<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>murder case | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/murder-case/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/murder-case/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Fri, 30 May 2025 15:59:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>murder case | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/murder-case/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ</title>
		<link>https://ml.starvisionnews.com/death-penalty-for-kerala-man-who-killed-wife-in-slaughterhouse/?utm_source=rss&#038;utm_medium=rss&#038;utm_campaign=death-penalty-for-kerala-man-who-killed-wife-in-slaughterhouse</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 30 May 2025 15:59:02 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=190138</guid>

					<description><![CDATA[<p>മലപ്പുറം: ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും [...]</p>
<p>The post <a href="https://ml.starvisionnews.com/death-penalty-for-kerala-man-who-killed-wife-in-slaughterhouse/">ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg" alt="" class="wp-image-174319" srcset="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മലപ്പുറം: ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.</p>



<p>അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.</p>



<p>കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്. റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.</p>



<p>പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-1024x313.jpeg" alt="" class="wp-image-125216" srcset="https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-450x137.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1-768x234.jpeg 768w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1.jpeg 1130w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/death-penalty-for-kerala-man-who-killed-wife-in-slaughterhouse/">ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം</title>
		<link>https://ml.starvisionnews.com/kollam-native-found-dead-with-throat-slit/?utm_source=rss&#038;utm_medium=rss&#038;utm_campaign=kollam-native-found-dead-with-throat-slit</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 24 May 2025 08:30:42 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189972</guid>

					<description><![CDATA[<p>കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജംഗ്ഷനിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി.വലപ്പണിക്കാരനായ സോളമന്റെ (58) മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. ബേപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി. എസ്.ഐമാരായ എം.കെ. ഷെനോജ് പ്രകാശ്, എം. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നറിയുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ [...]</p>
<p>The post <a href="https://ml.starvisionnews.com/kollam-native-found-dead-with-throat-slit/">ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: ബേപ്പൂര്&#x200d; ഹാര്&#x200d;ബര്&#x200d; റോഡ് ജംഗ്ഷനിലെ ലോഡ്ജ് മുറിയില്&#x200d; കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയില്&#x200d; കണ്ടെത്തി.<br>വലപ്പണിക്കാരനായ സോളമന്റെ (58) മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. ബേപ്പൂര്&#x200d; പോലീസ് അന്വേഷണം തുടങ്ങി. എസ്.ഐമാരായ എം.കെ. ഷെനോജ് പ്രകാശ്, എം. രവീന്ദ്രന്&#x200d; എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.<br>മറ്റൊരു ലോഡ്ജില്&#x200d; താമസിച്ചിരുന്ന സോളമന്&#x200d; ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്&#x200d; എത്തിയതെന്നറിയുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്&#x200d;നിന്ന് പോയതായി ഉടമ പോലീസിനോട് പറഞ്ഞു.</p>



<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg" alt="" class="wp-image-174319" srcset="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/kollam-native-found-dead-with-throat-slit/">ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>4 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ പൊലീസ് കസ്റ്റഡിയിൽ, പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന</title>
		<link>https://ml.starvisionnews.com/thiruvankulam-child-rape-and-murder-case-mother-in-police-custody-pocso-case-accused-undergoes-medical-examination/?utm_source=rss&#038;utm_medium=rss&#038;utm_campaign=thiruvankulam-child-rape-and-murder-case-mother-in-police-custody-pocso-case-accused-undergoes-medical-examination</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 22 May 2025 09:40:04 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[Medical examination]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[POCSO Act]]></category>
		<category><![CDATA[Pocso Case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189905</guid>

					<description><![CDATA[<p>കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. [...]</p>
<p>The post <a href="https://ml.starvisionnews.com/thiruvankulam-child-rape-and-murder-case-mother-in-police-custody-pocso-case-accused-undergoes-medical-examination/">4 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ പൊലീസ് കസ്റ്റഡിയിൽ, പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്&#x200d;ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.</p>



<p>മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്&#x200d;റെ അച്ഛന്&#x200d;റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. കുഞ്ഞിന്&#x200d;റെ പോസ്റ്റുമോട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്</p>



<p>എറണാകുളത്ത് നാലു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്&#x200d;റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്&#x200d;റെ മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു.</p>



<p>പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. കുഞ്ഞിന്&#x200d;റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്&#x200d;റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു. ഇന്നലെ മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു.</p>



<p>മറ്റു രണ്ടു ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനെ പൊലീസ് പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു. അച്ഛന്&#x200d;റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പമായിരുന്നു ഏറിയ സമയവും. ഇത് പ്രതി മുതലെടുത്ത് എന്നാണ് പൊലീസിന്&#x200d;റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന്&#x200d;റെ അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജന്&#x200d;റെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിനായി പുത്തൻകുരിശ് ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/06/starvision-news-2024-advt-1024x256.jpg" alt="" class="wp-image-172268"/></figure>
<p>The post <a href="https://ml.starvisionnews.com/thiruvankulam-child-rape-and-murder-case-mother-in-police-custody-pocso-case-accused-undergoes-medical-examination/">4 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ പൊലീസ് കസ്റ്റഡിയിൽ, പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കൊല്ലം ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തി</title>
		<link>https://ml.starvisionnews.com/a-29-year-old-man-was-stabbed-to-death-in-chithara-kollam-after-a-bike-was-stopped-by-a-group/?utm_source=rss&#038;utm_medium=rss&#038;utm_campaign=a-29-year-old-man-was-stabbed-to-death-in-chithara-kollam-after-a-bike-was-stopped-by-a-group</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 21 May 2025 07:00:26 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189836</guid>

					<description><![CDATA[<p>കൊല്ലം: ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിന്‍(29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ കൂടെയുണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കില്‍ പോകുന്നതിനിടെ ആളൊഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന പ്രതികള്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/a-29-year-old-man-was-stabbed-to-death-in-chithara-kollam-after-a-bike-was-stopped-by-a-group/">കൊല്ലം ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/06/starvision-news-2024-advt-1024x256.jpg" alt="" class="wp-image-172268"/></figure>



<p>കൊല്ലം: ചിതറയില്&#x200d; യുവാവിനെ ബൈക്ക് തടഞ്ഞുനിര്&#x200d;ത്തി കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിന്&#x200d;(29) ആണ് കൊല്ലപ്പെട്ടത്. സുജിന്റെ കൂടെയുണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>



<p>ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുന്&#x200d;വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്&#x200d;കുന്നവിവരം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മില്&#x200d; നേരത്തേ തര്&#x200d;ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.</p>



<p>ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കില്&#x200d; പോകുന്നതിനിടെ ആളൊഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന പ്രതികള്&#x200d; ബൈക്ക് തടഞ്ഞുനിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ലാലു എന്ന ബിജു, വിജയ് തുടങ്ങിയവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുജിനെ ആദ്യം കടയ്ക്കല്&#x200d; താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1024x313.jpeg" alt="" class="wp-image-125207" srcset="https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-450x137.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT-768x234.jpeg 768w, https://ml.starvisionnews.com/wp-content/uploads/2023/01/STARVISION-NEWS-ADVT.jpeg 1130w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/a-29-year-old-man-was-stabbed-to-death-in-chithara-kollam-after-a-bike-was-stopped-by-a-group/">കൊല്ലം ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>രോഗിയായ സഹോദരനെ കുത്തികൊലപെടുത്തിയ വെറ്ററിനറി ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവ്</title>
		<link>https://ml.starvisionnews.com/varkala-murder-case-veterinary-doctor-sentenced-to-life-imprisonment/?utm_source=rss&#038;utm_medium=rss&#038;utm_campaign=varkala-murder-case-veterinary-doctor-sentenced-to-life-imprisonment</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 07 May 2025 16:54:06 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[life sentence]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[Varkala Murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189407</guid>

					<description><![CDATA[<p>തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. ‌‌2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ‍ എത്തിച്ചത്. [...]</p>
<p>The post <a href="https://ml.starvisionnews.com/varkala-murder-case-veterinary-doctor-sentenced-to-life-imprisonment/">രോഗിയായ സഹോദരനെ കുത്തികൊലപെടുത്തിയ വെറ്ററിനറി ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.</p>



<p>‌‌2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ&#x200d; എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു.</p>



<p>ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും പിടിച്ചുമാറ്റാൻ ചെന്ന തന്നെ മുറിയിൽനിന്നു പുറത്താക്കിയെന്നും സത്യദാസ് മൊഴി നൽകിയിരുന്നു. തുടർന്ന് സന്ദീപിന്റെ അമ്മയെ വിളിച്ചു കൊണ്ട് വന്നപ്പോൾ പ്രതി സന്ദീപിനെ കത്തി കൊണ്ട് കുത്തുന്നതു കണ്ടു എന്നുമായിരുന്നു മൊഴി. 2022 ഡിസംബർ 20 നാണ് വർക്കല പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.</p>
<p>The post <a href="https://ml.starvisionnews.com/varkala-murder-case-veterinary-doctor-sentenced-to-life-imprisonment/">രോഗിയായ സഹോദരനെ കുത്തികൊലപെടുത്തിയ വെറ്ററിനറി ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8216;സാത്താൻ ആരാധന&#8217;; നന്തൻകോട് കൂട്ടക്കൊലയിൽ വിധി വ്യാഴാഴ്ച</title>
		<link>https://ml.starvisionnews.com/verdict-in-nanthancode-massacre-on-thursday/?utm_source=rss&#038;utm_medium=rss&#038;utm_campaign=verdict-in-nanthancode-massacre-on-thursday</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 06 May 2025 07:30:20 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[nanthancode murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189285</guid>

					<description><![CDATA[<p>തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, [...]</p>
<p>The post <a href="https://ml.starvisionnews.com/verdict-in-nanthancode-massacre-on-thursday/">&#8216;സാത്താൻ ആരാധന&#8217;; നന്തൻകോട് കൂട്ടക്കൊലയിൽ വിധി വ്യാഴാഴ്ച</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="251" src="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-1024x251.jpeg" alt="" class="wp-image-169731" srcset="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-1024x251.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-300x74.jpeg 300w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-150x37.jpeg 150w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-450x110.jpeg 450w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain-768x188.jpeg 768w, https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-bahrain.jpeg 1080w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്&#x200d;കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്&#x200d;കോട് കൂട്ടക്കൊലയില്&#x200d; കേഡല്&#x200d; ജിന്&#x200d;സണ്&#x200d; രാജയാണ് ഏക പ്രതി.</p>



<p>നന്തന്&#x200d;കോടുള്ള വീട്ടില്&#x200d; മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്&#x200d; ജിന്&#x200d;സണ്&#x200d; രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്&#x200d; 9ന് പുലര്&#x200d;ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്&#x200d;സ് കോംപൗണ്ടിലെ 117-ാം നമ്പര്&#x200d; വീട്ടില്&#x200d; പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്&#x200d; പത്മ, മകള്&#x200d; കരോലിന്&#x200d;, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തുന്നത്.</p>



<p>അച്ഛന്&#x200d;, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്&#x200d; പൂര്&#x200d;ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്&#x200d; പോയ രാജ- ജീന്&#x200d; ദമ്പതികളുടെ മകന്&#x200d; കേഡല്&#x200d; ജിന്&#x200d;സണ്&#x200d; രാജയെ ദിവസങ്ങള്&#x200d;ക്കകം പൊലീസ് പിടികൂടി.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/verdict-in-nanthancode-massacre-on-thursday/">&#8216;സാത്താൻ ആരാധന&#8217;; നന്തൻകോട് കൂട്ടക്കൊലയിൽ വിധി വ്യാഴാഴ്ച</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം; കൊലയാളി കസ്റ്റഡിയിൽ</title>
		<link>https://ml.starvisionnews.com/kottayam-double-murder-case-investigation/?utm_source=rss&#038;utm_medium=rss&#038;utm_campaign=kottayam-double-murder-case-investigation</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 22 Apr 2025 06:44:00 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[CBI]]></category>
		<category><![CDATA[Crime News]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=188795</guid>

					<description><![CDATA[<p>കോട്ടയം: വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. 2017 ജൂൺ രണ്ടിന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ പോയതാണ് ഗൗതം. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായി. കുടുംബം പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റെയിൽവേ ട്രാക്കിന് സമീപം കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട് [...]</p>
<p>The post <a href="https://ml.starvisionnews.com/kottayam-double-murder-case-investigation/">ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം; കൊലയാളി കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കോട്ടയം: വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.</p>



<p>2017 ജൂൺ രണ്ടിന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ പോയതാണ് ഗൗതം. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായി. കുടുംബം പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റെയിൽവേ ട്രാക്കിന് സമീപം കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.</p>



<p>ഗൗതം ആത്മഹത്യ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞമാസം സിബിഐ എഫ്‌ഐആർ ഇട്ടു. കൃത്യം ഒരു മാസം പിന്നിടുന്നവേളയിലാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടന്നിരിക്കുന്നത്.</p>



<p>മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് കൊലയാളി അകത്തുകയറിയത്. വീടിന്റെ രണ്ടുമുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. ദമ്പതികളെ ആക്രമിക്കാൻ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.</p>



<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg" alt="" class="wp-image-174319" srcset="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/kottayam-double-murder-case-investigation/">ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം; കൊലയാളി കസ്റ്റഡിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അയൽ വാസിയെ അടിച്ച് കൊന്നു മുങ്ങിയ പ്രതിയും അമ്മയും കേരളത്തിൽ പിടിയിൽ</title>
		<link>https://ml.starvisionnews.com/accused-who-murdered-his-neighbor-and-drowned-arrested-in-kerala/?utm_source=rss&#038;utm_medium=rss&#038;utm_campaign=accused-who-murdered-his-neighbor-and-drowned-arrested-in-kerala</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 22 Apr 2025 06:31:00 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=188791</guid>

					<description><![CDATA[<p>കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു. ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ [...]</p>
<p>The post <a href="https://ml.starvisionnews.com/accused-who-murdered-his-neighbor-and-drowned-arrested-in-kerala/">അയൽ വാസിയെ അടിച്ച് കൊന്നു മുങ്ങിയ പ്രതിയും അമ്മയും കേരളത്തിൽ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.</p>



<p>ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/accused-who-murdered-his-neighbor-and-drowned-arrested-in-kerala/">അയൽ വാസിയെ അടിച്ച് കൊന്നു മുങ്ങിയ പ്രതിയും അമ്മയും കേരളത്തിൽ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ</title>
		<link>https://ml.starvisionnews.com/murder-of-six-year-old-boy-in-mala-evidence-taken-from-accused/?utm_source=rss&#038;utm_medium=rss&#038;utm_campaign=murder-of-six-year-old-boy-in-mala-evidence-taken-from-accused</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 11 Apr 2025 08:34:07 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[Mala Murder Case]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=188380</guid>

					<description><![CDATA[<p>തൃശ്ശൂർ: മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ [...]</p>
<p>The post <a href="https://ml.starvisionnews.com/murder-of-six-year-old-boy-in-mala-evidence-taken-from-accused/">മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg" alt="" class="wp-image-174319" srcset="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>തൃശ്ശൂർ: മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.</p>



<p>കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്. ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആദ്യ ചവിട്ടിൽ തന്നെ കൊലപ്പെട്ടൂവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയർന്നുവരികയാണ് ഉണ്ടായത്. ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് താൻ പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.</p>



<p>കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. മാലിന്യം നിറഞ്ഞ കുളത്തിൽ തല ചവിട്ടി പൂഴ്ത്തിയായിരുന്നു കൊലപാതകം. പിന്നീട് ഒന്നുമറിയാതെ നാട്ടുകാർക്കൊപ്പം ആറ് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിലിലും പ്രതി പങ്കാളിയായി.</p>



<p>ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകളാണ് ചേർത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളിൽ മുൻപും പ്രതിയാണ് ജോജോ</p>



<p></p>



<p></p>



<p></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/murder-of-six-year-old-boy-in-mala-evidence-taken-from-accused/">മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ</title>
		<link>https://ml.starvisionnews.com/nimisha-priyas-death-sentence-yemen-prison-authorities-say-they-have-not-received-any-notification-yet/?utm_source=rss&#038;utm_medium=rss&#038;utm_campaign=nimisha-priyas-death-sentence-yemen-prison-authorities-say-they-have-not-received-any-notification-yet</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 29 Mar 2025 13:25:03 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[Nimisha Priya]]></category>
		<category><![CDATA[Nimisha Priya death sentence Yemen]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=187727</guid>

					<description><![CDATA[<p>ടെഹ്‌റാൻ: നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ [...]</p>
<p>The post <a href="https://ml.starvisionnews.com/nimisha-priyas-death-sentence-yemen-prison-authorities-say-they-have-not-received-any-notification-yet/">നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/03/al-hilal-medical-center-starvision-news-2-1024x313.jpg" alt="" class="wp-image-186776"/></figure>



<p>ടെഹ്‌റാൻ: നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്.</p>



<p>വധശിക്ഷ നടപ്പാക്കാന്&#x200d; തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്&#x200d; ഭാരവാഹികള്&#x200d;ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്.</p>



<p>എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.</p>



<p>2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ പോയിരുന്നുവെങ്കിലും തലാലിന്റെ കുടുംബത്തെ കാണാൻ കഴിയാതിരുന്നത് ചർച്ചകൾക്ക് വഴിമുട്ടി.</p>



<p>തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/03/AL-HILAL-819x1024.jpg" alt="" class="wp-image-187737"/></figure>
<p>The post <a href="https://ml.starvisionnews.com/nimisha-priyas-death-sentence-yemen-prison-authorities-say-they-have-not-received-any-notification-yet/">നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
