<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IND vs PAK | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/ind-vs-pak/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/ind-vs-pak/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sun, 14 Sep 2025 16:31:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>IND vs PAK | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/ind-vs-pak/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം</title>
		<link>https://ml.starvisionnews.com/hardik-and-bumrah-with-their-heads-held-high-axar-and-kuldeep-with-their-mid-wicket-haul/?utm_source=rss&#038;utm_medium=rss&#038;utm_campaign=hardik-and-bumrah-with-their-heads-held-high-axar-and-kuldeep-with-their-mid-wicket-haul</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 14 Sep 2025 16:30:46 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[Asia Cup]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[IND vs PAK]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=195038</guid>

					<description><![CDATA[<p>ദുബായ്:&#160;ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/hardik-and-bumrah-with-their-heads-held-high-axar-and-kuldeep-with-their-mid-wicket-haul/">തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS2-1024x313.jpeg" alt="" class="wp-image-194248"/></figure>



<p><strong>ദുബായ്:&nbsp;</strong>ഏഷ്യാ കപ്പില്&#x200d; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്&#x200d;സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്&#x200d; ഒമ്പത് വിക്കറ്റ് നഷ്ടത്തില്&#x200d; 127 റണ്&#x200d;സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്&#x200d; 40 റണ്&#x200d;സെടുത്ത ഓപ്പണര്&#x200d; സാഹിബ്സാദ ഫര്&#x200d;ഹാനാണ് പാകിസ്ഥാന്&#x200d;റെ ടോപ് സ്കോറര്&#x200d;. വാലറ്റത്ത് തകര്&#x200d;ത്തടിച്ച ഷഹീന്&#x200d; ഷാ അഫ്രീദി 16 പന്തില്&#x200d; 33 റണ്&#x200d;സുമായി പുറത്താതതെ നിന്നു. സര്&#x200d;ദാനും അഫ്രീദിക്കും പുറമെ ഫഖര്&#x200d; സമന്&#x200d;(17), ഫഹീം അഷ്റഫ്(11), സൂഫിയാന്&#x200d; മുഖീം എന്നിവര്&#x200d; മാത്രമാണ് പാക് നിരയില്&#x200d; രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്&#x200d;ദീപ് യാദവ് നാലോവറില്&#x200d; 18 റണ്&#x200d;സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്&#x200d; അക്സര്&#x200d; പട്ടേല്&#x200d; നാലോവറില്&#x200d; 18 റണ്&#x200d;സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്&#x200d;സിന് രണ്ട് വിക്കറ്റെടുത്തു.&nbsp;</p>



<h3 class="wp-block-heading"><strong>ആദ്യ പന്തില്&#x200d; തന്നെ അടിച്ചിരുത്തി</strong></h3>



<p>ടോസ് ജയിച്ച് ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിൽ തന്നെ അടിയേറ്റു. ഇന്ത്യക്കായി ന്യൂബോള്&#x200d; എടുത്ത ഹാര്&#x200d;ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്&#x200d; തന്നെ പാകിസ്ഥാന് ഓപ്പണര്&#x200d; സയ്യിം അയൂബിനെ നഷ്ടമായി. ഹാര്&#x200d;ദ്ദിക്കിന്&#x200d;റെ പന്തില്&#x200d; അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കിയത്. രണ്ടാം ഓവറിൽ ബുമ്രയുടെ സര്&#x200d;ജിക്കല്&#x200d; സ്ട്രൈക്കായിരുന്നു പിന്നീട് കണ്ടത്. തന്&#x200d;റെ രണ്ടാം പന്തില്&#x200d; തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്&#x200d;ദ്ദിക്കിന്&#x200d;റെ കൈകളിലെത്തിച്ച ബുമ്ര പാകിസ്ഥാന്&#x200d;റെ തുടക്കം തകര്&#x200d;ച്ചയിലാക്കി. പവര്&#x200d;പ്ലേയില്&#x200d; സാഹിബ്സാദ ഫര്&#x200d;ഹാനും ഫഖര്&#x200d; സമനും ചേര്&#x200d;ന്ന് കൂടുതല്&#x200d; നഷ്ടങ്ങളില്ലാതെ പാകിസ്ഥാനെ 42 റൺസിലെത്തിച്ചു.</p>



<h2 class="wp-block-heading">കളി തിരിച്ച് കുല്&#x200d;ദീപ്</h2>



<p>പവര്&#x200d; പ്ലേക്ക് ശേഷം തന്&#x200d;റെ ആദ്യ ഓവര്&#x200d; എറിയാനെത്തിയ കുല്&#x200d;ദീപ് യാദവ് രണ്ട് റണ്&#x200d;സ് മാത്രം വഴങ്ങി പാകിസ്ഥാനെ വരിഞ്ഞുകെട്ടി. തൊട്ടടുത്ത ഓവറില്&#x200d; ഫഖര്&#x200d; സമനെ(17) തിലക് വര്&#x200d;മയുടെ കൈകളിലെത്തിച്ച് അക്സര്&#x200d; പട്ടേല്&#x200d; പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. പത്താം ഓവറില്&#x200d; ക്യാപ്റ്റന്&#x200d; സല്&#x200d;മാന്&#x200d; അലി ആഘയെ(12 പന്തില്&#x200d; 3) വീഴ്ത്തി അക്സര്&#x200d; ഇരട്ടപ്രഹരമേല്&#x200d;പ്പിച്ചു. ആറു മുതല്&#x200d; 10 വരെയുള്ള നാലോവറില്&#x200d; ഏഴ് റണ്&#x200d;സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. പിന്നീടായിരുന്നു പാകിസ്ഥാന്&#x200d; നടുവൊടിച്ച കുല്&#x200d;ദീപ് മാജിക്ക്. പതിമൂന്നാം ഓവറിലെ നാലാം പന്തിൽ ഹസന്&#x200d; നവാസിനെ(5) മടക്കി ആദ്യ വിക്കറ്റെടുത്ത കുല്&#x200d;ദീപ് അടുത്ത പന്തില്&#x200d; മുഹമ്മദ് നവാസിനെ ഗോള്&#x200d;ഡന്&#x200d; ഡക്കാക്കി ഇരട്ടപ്രഹരമേല്&#x200d;പ്പിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS6-1024x1024.jpeg" alt="" class="wp-image-194252"/></figure>
<p>The post <a href="https://ml.starvisionnews.com/hardik-and-bumrah-with-their-heads-held-high-axar-and-kuldeep-with-their-mid-wicket-haul/">തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ</title>
		<link>https://ml.starvisionnews.com/hardik-takes-wicket-on-the-first-ball-followed-by-bumrahs-surgical-strike/?utm_source=rss&#038;utm_medium=rss&#038;utm_campaign=hardik-takes-wicket-on-the-first-ball-followed-by-bumrahs-surgical-strike</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 14 Sep 2025 15:38:35 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[Asia Cup]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[IND vs PAK]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=195029</guid>

					<description><![CDATA[<p>ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 11 പന്തില്‍ 16 റണ്‍സുമായി ഫഖര്‍ സമനും 19 പന്തില്‍ 19 റണ്‍സോടെ ഷിബ്സാദ ഫര്‍ഹാനും ക്രീസില്‍. ഓപ്പണര്‍ സയ്യിം അയൂബിന്‍റെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന്‍റെയും വിക്കറ്റുകളാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിലെ അടിയേറ്റു. [...]</p>
<p>The post <a href="https://ml.starvisionnews.com/hardik-takes-wicket-on-the-first-ball-followed-by-bumrahs-surgical-strike/">ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS2-1024x313.jpeg" alt="" class="wp-image-194248"/></figure>



<p><strong>ദുബായ്: </strong>ഏഷ്യാ കപ്പില്&#x200d; ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്&#x200d;ച്ച. ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്&#x200d; പവര്&#x200d; പ്ലേ പിന്നിടുമ്പോള്&#x200d; രണ്ട് വിക്കറ്റ് നഷ്ടത്തില്&#x200d; 42 റണ്&#x200d;സെന്ന നിലയിലാണ്. 11 പന്തില്&#x200d; 16 റണ്&#x200d;സുമായി ഫഖര്&#x200d; സമനും 19 പന്തില്&#x200d; 19 റണ്&#x200d;സോടെ ഷിബ്സാദ ഫര്&#x200d;ഹാനും ക്രീസില്&#x200d;. ഓപ്പണര്&#x200d; സയ്യിം അയൂബിന്&#x200d;റെയും വിക്കറ്റ് കീപ്പര്&#x200d; മുഹമ്മദ് ഹാരിസിന്&#x200d;റെയും വിക്കറ്റുകളാണ് പാകിസ്ഥാന് പവര്&#x200d; പ്ലേയില്&#x200d; നഷ്ടമായത്.</p>



<p>ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിലെ അടിയേറ്റു. ഇന്ത്യക്കായി ന്യൂബോള്&#x200d; എടുത്ത ഹാര്&#x200d;ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്&#x200d; തന്നെ പാകിസ്ഥാന് ഓപ്പണര്&#x200d; സയ്യിം അയൂബിനെ നഷ്ടമായി. ഹാര്&#x200d;ദ്ദിക്കിന്&#x200d;റെ പന്തില്&#x200d; അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കിയത്. ആദ്യ ഓവറില്&#x200d; അഞ്ച് റണ്&#x200d;സെടുത്ത പാകിസ്ഥാന് രണ്ടാം ഓവറിലും തിരിച്ചടിയേറ്റു. തന്&#x200d;റെ രണ്ടാം പന്തില്&#x200d; തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്&#x200d;ദ്ദിക്കിന്&#x200d;റെ കൈകളിലെത്തിച്ച ബുമ്രയാണ് പാകിസ്ഥാന് രണ്ടാമത്തെ പ്രഹരമേല്&#x200d;പ്പിച്ചത്.</p>



<p>തൊട്ടുപിന്നാലെ ഫഖര്&#x200d; സമനെ ബുമ്ര വിക്കറ്റിന് മുന്നില്&#x200d; കുടുക്കിയെങ്കിലും റിവ്യു എടുത്ത സമന്&#x200d; ആയുസ് നീട്ടിയെടുത്തു. ഹാര്&#x200d;ദ്ദിക് പാണ്ഡ്യ എറിഞ്ഞ മൂന്നാം ഓവറില്&#x200d; ഫഖര്&#x200d; സമന്&#x200d; രണ്ട് ബൗണ്ടറികൾ നേടിയപ്പോള്&#x200d; വൈഡിലൂടെ ലഭിച്ച മൂന്ന് റണ്&#x200d;സ് അടക്കം പാകിസ്ഥാന്&#x200d; 13 റണ്&#x200d;സ് നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ നാലാം ഓവറിൽ സിക്സ് അടിച്ച ഷാഹിബ്സാദ ഫര്&#x200d;ഹാനും കരുത്തു കാട്ടി. തൊട്ടുപിന്നാലെ ഫര്&#x200d;ഹാന്&#x200d; നല്&#x200d;കിയ റിട്ടേണ്&#x200d; ക്യാച്ചിനുള്ള അര്&#x200d;ധാവസരം മുതലാക്കാന്&#x200d; ബുമ്രക്കായില്ല. മൂന്നാം പന്തില്&#x200d; സിക്സ് അടിച്ചെങ്കിലും ബുമ്രയെറിഞ്ഞ നാലാം ഓവറില്&#x200d; ആറ് റണ്&#x200d;സ് മാത്രമെ പാകിസ്ഥാന് നേടാനായുള്ളു. വരുണ്&#x200d; ചക്രവര്&#x200d;ത്തിയെറി&#x200d;ഞ്ഞ അഞ്ചാം ഓവറില്&#x200d; ബൗണ്ടറിയടക്കം എട്ട് റണ്&#x200d;സടിച്ച പാകിസ്ഥാന്&#x200d; സ്കോറുയര്&#x200d;ത്തി. ബുമ്രയെറിഞ്ഞ പവര്&#x200d; പ്ലേയിലെ അവസാന ഓവറില്&#x200d; ഫര്&#x200d;ഹാന്&#x200d; സിക്സ് അടിച്ച് കരുത്തുകാട്ടി പാകിസ്ഥാന്. </p>



<p>പാകിസ്ഥാന്&#x200d; പ്ലേയിംഗ് ഇലവന്&#x200d;: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.</p>



<p>ഇന്ത്യ പ്ലേയിംഗ് ഇലവന്&#x200d;: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ(ഡബ്ല്യു), ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS6-1024x1024.jpeg" alt="" class="wp-image-194252"/></figure>
<p>The post <a href="https://ml.starvisionnews.com/hardik-takes-wicket-on-the-first-ball-followed-by-bumrahs-surgical-strike/">ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ്‍ തുടരും</title>
		<link>https://ml.starvisionnews.com/asia-cup-pakistan-wins-crucial-toss-against-india/?utm_source=rss&#038;utm_medium=rss&#038;utm_campaign=asia-cup-pakistan-wins-crucial-toss-against-india</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 14 Sep 2025 14:16:30 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[Asia Cup]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[IND vs PAK]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=195023</guid>

					<description><![CDATA[<p>ദുബായ്:&#160;ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. യുഎഇക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ഒമാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാനും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പേസര്‍ ഹാരിസ് റൗഫ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും റൗഫ് പുറത്താണ്. ടോസ് ജയിച്ചാലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ് [...]</p>
<p>The post <a href="https://ml.starvisionnews.com/asia-cup-pakistan-wins-crucial-toss-against-india/">ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ്‍ തുടരും</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p><strong>ദുബായ്:</strong>&nbsp;ഏഷ്യാ കപ്പില്&#x200d; ഇന്ത്യക്കെതിരെ നിര്&#x200d;ണായക ടോസ് ജയിച്ച പാകിസ്ഥാന്&#x200d; ബാറ്റിംഗ് തെരഞ്ഞെടുത്തു. യുഎഇക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്&#x200d; മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്&#x200d; പ്ലേയിംഗ് ഇലവനില്&#x200d; സ്ഥാനം നിലനിര്&#x200d;ത്തി. ഒമാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്&#x200d; പാകിസ്ഥാനും മാറ്റങ്ങള്&#x200d; വരുത്തിയിട്ടില്ല. പേസര്&#x200d; ഹാരിസ് റൗഫ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും റൗഫ് പുറത്താണ്. ടോസ് ജയിച്ചാലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ നായകന്&#x200d; സൂര്യകുമാര്&#x200d; യാദവ് പറഞ്ഞു.</p>



<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്കും ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും കളിക്കളത്തില്&#x200d; നേര്&#x200d;ക്കുനേര്&#x200d; പോരാട്ടത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്&#x200d; ശക്തമാകുന്നതിനിടെയാണ് ഇരുടീമുകളും മുഖാമഖം വരുന്നത്.</p>



<p>സമീപകാല സംഘര്&#x200d;ഷങ്ങളുടെ പശ്ചാത്തലത്തില്&#x200d; സ്റ്റേഡിയത്തിലും പരിസരത്തും കര്&#x200d;ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിവ് ഇന്ത്യ-പാകിസ്ഥാന്&#x200d; പോരാട്ടങ്ങളുടെ ആവേശം ഇത്തവണ ഗ്യാലറിയില്&#x200d; പ്രകടമല്ല. ഇന്ത്യ-പാകിസ്ഥാന്&#x200d; മത്സരങ്ങള്&#x200d;ക്ക് സേറ്റേഡിയം നിറഞ്ഞു കവിയാറുണ്ടെങ്കിലും ഇത്തവണ ദുബായ് ഇന്&#x200d;റര്&#x200d;നാഷണല്&#x200d; സ്റ്റേഡിയഡത്തില്&#x200d; ആരാധകരുടെ തള്ളിക്കയറ്റമില്ലാത്തത് ഏഷ്യന്&#x200d; ക്രിക്കറ്റ് കൗണ്&#x200d;സിലിനെയും അമ്പരപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്&#x200d; ഇന്ത്യ യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്&#x200d;ത്തപ്പോള്&#x200d; പാകിസ്ഥാന്&#x200d; ഒമാനെ 93 റണ്&#x200d;സിന് തോല്&#x200d;പ്പിച്ചു. ഇന്ന് ജയിക്കുന്നവര്&#x200d;ക്ക് സൂപ്പര്&#x200d; ഫോറില്&#x200d; സ്ഥാനം ഉറപ്പിക്കാം. ടി20 ക്രിക്കറ്റില്&#x200d; പാകിസ്ഥാനെതിരെ ഇന്ത്യക്കാണ് ആധിപത്യം. ഇതുവരെ കളിച്ച 13 മത്സരങ്ങളില്&#x200d; 10ലും ഇന്ത്യ ജയിച്ചപ്പോൾ മൂന്ന് ജയം മാത്രമാണ് പാകിസ്ഥാനുള്ളത്. എന്നാല്&#x200d; ഏഷ്യാ കപ്പില്&#x200d; ടി20 ഫോര്&#x200d;മാറ്റില്&#x200d; കളിച്ചപ്പോള്&#x200d; പാകിസ്ഥാനാണ് മുന്&#x200d;തൂക്കം. പരസ്പരം കളിച്ച മൂന്ന് കളികളില്&#x200d; പാകിസ്ഥാന്&#x200d; 2 മത്സരം ജയിച്ചപ്പോള്&#x200d; ഇന്ത്യ ഒരു മത്സരം ജയിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS5-1024x1024.jpeg" alt="" class="wp-image-194251"/></figure>
<p>The post <a href="https://ml.starvisionnews.com/asia-cup-pakistan-wins-crucial-toss-against-india/">ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ്‍ തുടരും</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്‌ക്കുമോ കാലാവസ്ഥ?</title>
		<link>https://ml.starvisionnews.com/india-pakistan-clash-will-runs-flow-in-dubai-will-the-weather-and-location-add-or-reduce-the-heat-of-the-match/?utm_source=rss&#038;utm_medium=rss&#038;utm_campaign=india-pakistan-clash-will-runs-flow-in-dubai-will-the-weather-and-location-add-or-reduce-the-heat-of-the-match</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 14 Sep 2025 13:52:07 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[Asia Cup]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[IND vs PAK]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=195017</guid>

					<description><![CDATA[<p>ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. അയല്‍ക്കാര്‍ മുഖാമുഖം വരുന്ന മത്സരത്തിന്‍റെ ആവേശം എത്രത്തോളമുയരും, പിച്ചും കാലാവസ്ഥയും മത്സരത്തെ പിന്തുണയ്‌ക്കുമോ? ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാലാവസ്ഥാ പ്രവചനവും പിച്ച് റിപ്പോര്‍ട്ടും പരിശോധിക്കാം. അക്വുവെതറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകല്‍ 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങള്‍ക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 33 [...]</p>
<p>The post <a href="https://ml.starvisionnews.com/india-pakistan-clash-will-runs-flow-in-dubai-will-the-weather-and-location-add-or-reduce-the-heat-of-the-match/">ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്‌ക്കുമോ കാലാവസ്ഥ?</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p><strong>ദുബായ്: </strong>ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്&#x200d;ണമെന്&#x200d;റില്&#x200d; ഇന്ന് ഇന്ത്യ-പാകിസ്ഥാന്&#x200d; മത്സരമാണ്. അയല്&#x200d;ക്കാര്&#x200d; മുഖാമുഖം വരുന്ന മത്സരത്തിന്&#x200d;റെ ആവേശം എത്രത്തോളമുയരും, പിച്ചും കാലാവസ്ഥയും മത്സരത്തെ പിന്തുണയ്‌ക്കുമോ? ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാലാവസ്ഥാ പ്രവചനവും പിച്ച് റിപ്പോര്&#x200d;ട്ടും പരിശോധിക്കാം.</p>



<p>അക്വുവെതറിന്&#x200d;റെ റിപ്പോര്&#x200d;ട്ട് പ്രകാരം ദുബായില്&#x200d; ഇന്ന് ഇന്ത്യ-പാകിസ്ഥാന്&#x200d; ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകല്&#x200d; 39 ഡിഗ്രി സെല്&#x200d;ഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങള്&#x200d;ക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിന്&#x200d;റെ വേഗത മണിക്കൂറില്&#x200d; 33 കിലോമീറ്റര്&#x200d; വരെ ഉയരും എന്നാണ് റിപ്പോര്&#x200d;ട്ട്. മത്സരസമയം രാത്രി 30 ഡിഗ്രി സെല്&#x200d;ഷ്യസാണ് ചൂട് കണക്കാക്കുന്നത്. തെളിഞ്ഞ ആകാശം തുടരുമെങ്കിലും വായുനിലവാരവും അത്ര മികച്ചതായിരിക്കില്ലെന്നാണ് കണക്കാക്കുന്നത്.</p>



<p>ദുബായില്&#x200d; ഇന്നത്തെ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോള്&#x200d; പാകിസ്ഥാന്&#x200d; ക്രിക്കറ്റ് ടീമിന് മേല്&#x200d; ടീം ഇന്ത്യക്ക് വ്യക്തമായ മുന്&#x200d;തൂക്കമുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തില്&#x200d; ഇന്ത്യയും പാകിസ്ഥാനും 19 തവണയാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്&#x200d; ഇന്ത്യ പത്തും പാകിസ്ഥാന്&#x200d; ആറും മത്സരങ്ങള്&#x200d; വിജയിച്ചു. മൂന്ന് മത്സരങ്ങള്&#x200d; ഫലമില്ലാതെ അവസാനിച്ചു. ട്വന്&#x200d;റി 20 ഫോര്&#x200d;മാറ്റിലാവട്ടെ, ട്വന്&#x200d;റി 20യിലെ നേർക്കുനേർ ബലാബലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളിൽ പത്തിലും ജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS5-1024x1024.jpeg" alt="" class="wp-image-194251"/></figure>
<p>The post <a href="https://ml.starvisionnews.com/india-pakistan-clash-will-runs-flow-in-dubai-will-the-weather-and-location-add-or-reduce-the-heat-of-the-match/">ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്‌ക്കുമോ കാലാവസ്ഥ?</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
