<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KALAMASERY | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/kalamasery/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/kalamasery/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 29 Oct 2023 13:06:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>KALAMASERY | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/kalamasery/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്ഫോടനം നടത്തിയത് റിമോട്ട് വഴി, തെളിവ് മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചു; സ്ഥിരീകരിച്ച് പൊലീസ്</title>
		<link>https://ml.starvisionnews.com/explosion-was-carried-out-remotely-evidence-was-obtained-from-martins-cellphone-confirmed-by-the-police/?utm_source=rss&#038;utm_medium=rss&#038;utm_campaign=explosion-was-carried-out-remotely-evidence-was-obtained-from-martins-cellphone-confirmed-by-the-police</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 29 Oct 2023 13:06:45 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[Blast]]></category>
		<category><![CDATA[KALAMASERY]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=156215</guid>

					<description><![CDATA[<p>കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനം നടത്തിയത് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്. ട്രിഗർ ചെയ്തത് റിമോട്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തു വച്ചത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ്. പ്രതി സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നും മാർട്ടിൻ പൊലീസിന് മൊഴി നൽകി. നേരത്തെ ബോംബുവച്ചത് താൻ [...]</p>
<p>The post <a href="https://ml.starvisionnews.com/explosion-was-carried-out-remotely-evidence-was-obtained-from-martins-cellphone-confirmed-by-the-police/">സ്ഫോടനം നടത്തിയത് റിമോട്ട് വഴി, തെളിവ് മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചു; സ്ഥിരീകരിച്ച് പൊലീസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനം നടത്തിയത് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്. ട്രിഗർ ചെയ്തത് റിമോട്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തു വച്ചത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ്. പ്രതി സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നും മാർട്ടിൻ പൊലീസിന് മൊഴി നൽകി. നേരത്തെ ബോംബുവച്ചത് താൻ ആണെന്ന് അവകാശപ്പെട്ട് മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം മാർട്ടിൻ പറയുകയും ചെയ്തിരുന്നു. താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറഞ്ഞത്.</p>
<p>ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.</p>
<p>The post <a href="https://ml.starvisionnews.com/explosion-was-carried-out-remotely-evidence-was-obtained-from-martins-cellphone-confirmed-by-the-police/">സ്ഫോടനം നടത്തിയത് റിമോട്ട് വഴി, തെളിവ് മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചു; സ്ഥിരീകരിച്ച് പൊലീസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിന്നപ്പോൾ ആദ്യ സ്ഫോടനം, തുടർന്ന് പൊട്ടിത്തെറികൾ; കളമശേരി സംഭവത്തിന് പിന്നാലെ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം</title>
		<link>https://ml.starvisionnews.com/after-the-kalamasery-incident-the-entire-state-has-been-alerted/?utm_source=rss&#038;utm_medium=rss&#038;utm_campaign=after-the-kalamasery-incident-the-entire-state-has-been-alerted</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 29 Oct 2023 06:13:20 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[CENTER OF THE HALL]]></category>
		<category><![CDATA[explosion]]></category>
		<category><![CDATA[KALAMASERY]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=156173</guid>

					<description><![CDATA[<p>കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രാർത്ഥനയുടെ സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവർ നിലവിളിച്ചുകൊണ്ട് താഴെ വീഴുകയായിരുന്നു. പൊട്ടിത്തെറിയിൽ ഹാളിലെ കസേരകൾക്ക് തീ പിടിക്കുകയും ചെയ്തു. ഇതാേടെ സമ്മേളനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഫയർഫോഴ്സാണ് തീ കെടുത്തിയത്. കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണത്തിലേ കാരണം വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്. ക്രമസമാധാന [...]</p>
<p>The post <a href="https://ml.starvisionnews.com/after-the-kalamasery-incident-the-entire-state-has-been-alerted/">പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിന്നപ്പോൾ ആദ്യ സ്ഫോടനം, തുടർന്ന് പൊട്ടിത്തെറികൾ; കളമശേരി സംഭവത്തിന് പിന്നാലെ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.</p>
<p>പ്രാർത്ഥനയുടെ സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവർ നിലവിളിച്ചുകൊണ്ട് താഴെ വീഴുകയായിരുന്നു. പൊട്ടിത്തെറിയിൽ ഹാളിലെ കസേരകൾക്ക് തീ പിടിക്കുകയും ചെയ്തു. ഇതാേടെ സമ്മേളനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഫയർഫോഴ്സാണ് തീ കെടുത്തിയത്. കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണത്തിലേ കാരണം വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ഇന്റലിജൻസ് എ ഡി ജി പിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹാൾ പൊലീസ് സീൽ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.</p>
<p>ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.</p>
<p><strong data-app-text-template="*${appText}*">ആശുപത്രികള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം</strong></p>
<p>കളമശേരിയില്&#x200d; പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്&#x200d; മികച്ച ചികിത്സയൊരുക്കാന്&#x200d; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d;ക്കും മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കി. ആശുപത്രികള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി. അവധിയിലുള്ള മുഴുവന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെയുള്ള ആരോഗ്യ പ്രവര്&#x200d;ത്തകരും അടിയന്തരമായി തിരിച്ചെത്താന്&#x200d; മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി. കളമശേരി മെഡിക്കല്&#x200d; കോളേജ്, എറണാകുളം ജനറല്&#x200d; ആശുപത്രി, കോട്ടയം മെഡിക്കല്&#x200d; കോളേജ് എന്നിവിടങ്ങളില്&#x200d; അധിക സൗകര്യങ്ങളൊരുക്കാനും നിര്&#x200d;ദേശം നല്&#x200d;കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്&#x200d; മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>The post <a href="https://ml.starvisionnews.com/after-the-kalamasery-incident-the-entire-state-has-been-alerted/">പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിന്നപ്പോൾ ആദ്യ സ്ഫോടനം, തുടർന്ന് പൊട്ടിത്തെറികൾ; കളമശേരി സംഭവത്തിന് പിന്നാലെ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
