<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Mumbai | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/mumbai/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/mumbai/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Fri, 20 Feb 2026 09:23:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Mumbai | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/mumbai/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് &#8216;16.30 കോടി&#8217; ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്!</title>
		<link>https://ml.starvisionnews.com/163-million-fans-watched-india-pakistan-blockbuster-live-all-time-record/?utm_source=rss&#038;utm_medium=rss&#038;utm_campaign=163-million-fans-watched-india-pakistan-blockbuster-live-all-time-record</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 20 Feb 2026 09:22:50 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[SPORTS]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[Sports]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203634</guid>

					<description><![CDATA[<p>മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സര്‍വകാല റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്‍ഡ് കൊളംബോയില്‍ അരങ്ങേറിയ മത്സരം സ്വന്തമാക്കി. ഏതാണ്ട് 16.30 കോടി (163 മില്ല്യണ്‍) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പില്‍ മുന്നില്‍. ആ റെക്കോര്‍ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ [...]</p>
<p>The post <a href="https://ml.starvisionnews.com/163-million-fans-watched-india-pakistan-blockbuster-live-all-time-record/">ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് &#8216;16.30 കോടി&#8217; ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>മുംബൈ: അനിശ്ചിതത്വങ്ങള്&#x200d;ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്&#x200d; ബ്ലോക്ക്ബസ്റ്റര്&#x200d; പോരാട്ടം സര്&#x200d;വകാല റെക്കോര്&#x200d;ഡില്&#x200d;. ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്&#x200d;ഡ് കൊളംബോയില്&#x200d; അരങ്ങേറിയ മത്സരം സ്വന്തമാക്കി.</p>



<p>ഏതാണ്ട് 16.30 കോടി (163 മില്ല്യണ്&#x200d;) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്&#x200d; പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്&#x200d;ഡ് വ്യൂവര്&#x200d;ഷിപ്പില്&#x200d; മുന്നില്&#x200d;. ആ റെക്കോര്&#x200d;ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്&#x200d; മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ അവകാശം സ്വന്തമാക്കിയ ജിയോസ്റ്റാറാണ് കണക്കുകള്&#x200d; പുറത്തുവിട്ടത്.</p>



<p>2024ല്&#x200d; അരങ്ങേറിയ ഇന്ത്യ- പാക് പോരാട്ടത്തേക്കാള്&#x200d; കാഴ്ച്ചക്കാര്&#x200d; ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. 56 ശതമാനത്തിന്റെ വളര്&#x200d;ച്ചയാണ് ഇക്കാര്യത്തില്&#x200d; വന്നത്.മത്സരത്തില്&#x200d; ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. 61 റണ്&#x200d;സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്.</p>



<p>ബംഗ്ലാദേശിനെ ലോകകപ്പില്&#x200d; നിന്നു പുറത്താക്കിയതില്&#x200d; പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനം വരെ പാകിസ്ഥാന്&#x200d;. എന്നാല്&#x200d; ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്&#x200d;ഡുകളുടേയും ഐസിസിയുടേയും സമ്മര്&#x200d;ദ്ദത്തിനു വഴങ്ങി അവര്&#x200d; മത്സരിക്കാന്&#x200d; ഇറങ്ങുകയായിരുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/163-million-fans-watched-india-pakistan-blockbuster-live-all-time-record/">ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് &#8216;16.30 കോടി&#8217; ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട</title>
		<link>https://ml.starvisionnews.com/vaibhav-will-be-here-soon-he-will-have-to-make-way-not-only-sanju-but-kishan-and-jaiswal-should-not-dream-of-opening-up-anymore/?utm_source=rss&#038;utm_medium=rss&#038;utm_campaign=vaibhav-will-be-here-soon-he-will-have-to-make-way-not-only-sanju-but-kishan-and-jaiswal-should-not-dream-of-opening-up-anymore</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 09 Feb 2026 15:46:48 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[SPORTS]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[Sports]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203096</guid>

					<description><![CDATA[<p>മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്‍ വൈഭവിനെ ഇനിയും കാത്തു നിര്‍ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്‍ വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം [...]</p>
<p>The post <a href="https://ml.starvisionnews.com/vaibhav-will-be-here-soon-he-will-have-to-make-way-not-only-sanju-but-kishan-and-jaiswal-should-not-dream-of-opening-up-anymore/">വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full is-resized"><img fetchpriority="high" decoding="async" width="478" height="105" src="https://ml.starvisionnews.com/wp-content/uploads/2024/04/Al-hilal.png" alt="" class="wp-image-168238" style="width:770px;height:auto" srcset="https://ml.starvisionnews.com/wp-content/uploads/2024/04/Al-hilal.png 478w, https://ml.starvisionnews.com/wp-content/uploads/2024/04/Al-hilal-300x66.png 300w, https://ml.starvisionnews.com/wp-content/uploads/2024/04/Al-hilal-150x33.png 150w, https://ml.starvisionnews.com/wp-content/uploads/2024/04/Al-hilal-450x99.png 450w" sizes="(max-width: 478px) 100vw, 478px" /></figure>



<p>മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്&#x200d; ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്&#x200d; വൈഭവിനെ ഇനിയും കാത്തു നിര്&#x200d;ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്&#x200d; വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്&#x200d; ടീമിലേക്ക് പരിഗണിക്കാനാവും.</p>



<p>ആഭ്യന്തര ക്രിക്കറ്റില്&#x200d; കളിച്ചു തെളിഞ്ഞതിനാല്&#x200d; ആ കാരണം പറഞ്ഞ് വൈഭവിന്&#x200d;റെ സീനിയര്&#x200d; ടീം അരങ്ങേറ്റം നീട്ടാന്&#x200d; ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞാല്&#x200d; ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത് ഐപിഎല്ലിന് ശേഷം ജൂലൈയില്&#x200d; ഇംഗ്ലണ്ടിനെതിരെ ആണ്. ഐപിഎല്ലില്&#x200d; രാജസ്ഥാന് വേണ്ടി മികവ് കാട്ടിയാല്&#x200d; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്&#x200d; വൈഭവിനെ സെലക്ടര്&#x200d;മാര്&#x200d;ക്ക് പരിഗണിക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കില്&#x200d; പോലും സെപ്റ്റംബര്&#x200d; 24ന് ജപ്പാനില്&#x200d; തുടങ്ങുന്ന ഏഷ്യന്&#x200d; ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും വൈഭവിന് അവസരം നല്&#x200d;കുമെന്നാണ് കരുതുന്നത്. എന്നാല്&#x200d; ഇപ്പോള്&#x200d; തന്നെ ഓപ്പണര്&#x200d; സ്ഥാനത്ത് കൂട്ടയിടി നടക്കുന്ന ഇന്ത്യൻ ടീമില്&#x200d; വൈഭവ് വരുന്നതോടെ വഴി അടയുന്ന നിരവധി താരങ്ങളുണ്ട്.</p>



<p>നിലവിലെ മാരഹക പ്രഹരശേഷി കണക്കിലെടുത്താല്&#x200d; അഭിഷേക് ശര്&#x200d;മയുടെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണിയില്ല. എന്നാല്&#x200d; മലയാളി താരം സഞ്ജു സാംസണ്&#x200d;, നിലവില്&#x200d; ടി20 ടീമില്&#x200d; നിന്ന് പുറത്തു നിര്&#x200d;ത്തിയിരിക്കുന്ന യശസ്വി ജയ്സ്വാള്&#x200d;, ലോകകപ്പില്&#x200d; സഞ്ജുവിനെ പിന്തള്ളി ഓപ്പണറായ ഇഷാന്&#x200d; കിഷന്&#x200d; എന്നിവരുടെയെല്ലാം ഓപ്പണര്&#x200d; സ്ഥാനം വൈഭവ് വരുന്നതോടെ നഷ്ടമാകുമെന്നാണ് വിലയിരുത്തല്&#x200d;. 14കാരനായ വൈഭവ് മികവ് തുടര്&#x200d;ന്നാല്&#x200d; 30 കഴിഞ്ഞ സഞ്ജുവിനും 28കാരനായ ഇഷാന്&#x200d; കിഷനുമൊന്നും പിന്നീട് ടി20 ടീമിലേക്കൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാകും. രാജസ്ഥാന്&#x200d; റോയല്&#x200d;സില്&#x200d; സഞ്ജു സാംസണ് പരിക്കേറ്റതോടെയാണ് വൈഭവിന് അവസരം ലഭിച്ചത്. പിന്നീട് സഞ്ജു പരിക്ക് മാറി തിരിച്ചെത്തിയപ്പോഴും വൈഭവ് ഓപ്പണര്&#x200d; സ്ഥാനത്ത് തുടര്&#x200d;ന്നിരുന്നു.</p>



<p>പ്രായവും വൈഭവിന് അനുകൂലഘടകമാണ്. 2028ലെ ഒളിംപ്കില്&#x200d; അടക്കം വൈഭവ് ഇന്ത്യക്കായി ഓപ്പണറാവാനുള്ള സാധ്യതകളും മുന്നിലുണ്ട്. വൈഭവ് വരുന്നതോടെ വഴി അടയുന്ന നിരവധി യുവതാരങ്ങള്&#x200d; ഐപിഎല്ലിലുണ്ട്. പഞ്ചാബിന്&#x200d;റെ വെടിക്കെട്ട് ഓപ്പണറായ പ്രിയാന്&#x200d;ഷ് ആര്യ, ചെന്നൈ സൂപ്പര്&#x200d; കിംഗ്സ് നായകന്&#x200d; റുതുരാജ് ഗെയ്ക്‌വാദ് എന്നിങ്ങനെ വലിയൊരു നിരതന്നെ പിന്നീട് ഓപ്പണര്&#x200d; സ്ഥാനം പ്രതീക്ഷിക്കേണ്ടിവരില്ല. വൈഭവും അഭിഷേകും ഓപ്പണ്&#x200d; ചെയ്യുന്ന ഇന്ത്യയുടെ ടി20 മത്സരത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്&#x200d; ആരാധകരും.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/04/al-hilal-1-1024x694.jpeg" alt="" class="wp-image-188000"/></figure>
<p>The post <a href="https://ml.starvisionnews.com/vaibhav-will-be-here-soon-he-will-have-to-make-way-not-only-sanju-but-kishan-and-jaiswal-should-not-dream-of-opening-up-anymore/">വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം</title>
		<link>https://ml.starvisionnews.com/allegations-of-forced-conversion-malayali-priest-arrested-in-maharashtra-granted-bail/?utm_source=rss&#038;utm_medium=rss&#038;utm_campaign=allegations-of-forced-conversion-malayali-priest-arrested-in-maharashtra-granted-bail</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 31 Dec 2025 14:41:16 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=200859</guid>

					<description><![CDATA[<p>മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികരടക്കമുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് [...]</p>
<p>The post <a href="https://ml.starvisionnews.com/allegations-of-forced-conversion-malayali-priest-arrested-in-maharashtra-granted-bail/">നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247" srcset="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-768x235.jpeg 768w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1536x469.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-450x138.jpeg 450w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1200x367.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മുബൈ: നിര്&#x200d;ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികരടക്കമുള്ള ഏഴു പേര്&#x200d;ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്&#x200d;ക്കാണിപ്പോള്&#x200d; മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. പൊലീസ് കേസെടുത്ത മലയാളി വൈദികനടക്കമുള്ള എട്ടുപേര്&#x200d;ക്കാണ് ഇപ്പോള്&#x200d; കോടതി ജാമ്യം അനുവദിച്ചത്. വൈദികനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും അന്വേഷിച്ച് സ്റ്റേഷനിലെത്തിയ നാലുപേരെയാണ് കേസിൽ കോടതി ഇടപെടലിനെതുടര്&#x200d;ന്ന് ഒഴിവാക്കിയത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും ജാമ്യം ലഭിച്ചശേഷം ഫാ. സുധീര്&#x200d; ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. </p>



<p>മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ഇന്നലെ വൈകിട്ടോടെയാണ് സിഎസ്ഐ സഭയിലെ പുരോഹിതരും വിശ്വാസികളും ഉൾപ്പെടെയുള്ളവരെ ബജരംഗ് ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതും പിന്നീട് പൊലീസിന് കൈമാറിയതും. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും&nbsp;ഉൾപ്പെടെ എട്ടുപേരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് രാത്രി തന്നെ ഇവരെ ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്&#x200d;ക്കൊപ്പമുള്ള മറ്റുള്ളവരെ കൂടി കേസിൽ ഉള്&#x200d;പ്പെടുത്തുന്നത്.&nbsp;&nbsp;ബിഎൻഎസ് 299&nbsp;പ്രകാരം&nbsp;മതവികാരം വ്രണപ്പെടുത്തി എന്ന തടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. എന്നാൽ, ഒരാളെയും മതം മാറ്റിയിട്ടില്ലന്നും സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാനും ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുക്കാനും പോയപ്പോഴാണ് ബജരംഗ്ദൾ പ്രവര്&#x200d;ത്തകര്&#x200d; അതിക്രമം നടത്തിയതെന്നും സുധീറിന്&#x200d;റെ ഭാര്യ ജാസ്മിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബജറംഗ് ദളിന്&#x200d;റെ സമർത്ഥത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്ന് പൊലീസ് അറിയിച്ചതായും ഇവർ പറഞ്ഞു.</p>



<p>പുരോഹിതർ ഉൾപ്പെടെയുള്ള സംഘത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി ബജരംഗ് ദൾ പ്രവർത്തകർ ബനോട പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചെത്തുകയും ചെയ്തിരുന്നു. ഫാദർ സുധീറും ഭാര്യ ജാസ്മിനും അഞ്ചുവർഷത്തോളമായി അമരാവതി മേഖലയിലാണ് പ്രവർത്തനം മുൻപും പലവട്ടം ബജരംഗ് ദളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നതായും ഇവര്&#x200d; പറയുന്നു. അതേസമയം, വൈദികന്&#x200d;റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്ഐ സഭാ നേതൃത്വം ആശങ്ക അറിയിച്ചു. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം നൽകാനായി നാഗപൂരിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതായും സിഎസ്ഐ നേതൃത്വം അറിയിച്ചിരുന്നു. ബജരംഗ്ദൾ അതിക്രമത്തിൽ പ്രതിഷേധിച്ച്&nbsp;വിവിധ ഇടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സഭാ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണിപ്പോള്&#x200d; വൈദികന് കോടതി ജാമ്യം അനുവദിച്ചത്.</p>



<figure class="wp-block-image size-full"><img decoding="async" width="1024" height="1024" src="https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2.jpg" alt="" class="wp-image-54339" srcset="https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2.jpg 1024w, https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2-300x300.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2-150x150.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2-450x450.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/01/indian-delights-2-768x768.jpg 768w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/allegations-of-forced-conversion-malayali-priest-arrested-in-maharashtra-granted-bail/">നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അമ്മ ട്യൂഷന് പോകാൻ നി‌ർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു</title>
		<link>https://ml.starvisionnews.com/forced-by-mother-to-go-for-tuition-14-year-old-boy-jumps-off-building-to-die-after-leaving-home/?utm_source=rss&#038;utm_medium=rss&#038;utm_campaign=forced-by-mother-to-go-for-tuition-14-year-old-boy-jumps-off-building-to-die-after-leaving-home</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 03 Jul 2025 06:57:09 +0000</pubDate>
				<category><![CDATA[DEATH]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[Suicide]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=191301</guid>

					<description><![CDATA[<p>മുംബൈ: ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന്‍ എതിര്‍ത്തിട്ടും അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ നിര്‍ബന്ധത്തിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകന്‍ ട്യൂഷന്‍ ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. [...]</p>
<p>The post <a href="https://ml.starvisionnews.com/forced-by-mother-to-go-for-tuition-14-year-old-boy-jumps-off-building-to-die-after-leaving-home/">അമ്മ ട്യൂഷന് പോകാൻ നി‌ർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news2-1024x313.jpg" alt="" class="wp-image-190993"/></figure>



<p>മുംബൈ: ട്യൂഷന് പോകാന്&#x200d; അമ്മ നിര്&#x200d;ബന്ധിച്ചതിനെ തുടര്&#x200d;ന്ന് 14 കാരന്&#x200d; ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്&#x200d; വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്&#x200d;റെ മുകളില്&#x200d; നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന്&#x200d; എതിര്&#x200d;ത്തിട്ടും അമ്മ ട്യൂഷന് പോകാന്&#x200d; നിര്&#x200d;ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>



<p>തുടര്&#x200d;ച്ചയായ നിര്&#x200d;ബന്ധത്തിനെ തുടര്&#x200d;ന്ന് കുട്ടി വീട്ടില്&#x200d; നിന്ന് ഇറങ്ങുകയായിരുന്നു. മകന്&#x200d; ട്യൂഷന്&#x200d; ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്&#x200d; കുട്ടി കെട്ടിടത്തിന് മുകളില്&#x200d; നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയില്&#x200d; കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അമ്മയെ വിവരം അറിയിക്കുന്നത്. അവര്&#x200d; താഴേക്ക് ചെന്നപ്പോൾ രക്തത്തില്&#x200d; കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/06/al-hilal-medical-center-starvision-news-1024x695.jpg" alt="" class="wp-image-190992"/></figure>
<p>The post <a href="https://ml.starvisionnews.com/forced-by-mother-to-go-for-tuition-14-year-old-boy-jumps-off-building-to-die-after-leaving-home/">അമ്മ ട്യൂഷന് പോകാൻ നി‌ർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം</title>
		<link>https://ml.starvisionnews.com/food-poisoning-passengers-on-air-india-flight-at-35000-feet-2/?utm_source=rss&#038;utm_medium=rss&#038;utm_campaign=food-poisoning-passengers-on-air-india-flight-at-35000-feet-2</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 24 Jun 2025 09:51:40 +0000</pubDate>
				<category><![CDATA[HEALTH]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[AIRINDIA]]></category>
		<category><![CDATA[London]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=190915</guid>

					<description><![CDATA[<p>ലണ്ടനില്‍ നിന്ന് മുംബൈയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് കാബന്‍ ക്രൂ അംഗത്തിനും ദേഹാസ്വാസ്ഥ്യം. അതേസമയം നിരവധി യാത്രക്കാര്‍ക്ക് ഛർദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്നും മുംബൈയ്ക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 11 യാത്രക്കാർക്കും ആറ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അഞ്ച് യാത്രക്കാർക്കും രണ്ട് കാബിന്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/food-poisoning-passengers-on-air-india-flight-at-35000-feet-2/">ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/04/al-hilal-2-1024x312.jpeg" alt="" class="wp-image-187999"/></figure>



<p><strong>ല</strong>ണ്ടനില്&#x200d; നിന്ന് മുംബൈയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയിലെ അഞ്ച് യാത്രക്കാര്&#x200d;ക്കും രണ്ട് കാബന്&#x200d; ക്രൂ അംഗത്തിനും ദേഹാസ്വാസ്ഥ്യം. അതേസമയം നിരവധി യാത്രക്കാര്&#x200d;ക്ക് ഛർദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ലണ്ടനില്&#x200d; നിന്നും മുംബൈയ്ക്ക് പറക്കുകയായിരുന്ന എയര്&#x200d; ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്&#x200d;ക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.</p>



<p>11 യാത്രക്കാർക്കും ആറ് കാബിന്&#x200d; ക്രൂ അംഗങ്ങള്&#x200d;ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. എന്നാല്&#x200d;, അഞ്ച് യാത്രക്കാർക്കും രണ്ട് കാബിന്&#x200d; ക്രൂ അംഗങ്ങൾക്കും മാത്രമാണ് ഭക്ഷ്യവിഷബാധ റിപ്പോര്&#x200d;ട്ട് ചെയ്തതെന്ന് വിമാന അധിക&#x200d;ൃതര്&#x200d; പറഞ്ഞതായി ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു. വിമാനം മുംബൈയില്&#x200d; ഇറങ്ങുമ്പോഴേക്കും രണ്ട് യാത്രക്കാരും രണ്ട് കാബിന്&#x200d; ക്രൂ അംഗങ്ങളും രോഗബാധിതരായിരുന്നെന്നും വിമാനം ലാന്&#x200d;റ് ചെയ്തതിന് പിന്നാലെ ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെന്നും റിപ്പോര്&#x200d;ട്ടിൽ പറയുന്നു. ഇവരെ പിന്നീട് ഡിസ്ചാര്&#x200d;ജ്ജ് ചെയ്തു.</p>



<p>യാത്രക്കാര്&#x200d;ക്കും കാബിന്&#x200d; ക്രൂ അംഗങ്ങൾക്കും ഒരു പോലെ ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണെന്ന് വിമാനക്കമ്പനി അധികൃതര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. വിമാനത്തിലെ മര്&#x200d;ദ്ദവ്യതിയാനമാണ് കാരണമെന്ന് കരുതിയെങ്കിലും ഭക്ഷ്യവിഷബാധയാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞതായും റിപ്പോര്&#x200d;ട്ടിൽ പറയുന്നു.</p>



<p>എയർ ഇന്ത്യ പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ ലണ്ടനിലെ ഹീത്രൂവില്&#x200d; നിന്നും മുംബൈയിലേക്കുള്ള എഐ 130 ഫ്ലൈറ്റിലെ അഞ്ച് യാത്രക്കാര്&#x200d;ക്കും രണ്ട് കാബിന്&#x200d;ക്രൂ അംഗങ്ങൾക്കും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടെന്ന് വിശദമാക്കി. വിമാനം മുംബൈയില്&#x200d; സുരക്ഷിതമായി ഇറങ്ങി. പിന്നാലെ മെഡിക്കൽ സംഘം യാത്രക്കാരെയും കാബിന്&#x200d; ക്രൂ അംഗങ്ങളെയും പരിശോധിച്ചെന്നും ഇതില്&#x200d; രണ്ട് യാത്രക്കാരെയും രണ്ട് കാബിന്&#x200d; ക്രൂ അംഗങ്ങളയും വിശദ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവരെ പിന്നീട് ഡിസ്ചാര്&#x200d;ജ്ജ് ചെയ്തെന്നും എയര്&#x200d; ഇന്ത്യയുടെ വാര്&#x200d;ത്താക്കുറിപ്പില്&#x200d; പറയുന്നു.</p>



<figure class="wp-block-image size-full"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/03/al-hilal-medical-center-starvision-news-bahrain-1.jpg" alt="" class="wp-image-187798"/></figure>



<p></p>
<p>The post <a href="https://ml.starvisionnews.com/food-poisoning-passengers-on-air-india-flight-at-35000-feet-2/">ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സ്ത്രീകളിലെ കാന്‍സര്‍; ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി</title>
		<link>https://ml.starvisionnews.com/cancer-vaccine-for-women-to-be-available-in-five-to-six-months/?utm_source=rss&#038;utm_medium=rss&#038;utm_campaign=cancer-vaccine-for-women-to-be-available-in-five-to-six-months</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 18 Feb 2025 15:15:18 +0000</pubDate>
				<category><![CDATA[HEALTH]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[cancer medicin]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[prathab ravu jadav]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=185873</guid>

					<description><![CDATA[<p>മുംബൈ: കാന്‍സറിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് രാജ്യത്ത് ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാദവ്. ഒന്‍പതു വയസ്സുമുതല്‍ പതിനാറ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ഗവേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. 30 വയസ്സിന് മുകളിലുള്ളവരെ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിര്‍ണയം നേരത്തെ [...]</p>
<p>The post <a href="https://ml.starvisionnews.com/cancer-vaccine-for-women-to-be-available-in-five-to-six-months/">സ്ത്രീകളിലെ കാന്‍സര്‍; ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="252" src="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x252.jpeg" alt="" class="wp-image-181823" srcset="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x252.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-300x74.jpeg 300w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-768x189.jpeg 768w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-150x37.jpeg 150w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-450x111.jpeg 450w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news.jpeg 1083w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മുംബൈ: കാന്&#x200d;സറിനെ പ്രതിരോധിക്കാന്&#x200d; സ്ത്രീകള്&#x200d;ക്ക് രാജ്യത്ത് ആറ് മാസത്തിനുള്ളില്&#x200d; വാക്‌സിന്&#x200d; പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാദവ്. ഒന്&#x200d;പതു വയസ്സുമുതല്&#x200d; പതിനാറ് വയസ്സുവരെയുള്ള പെണ്&#x200d;കുട്ടികള്&#x200d;ക്ക് വാക്‌സിന്&#x200d; ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്&#x200d; ഗവേഷണം ഏതാണ്ട് പൂര്&#x200d;ത്തിയായെന്നും പരീക്ഷണങ്ങള്&#x200d; പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.</p>



<p>രാജ്യത്ത് കാന്&#x200d;സര്&#x200d; രോഗികളുടെ എണ്ണം ഗണ്യമായി വര്&#x200d;ധിച്ചതായും മന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; ആരംഭിച്ചു. 30 വയസ്സിന് മുകളിലുള്ളവരെ ആശുപത്രികളില്&#x200d; പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിര്&#x200d;ണയം നേരത്തെ കണ്ടെത്തുന്നതിനായി ഡേ കെയര്&#x200d; കാന്&#x200d;സര്&#x200d; സെന്ററുകള്&#x200d; സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.</p>



<p>കാന്&#x200d;സര്&#x200d; ചികിത്സയ്ക്കായുള്ള മരുന്നുകള്&#x200d;ക്കുള്ള കസ്റ്റംസ് തിരുവ സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായി ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിന്&#x200d; അഞ്ചോ ആറോ മാസത്തിനുളളില്&#x200d; ലഭ്യമാകുമെന്നും ഒമ്പത് മുതല്&#x200d; 16വയസ്സുവരെയുള്ള പെണ്&#x200d;കുട്ടികള്&#x200d;ക്ക് വാക്‌സിന്&#x200d; ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്&#x200d;ബുദം,ഗര്&#x200d;ഭാശയമുഖ അര്&#x200d;ബുദം, വായിലെ കാന്&#x200d;സര്&#x200d; തുടങ്ങിയവക്കെതിരെയുള്ള വാക്‌സിന്&#x200d; ഗവേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="819" height="1024" src="https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-819x1024.jpeg" alt="" class="wp-image-185727" srcset="https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-819x1024.jpeg 819w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-240x300.jpeg 240w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-768x961.jpeg 768w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-1228x1536.jpeg 1228w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-150x188.jpeg 150w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-450x563.jpeg 450w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya-1200x1501.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2025/02/srisoukya.jpeg 1279w" sizes="(max-width: 819px) 100vw, 819px" /></figure>
<p>The post <a href="https://ml.starvisionnews.com/cancer-vaccine-for-women-to-be-available-in-five-to-six-months/">സ്ത്രീകളിലെ കാന്‍സര്‍; ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>(ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി</title>
		<link>https://ml.starvisionnews.com/gbs-spreads-in-four-state/?utm_source=rss&#038;utm_medium=rss&#038;utm_campaign=gbs-spreads-in-four-state</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 03 Feb 2025 07:16:31 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[GBS]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=184682</guid>

					<description><![CDATA[<p>മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്. പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ [...]</p>
<p>The post <a href="https://ml.starvisionnews.com/gbs-spreads-in-four-state/">(ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-1-1024x312.jpeg" alt="" class="wp-image-169910"/></figure>



<p>മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്&#x200d; ബാരി സിന്&#x200d;ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച്  സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്&#x200d; രോഗം ബാധിച്ച് നാലുപേര്&#x200d; മരിച്ചു. പൂനെയില്&#x200d; രോഗം ബാധിച്ച 140 പേരില്&#x200d; 18 പേര്&#x200d; വെന്റിലേറ്ററിലാണ്.</p>



<p>പശ്ചിമ ബംഗാളിനെ നോര്&#x200d;ത്ത് 24 പര്&#x200d;ഗാനായില്&#x200d; ചികിത്സയിലായിരുന്ന 17 കാരന്&#x200d; മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്&#x200d; വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്&#x200d; ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്&#x200d;മാര്&#x200d; സൂചിപ്പിച്ചു.</p>



<p>തെലങ്കാനയില്&#x200d; സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്&#x200d; 17 വയസ്സുള്ള പെണ്&#x200d;കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്&#x200d;ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്&#x200d; ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്&#x200d; കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്&#x200d;ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്&#x200d;.</p>



<p>മഹാരാഷ്ട്രയിലെ നാന്ദേഡ്ഗാവ്, സിംഹഗഡ് റോഡ്, നാന്ദേഡ് സിറ്റി, ഖഡക്വാസ്‌ല, ധയാരി എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളിലാണ് ജിബിഎസ് കേസുകള്&#x200d; ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്&#x200d;, തേര്&#x200d;ഗാവ്, മുന്ധ്വ, മാവല്&#x200d;, ഖേഡ്, ചിഖാലി, പിംപിള്&#x200d; ഗുരവ്, വാഗോളി, ധങ്കാവ്ഡി, തലേഗാവ്, ചക്കന്&#x200d;, പിംപ്രി, കൊത്രൂഡ്, റാവെറ്റ്, മോഷി എന്നിവിടങ്ങളിലും സംശയാസ്പദമായ കേസുകള്&#x200d; ഉയര്&#x200d;ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മേഖലയില്&#x200d; 127 കേസുകള്&#x200d; ജിബിഎസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/gbs-spreads-in-four-state/">(ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം</title>
		<link>https://ml.starvisionnews.com/jalgaon-rail-accident-8-passengers-jump-out/?utm_source=rss&#038;utm_medium=rss&#038;utm_campaign=jalgaon-rail-accident-8-passengers-jump-out</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 22 Jan 2025 13:58:28 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=183240</guid>

					<description><![CDATA[<p>മുംബൈ: മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ അടുത്ത ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാര്‍ തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും, റെയില്‍വേ [...]</p>
<p>The post <a href="https://ml.starvisionnews.com/jalgaon-rail-accident-8-passengers-jump-out/">പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-BAHRAIN-2024-LATEST-1024x312.jpg" alt="" class="wp-image-169904"/></figure>



<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; പുഷ്പക് ട്രെയിനില്&#x200d; നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്&#x200d;ക്ക് ദാരുണാന്ത്യം. ട്രെയിനില്&#x200d; തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്&#x200d; അടുത്ത ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്&#x200d;ദിശയില്&#x200d; വന്ന കര്&#x200d;ണാടക എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു.</p>



<p>പരന്ദ റെയില്&#x200d;വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായതെന്ന് റെയില്&#x200d;വേ അധികൃതര്&#x200d; അറിയിച്ചു. സംഭവത്തില്&#x200d; എട്ടുപേര്&#x200d; മരിച്ചതായും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാര്&#x200d; തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും, റെയില്&#x200d;വേ അന്വേഷണത്തിന് ഇത്തരവിട്ടതായും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/starvision-events-BAHRAIN-2024-1024x722.jpg" alt="" class="wp-image-169905"/></figure>
<p>The post <a href="https://ml.starvisionnews.com/jalgaon-rail-accident-8-passengers-jump-out/">പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി</title>
		<link>https://ml.starvisionnews.com/seeing-the-light-in-the-room-he-thought-it-was-kareena-demanded-money-with-a-knife-and-stabbed-him-when-he-stopped-malayalam-ayas-statement/?utm_source=rss&#038;utm_medium=rss&#038;utm_campaign=seeing-the-light-in-the-room-he-thought-it-was-kareena-demanded-money-with-a-knife-and-stabbed-him-when-he-stopped-malayalam-ayas-statement</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 17 Jan 2025 07:38:58 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[actor saif ali khan]]></category>
		<category><![CDATA[bolly wood]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=182989</guid>

					<description><![CDATA[<p>മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്‍ നടന്ന അതിനാടകീയ സംഭവങ്ങള്‍ ദൃക്‌സാക്ഷികളായ പരിചാരകര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് [...]</p>
<p>The post <a href="https://ml.starvisionnews.com/seeing-the-light-in-the-room-he-thought-it-was-kareena-demanded-money-with-a-knife-and-stabbed-him-when-he-stopped-malayalam-ayas-statement/">മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="252" src="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x252.jpeg" alt="" class="wp-image-181823" srcset="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x252.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-300x74.jpeg 300w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-768x189.jpeg 768w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-150x37.jpeg 150w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-450x111.jpeg 450w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news.jpeg 1083w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്&#x200d;ക്ക് കടക്കാന്&#x200d; കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്&#x200d; നടന്ന അതിനാടകീയ സംഭവങ്ങള്&#x200d; ദൃക്‌സാക്ഷികളായ പരിചാരകര്&#x200d; പോലീസിന് നല്&#x200d;കിയ മൊഴിയില്&#x200d; വിവരിക്കുന്നുണ്ട്. വീടിനുള്ളില്&#x200d; കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്&#x200d; ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്&#x200d;ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് പുലര്&#x200d;ച്ചെ 2 മണിയോടെയാണ് അക്രമിയെ കാണുന്നത്. ഇളയ മകന്&#x200d; ജേയുടെ മുറിയിലാണ് അക്രമിയാദ്യം കടന്നത്. ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്&#x200d; ചെറുതായി തുറന്നുകിടക്കുന്നത് കണ്ടു. അകത്ത് വെളിച്ചവുമുണ്ടായിരുന്നു. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി അടുത്തേക്ക് പോയി. പെട്ടെന്ന് ഒരാള്&#x200d; പുറത്തുവന്നു. അയാളെ തടയാന്&#x200d; താന്&#x200d; ശ്രമിച്ചുവെന്നും അപ്പോള്&#x200d; അയാള്&#x200d; ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്&#x200d; ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും കുത്തേറ്റു. ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു സെയ്ഫ് അലി ഖാനെ വിളിച്ചുണര്&#x200d;ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്&#x200d; സെയ്ഫിനു നേരെ തിരിയുന്നതും താരത്തിന് കുത്തേല്&#x200d;ക്കുന്നതും.ഇതിനിടെ മറ്റൊരു പരിചാരികയായ ഗീതയുടെ സഹായത്താല്&#x200d; അക്രമിയെ ഒരു മുറിയില്&#x200d; പൂട്ടിയിടാന്&#x200d; സാധിച്ചു. തുടര്&#x200d;ന്ന് എല്ലാവരും മുകളിലെ നിലയിലേക്ക് എത്തി. പോലീസിനെ വിവരമറിയിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസിടിവി ക്യാമറയില്&#x200d; അക്രമിയുടെ ദൃശ്യങ്ങള്&#x200d; പതിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയര്&#x200d; എസ്‌കേപ് വഴിയാണ് ഇയാള്&#x200d; രക്ഷപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="1024" src="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x1024.jpg" alt="" class="wp-image-181824" srcset="https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1024x1024.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-300x300.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-150x150.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-768x768.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-450x450.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news-1200x1200.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/12/srisoukya-ayurvedic-bahrain-starvision-news.jpg 1440w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/seeing-the-light-in-the-room-he-thought-it-was-kareena-demanded-money-with-a-knife-and-stabbed-him-when-he-stopped-malayalam-ayas-statement/">മുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സ്‌മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു</title>
		<link>https://ml.starvisionnews.com/a-young-man-committed-suicide-for-not-buying-a-smart-phone-his-father-also-hanged-himself-from-the-same-rope/?utm_source=rss&#038;utm_medium=rss&#038;utm_campaign=a-young-man-committed-suicide-for-not-buying-a-smart-phone-his-father-also-hanged-himself-from-the-same-rope</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 11 Jan 2025 16:58:30 +0000</pubDate>
				<category><![CDATA[DEATH]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=182622</guid>

					<description><![CDATA[<p>മുംബയ്: സ്‌മാർട്ട് ഫോൺ വാങ്ങിക്കൊടുക്കാത്തതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നാലെ അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ലാത്തൂരിൽ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്‌മാർട്ട് ഫോൺ വേണമെന്ന് ഓംകാർ കർഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി [...]</p>
<p>The post <a href="https://ml.starvisionnews.com/a-young-man-committed-suicide-for-not-buying-a-smart-phone-his-father-also-hanged-himself-from-the-same-rope/">സ്‌മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-1024x313.jpg" alt="" class="wp-image-182358" srcset="https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-1024x313.jpg 1024w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-300x92.jpg 300w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-768x235.jpg 768w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-1536x469.jpg 1536w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-2048x626.jpg 2048w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-150x46.jpg 150w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-450x137.jpg 450w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-copy-1-1200x367.jpg 1200w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മുംബയ്: സ്‌മാർട്ട് ഫോൺ വാങ്ങിക്കൊടുക്കാത്തതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നാലെ അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ലാത്തൂരിൽ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്‌മാർട്ട് ഫോൺ വേണമെന്ന് ഓംകാർ കർഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി നൽകിയില്ല. വാഹനത്തിനും കൃഷിക്കുമെടുത്ത വായ്പ ചൂണ്ടിക്കാട്ടി ഫോൺ വാങ്ങാൻ നിർവാഹമില്ലെന്ന് പിതാവ് മകനോട് പലതവണ പറഞ്ഞു. ബുധനാഴ്ചയും ഓംകാർ വീട്ടിൽ വീണ്ടും ഫോണിന്റെ കാര്യം പറഞ്ഞു. പിന്നാലെ പിതാവ് കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഓംകാർ വീടുവീട്ടിറങ്ങി.ഓംകാർ കൃഷി സ്ഥലത്തേക്ക് പോയെന്നാണ് കുടുംബം കരുതിയത്. എന്നാൽ പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങുയായിരുന്നു. തെരച്ചിലിലാണ് കൃഷി സ്ഥലത്തെ മരക്കൊമ്പിൽ ഓംകാറിനെ തൂങ്ങിയ നിലയിൽ പിതാവ് കണ്ടത്. പിന്നാലെ മകന്റെ മൃതദേഹം താഴെയിറക്കി പിതാവ് അതേ കയറിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഓംകാറിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="694" src="https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-1024x694.jpeg" alt="" class="wp-image-182357" srcset="https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-1024x694.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-300x203.jpeg 300w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-768x521.jpeg 768w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-1536x1042.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-150x102.jpeg 150w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-450x305.jpeg 450w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain-1200x814.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2025/01/starvision-camera-led-repairing-center-bahrain.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/a-young-man-committed-suicide-for-not-buying-a-smart-phone-his-father-also-hanged-himself-from-the-same-rope/">സ്‌മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
