-to-death-court-acquits-mother</link>
		
		<dc:creator><![CDATA[Reporter]]></dc:creator>
		<pubDate>Thu, 01 Feb 2024 09:18:59 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Cases of suffocation]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[Kozhikode Pocso Court]]></category>
		<category><![CDATA[Pocso Court]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=163810</guid>

					<description><![CDATA[<p>കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് [...]</p>
<p>The post <a href="https://ml.starvisionnews.com/5-year-old-girl-suffocated-to-death-court-acquits-mother/">5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയെ കോടതി വെറുതെ വിട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone  wp-image-155077" src="https://ml.starvisionnews.com/wp-content/uploads/2023/10/Al-Hilal-Hospital-Star-Vision-ALHS-_Healthy-Life-Full-Body-Check-Up-V1_-Page-Strip-950x150-1-300x47.jpg" alt="" width="804" height="126" /></a></p>
<p>കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണു മരിച്ചത്.മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്&#x200d;റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ, തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.</p>
<p>കുട്ടി മരിച്ച ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ സമീറയെ വെറുതെ വിടുകയായിരുന്നു.</p>
<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone  wp-image-161531" src="https://ml.starvisionnews.com/wp-content/uploads/2024/01/WhatsApp-Image-2024-01-04-at-12.28.02-PM-1-300x300.jpeg" alt="" width="1173" height="1173" /></a></p>
<p>The post <a href="https://ml.starvisionnews.com/5-year-old-girl-suffocated-to-death-court-acquits-mother/">5 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയെ കോടതി വെറുതെ വിട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>തൃശൂരില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ഭീഷണിയും; പ്രതിക്ക് 13 വര്‍ഷം കഠിന തടവ്</title>
		<link>https://ml.starvisionnews.com/thrissur-girl-exposed-and-threatened-with-nudity-13-years-rigorous-imprisonment-for-the-accused/?utm_source=rss&#038;utm_medium=rss&#038;utm_campaign=thrissur-girl-exposed-and-threatened-with-nudity-13-years-rigorous-imprisonment-for-the-accused</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sat, 25 Nov 2023 09:47:53 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Hard prison]]></category>
		<category><![CDATA[Nudity show]]></category>
		<category><![CDATA[Pocso Court]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[Threatened to kill]]></category>
		<category><![CDATA[Torture case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=158666</guid>

					<description><![CDATA[<p>തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. തൃശൂര്‍ കുഴിക്കാട്ടുശേരി സ്വദേശി ജയന്‍ (48) ആണ് പ്രതി. പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവായിരുന്നു.പെണ്‍കുട്ടിയോട് തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് 19ന് [...]</p>
<p>The post <a href="https://ml.starvisionnews.com/thrissur-girl-exposed-and-threatened-with-nudity-13-years-rigorous-imprisonment-for-the-accused/">തൃശൂരില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ഭീഷണിയും; പ്രതിക്ക് 13 വര്‍ഷം കഠിന തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone  wp-image-157194" src="https://ml.starvisionnews.com/wp-content/uploads/2023/11/Al-Hilal-Hospital-ST-Star-Vision-Now-Open-Sitra-_-Page-Strip-950x150-1-300x47.jpg" alt="" width="1487" height="233" /></a></p>
<p>തൃശൂര്&#x200d;: കൗമാരക്കാരിയായ പെണ്&#x200d;കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്&#x200d;ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്&#x200d; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്&#x200d; പ്രതിക്ക് കഠിന തടവ് ശിക്ഷ. തൃശൂര്&#x200d; കുഴിക്കാട്ടുശേരി സ്വദേശി ജയന്&#x200d; (48) ആണ് പ്രതി. പെണ്&#x200d;കുട്ടിക്ക് നേരെ ഇയാള്&#x200d; നഗ്നതാ പ്രദര്&#x200d;ശനം നടത്തുന്നത് പതിവായിരുന്നു.പെണ്&#x200d;കുട്ടിയോട് തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്&#x200d; കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്&#x200d;ന്നാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. ഇയാള്&#x200d; പെണ്&#x200d;കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-156827" src="https://ml.starvisionnews.com/wp-content/uploads/2023/11/Al-Hilal-Hospital-Star-Vision-Diabetes-Package-2023_Youtube-1920x160-1-300x25.jpg" alt="" width="1272" height="106" /></p>
<p>പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വര്&#x200d;ഷം മാര്&#x200d;ച്ച് 19ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികില്&#x200d;വെച്ചായിരുന്നു ഭീഷണിപ്പെടുത്തല്&#x200d;. ആളൂര്&#x200d; എസ്.എച്ച്.ഒ സിബിന്റെ നേതൃത്വത്തില്&#x200d; അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് 13 വര്&#x200d;ഷം കഠിന തടവിന് പുറമേ 85,000 രൂപയും പിഴയിട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്&#x200d; പത്ത് മാസം കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി അതിവേഗ പോക്‌സോ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്&#x200d;ഗീസാണ് ശിക്ഷ വിധിച്ചത്. പെണ്&#x200d;കുട്ടിയുടെ പുനരധിവാസത്തിന് മതിയായ തുക ലഭ്യമാക്കാന്&#x200d; ജില്ലാ ലീഗല്&#x200d; സര്&#x200d;വീസ് അതോരിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.</p>
<p><a href="https://www.alhilalhealthcare.com/" target="_blank" rel="noopener"><img loading="lazy" decoding="async" class="alignnone  wp-image-158295" src="https://ml.starvisionnews.com/wp-content/uploads/2023/11/Al-Hilal-Hospital-ST-Star-Vision-Mens-Day-DB-8-_Half-Page-905x614-1-300x204.jpg" alt="" width="1519" height="1033" /></a></p>
<p>The post <a href="https://ml.starvisionnews.com/thrissur-girl-exposed-and-threatened-with-nudity-13-years-rigorous-imprisonment-for-the-accused/">തൃശൂരില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ഭീഷണിയും; പ്രതിക്ക് 13 വര്‍ഷം കഠിന തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി</title>
		<link>https://ml.starvisionnews.com/28-more-pox-courts-in-the-state/?utm_source=rss&#038;utm_medium=rss&#038;utm_campaign=28-more-pox-courts-in-the-state</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 02 Feb 2022 09:22:18 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Malayalam Latest News]]></category>
		<category><![CDATA[Pocso Court]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=56662</guid>

					<description><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ [...]</p>
<p>The post <a href="https://ml.starvisionnews.com/28-more-pox-courts-in-the-state/">സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്&#x200d; ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്&#x200d; തീര്&#x200d;പ്പാക്കുന്നതിന് 28 അഡീഷണല്&#x200d; ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്&#x200d; കോടതികള്&#x200d; സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്&#x200d;കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്&#x200d; കോടതികളാവും.</p>



<p class="wp-block-paragraph">14 ജില്ലകളില്&#x200d; നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്&#x200d; (പോക്‌സോ) കോടതികളില്&#x200d; അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്&#x200d; ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്&#x200d; അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്&#x200d; ക്ലാര്&#x200d;ക്ക്, ബഞ്ച് ക്ലാര്&#x200d;ക്ക് എന്നിവരുടെ ഓരോ തസ്തികകള്&#x200d; സൃഷ്ടിക്കും. കോണ്&#x200d;ഫിഡന്&#x200d;ഷ്യല്&#x200d; അസിസ്റ്റന്റ്, കമ്പ്യൂട്ടര്&#x200d; അസിസ്റ്റന്റ്/എല്&#x200d;.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്&#x200d;ഡന്റിന്റെ രണ്ട് തസ്തികകളും കരാര്&#x200d; അടിസ്ഥാനത്തിലും സൃഷ്ടിക്കും.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/01/KIMS-1.jpg" alt="" class="wp-image-54393"/></figure>
<p>The post <a href="https://ml.starvisionnews.com/28-more-pox-courts-in-the-state/">സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
