<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hyderabad | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/hyderabad/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/hyderabad/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Sat, 15 Jun 2024 06:58:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Hyderabad | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/hyderabad/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ</title>
		<link>https://ml.starvisionnews.com/murder-case-accused-killed-in-hyderabad-asif-nagar-road/?utm_source=rss&#038;utm_medium=rss&#038;utm_campaign=murder-case-accused-killed-in-hyderabad-asif-nagar-road</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sat, 15 Jun 2024 06:58:00 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[brutally attacked]]></category>
		<category><![CDATA[case of killing]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[Hyderabad]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[Stabbed death]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=171634</guid>

					<description><![CDATA[<p>ഹൈദരാബാദ്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കേ റോഡിലിട്ട് കൊലപ്പെടുത്തി. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ പിന്തുടര്‍ന്നെത്തി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ആസിഫ് നഗറില്‍ അതിദാരുണമായ കൊലപാതകം നടന്നത്. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീന്‍(27) ആണ് കൊലപ്പെട്ടത്. താഹിര്‍, ഷെയ്ഖ് അമാന്‍, സവീര്‍ എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീന്‍ പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച [...]</p>
<p>The post <a href="https://ml.starvisionnews.com/murder-case-accused-killed-in-hyderabad-asif-nagar-road/">കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone  wp-image-170425" src="https://ml.starvisionnews.com/wp-content/uploads/2024/06/starvision-news-latest.jpeg" alt="" width="1592" height="398" /></p>
<p>ഹൈദരാബാദ്: കൊലക്കേസില്&#x200d; ജാമ്യത്തിലിറങ്ങിയ യുവാവിനെ ആളുകള്&#x200d; നോക്കിനില്&#x200d;ക്കേ റോഡിലിട്ട് കൊലപ്പെടുത്തി. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ പിന്തുടര്&#x200d;ന്നെത്തി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.</p>
<p>വ്യാഴാഴ്ച രാത്രിയാണ് ആസിഫ് നഗറില്&#x200d; അതിദാരുണമായ കൊലപാതകം നടന്നത്. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീന്&#x200d;(27) ആണ് കൊലപ്പെട്ടത്. താഹിര്&#x200d;, ഷെയ്ഖ് അമാന്&#x200d;, സവീര്&#x200d; എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്&#x200d; ഖുത്തുബുദ്ധീന്&#x200d; പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.</p>
<p>വ്യാഴാഴ്ച രാത്രി 10.30-ഓടെ ഖുത്തുബുദ്ധീന്&#x200d; തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പ്രതികള്&#x200d; ഇയാളെ പിന്തുടര്&#x200d;ന്നത്. യുവാവ് ഓടിരക്ഷപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും പ്രതികള്&#x200d; പിന്തുടര്&#x200d;ന്നെത്തി കീഴ്‌പ്പെടുത്തി. പിന്നാലെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്&#x200d;പ്പിച്ചു. റോഡില്&#x200d; വീണ യുവാവിനെ വടി കൊണ്ട് നിരന്തരം മര്&#x200d;ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.</p>
<p>യുവാവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് ചിലര്&#x200d; ഇടപെടാന്&#x200d; ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന്റെ മുഴുവന്&#x200d; ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നവര്&#x200d; മൊബൈല്&#x200d;ഫോണില്&#x200d; പകര്&#x200d;ത്തിയിരുന്നു.</p>
<p>ഏതാനും മാസങ്ങള്&#x200d;ക്ക് മുമ്പാണ് താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്&#x200d; ഖുത്തുബുദ്ധീന്&#x200d; അറസ്റ്റിലായത്. തുടര്&#x200d;ന്ന് കേസില്&#x200d; ജാമ്യത്തിലിറങ്ങിയതോടെ താഹിറും സംഘവും പ്രതികാരം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്&#x200d; നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്&#x200d;വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.</p>
<p><img decoding="async" class="alignnone  wp-image-155588" src="https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1.jpeg" alt="" width="1556" height="390" srcset="https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1-300x75.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1-150x38.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1-450x113.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/10/STARVISION-NEWS-ADVT-1024x313-1-768x193.jpeg 768w" sizes="(max-width: 1556px) 100vw, 1556px" /></p>
<p>The post <a href="https://ml.starvisionnews.com/murder-case-accused-killed-in-hyderabad-asif-nagar-road/">കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>മോളേ താഴെയിറങ്ങൂ, അപകടമാണ് പ്രസംഗത്തിനിടെ ഞെട്ടിക്കുന്ന കാഴ്‌ച കണ്ട് പ്രധാനമന്ത്രി, പിന്നാലെ മൈക്കിലൂടെ നിർദ്ദേശം</title>
		<link>https://ml.starvisionnews.com/come-down-its-an-accident-prime-minister-saw-a-shocking-sight-during-the-speech/?utm_source=rss&#038;utm_medium=rss&#038;utm_campaign=come-down-its-an-accident-prime-minister-saw-a-shocking-sight-during-the-speech</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 12 Nov 2023 07:31:58 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Hyderabad]]></category>
		<category><![CDATA[MODI]]></category>
		<category><![CDATA[RALLY]]></category>
		<category><![CDATA[REQUEST]]></category>
		<category><![CDATA[Video]]></category>
		<category><![CDATA[WOMAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=157560</guid>

					<description><![CDATA[<p>ഹൈദരാബാദ്: തന്നോട് സംസാരിക്കാൻ ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ, പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ ഇന്നലെയായിരുന്നു സംഭവം. മഡിഗ റിസ‌ർവേഷൻ പൊറാട്ട സമിതി (എം ആർ പി എസ്) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഒരു പെൺകുട്ടി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ള ടവറിൽ കയറി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് &#8216;ബേട്ടാ&#8217; (മകളേ)​ എന്ന് വിളിച്ച് മോദി പെൺകുട്ടിയോട് താഴെയിറങ്ങിവരാൻ പലതവണ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. [...]</p>
<p>The post <a href="https://ml.starvisionnews.com/come-down-its-an-accident-prime-minister-saw-a-shocking-sight-during-the-speech/">മോളേ താഴെയിറങ്ങൂ, അപകടമാണ് പ്രസംഗത്തിനിടെ ഞെട്ടിക്കുന്ന കാഴ്‌ച കണ്ട് പ്രധാനമന്ത്രി, പിന്നാലെ മൈക്കിലൂടെ നിർദ്ദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: തന്നോട് സംസാരിക്കാൻ ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ, പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ ഇന്നലെയായിരുന്നു സംഭവം. മഡിഗ റിസ‌ർവേഷൻ പൊറാട്ട സമിതി (എം ആർ പി എസ്) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഒരു പെൺകുട്ടി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ള ടവറിൽ കയറി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് &#8216;ബേട്ടാ&#8217; (മകളേ)​ എന്ന് വിളിച്ച് മോദി പെൺകുട്ടിയോട് താഴെയിറങ്ങിവരാൻ പലതവണ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.</p>
<p>പെൺകുട്ടി തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോദി ഹിന്ദിയിലാണ് പ്രതികരിച്ചത്. &#8216;മോളെ, ഞാൻ നീ പറയുന്നത് കേൾക്കാം, ദയവായി താഴെയിറങ്ങി വന്നിരിക്കൂ. ഷോർട്ട് സർക്യൂട്ടിന് കാരണമാവും. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കുവേണ്ടിയാണ് വന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല&#8217;- അദ്ദേഹം പറഞ്ഞു. മോദിയുടെ വാക്കുകൾ രാജ്യസഭാംഗം കെ ലക്ഷ്‌മൺ തെലുങ്കിൽ പരിഭാഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>The post <a href="https://ml.starvisionnews.com/come-down-its-an-accident-prime-minister-saw-a-shocking-sight-during-the-speech/">മോളേ താഴെയിറങ്ങൂ, അപകടമാണ് പ്രസംഗത്തിനിടെ ഞെട്ടിക്കുന്ന കാഴ്‌ച കണ്ട് പ്രധാനമന്ത്രി, പിന്നാലെ മൈക്കിലൂടെ നിർദ്ദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; 23കാരനായ   ബ്രസീൽ  സ്വദേശി പിടിയിൽ</title>
		<link>https://ml.starvisionnews.com/indian-student-stabbed-to-death-in-london-a-23-year-old-native-of-brazil-was-arrested/?utm_source=rss&#038;utm_medium=rss&#038;utm_campaign=indian-student-stabbed-to-death-in-london-a-23-year-old-native-of-brazil-was-arrested</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 14 Jun 2023 13:56:51 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[BRAZILIAN]]></category>
		<category><![CDATA[FLATMATE]]></category>
		<category><![CDATA[Hyderabad]]></category>
		<category><![CDATA[KONTHAM TEJASWINI]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=143631</guid>

					<description><![CDATA[<p>ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹെെദരാബാദ് സ്വദേശിനിയും ലണ്ടനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ കൊന്ദം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ മറ്റൊരു യുവതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ആണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 23കാരനായ ബ്രസീൽ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെംബ്ലിയിൽ തേജസ്വിനിയും സുഹൃത്തും താമസിക്കുന്ന കെട്ടിടത്തിൽ പ്രദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി [...]</p>
<p>The post <a href="https://ml.starvisionnews.com/indian-student-stabbed-to-death-in-london-a-23-year-old-native-of-brazil-was-arrested/">ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; 23കാരനായ   ബ്രസീൽ  സ്വദേശി പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹെെദരാബാദ് സ്വദേശിനിയും ലണ്ടനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ കൊന്ദം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ മറ്റൊരു യുവതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ആണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 23കാരനായ ബ്രസീൽ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെംബ്ലിയിൽ തേജസ്വിനിയും സുഹൃത്തും താമസിക്കുന്ന കെട്ടിടത്തിൽ പ്രദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു 24കാരനെയും ഒരു 23കാരിയെയുമാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതിയെ വിട്ടയച്ചതായും 23കാരനായ മറ്റൊരു പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.</p>
<p>2022 മാർച്ചിലാണ് തേജസ്വിനി ഉന്നത പഠനത്തിനായി ലണ്ടനിൽ എത്തിയതെന്ന് ബന്ധുവായ വിജയ് അറിയിച്ചു. ഒരാഴ്ച മുന്&#x200d;പാണ് സുഹൃത്തുക്കള്&#x200d;ക്കൊപ്പം തേജസ്വിനി പുതിയ താമസസ്ഥലത്തേയ്ക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.</p>
<p>The post <a href="https://ml.starvisionnews.com/indian-student-stabbed-to-death-in-london-a-23-year-old-native-of-brazil-was-arrested/">ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; 23കാരനായ   ബ്രസീൽ  സ്വദേശി പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുവതിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി; കയ്യും കാലും ഫ്രിഡ്‌ജിൽ, തല കവറിലാക്കി ഉപേക്ഷിച്ചു, 48കാരൻ പിടിയിൽ</title>
		<link>https://ml.starvisionnews.com/young-woman-was-killed-and-her-body-was-cut-into-pieces-48-year-old-arrested-after-hand-and-foot-left-in-fridge-head-covered/?utm_source=rss&#038;utm_medium=rss&#038;utm_campaign=young-woman-was-killed-and-her-body-was-cut-into-pieces-48-year-old-arrested-after-hand-and-foot-left-in-fridge-head-covered</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Thu, 25 May 2023 09:51:23 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[Hyderabad]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=142399</guid>

					<description><![CDATA[<p>ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തീഗാൽഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ൽ നഗർ കമ്മ്യൂണിറ്റി ഹാളിന് എതിർവശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറിൽ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടുപിടിച്ചു. [...]</p>
<p>The post <a href="https://ml.starvisionnews.com/young-woman-was-killed-and-her-body-was-cut-into-pieces-48-year-old-arrested-after-hand-and-foot-left-in-fridge-head-covered/">യുവതിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി; കയ്യും കാലും ഫ്രിഡ്‌ജിൽ, തല കവറിലാക്കി ഉപേക്ഷിച്ചു, 48കാരൻ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തീഗാൽഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ൽ നഗർ കമ്മ്യൂണിറ്റി ഹാളിന് എതിർവശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറിൽ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടുപിടിച്ചു. ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് തെളിഞ്ഞു.അനുരാധയും ചന്ദ്രമോഹനും തമ്മിൽ ബന്ധമുണ്ടായിരുന്നു. ചന്ദ്രമോഹന്റെ വീട്ടിലായിരുന്നു അനുരാധ താമസിച്ചിരുന്നത്. 2018 മുതൽ പ്രതി അനുരാധയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാലിത് തിരിച്ചുകൊടുത്തില്ല. അനുരാധ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പിന്നിൽ. അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ പദ്ധതിയിട്ടിരുന്നു. മേയ് 12ന് പണം തിരികെ തരാത്തതിന്റെ പേരിൽ ഇരുവരും വഴക്കിടുകയും അനുരാധയുടെ നെഞ്ചിലും വയറിലുമായി പ്രതി കുത്തികൊലപ്പെടുത്തുകയും ചെയ്തു.തുടർന്ന് ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനായി കല്ല് മുറിക്കുന്ന രണ്ട് ഉപകരണങ്ങൾ വാങ്ങി. തുടർന്ന് മൃതദേഹത്തിന്റെ തലവെട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി. കൈകളും കാലുകളും വെട്ടിമാറ്റി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു. ഉടൽ സ്യൂട്ട്‌കേസിനുള്ളിലും സൂക്ഷിച്ചു. മേയ് 15ന് വെട്ടിമാറ്റിയ തല മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. പ്രതി ഫിനൈയിൽ, ഡെറ്റോൽ, പെർഫ്യൂെം അഗർബത്തി, കർപൂരം, സ്‌പ്രേ എന്നിവ ദിവസവും ശരീരഭാഗങ്ങളിൽ പ്രയോഗിക്കുമായിരുന്നു. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ അനുരാധയുടെ ഫോണിൽ നിന്ന് മെസേജ് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാൾ പിടിയിലാവുന്നത്.</p>
<p>The post <a href="https://ml.starvisionnews.com/young-woman-was-killed-and-her-body-was-cut-into-pieces-48-year-old-arrested-after-hand-and-foot-left-in-fridge-head-covered/">യുവതിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി; കയ്യും കാലും ഫ്രിഡ്‌ജിൽ, തല കവറിലാക്കി ഉപേക്ഷിച്ചു, 48കാരൻ പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നു;</title>
		<link>https://ml.starvisionnews.com/the-father-was-killed-by-his-son-spending-more-time-with-second-wife/?utm_source=rss&#038;utm_medium=rss&#038;utm_campaign=the-father-was-killed-by-his-son-spending-more-time-with-second-wife</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 12 Apr 2023 13:20:37 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[father was killed by his son]]></category>
		<category><![CDATA[Hyderabad]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=140321</guid>

					<description><![CDATA[<p>ഹെെദരാബാദ്: രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിട്ടതിന് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകൻ പവൻ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പാണ്ഡു സാഗർ രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതും തങ്ങൾക്ക് പണം നൽകാത്തതും കാരണമാണ് പവൻ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച വെെകിട്ട് സാഗർ വാടകയ്ക്ക് നൽകിയ ഉപ്പാളിലെ ഫ്ളാറ്റിൽ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. [...]</p>
<p>The post <a href="https://ml.starvisionnews.com/the-father-was-killed-by-his-son-spending-more-time-with-second-wife/">അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നു;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഹെെദരാബാദ്: രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിട്ടതിന് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകൻ പവൻ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പാണ്ഡു സാഗർ രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതും തങ്ങൾക്ക് പണം നൽകാത്തതും കാരണമാണ് പവൻ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച വെെകിട്ട് സാഗർ വാടകയ്ക്ക് നൽകിയ ഉപ്പാളിലെ ഫ്ളാറ്റിൽ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗർ തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പവൻ ഉൾപ്പെടെ മൂന്ന് ആൺമക്കളാണ് സാഗറിന്റെ ആദ്യവിവാഹത്തിലുള്ളത്. നാലുവർഷം മുൻപായിരുന്നു സാഗറിന്റെ രണ്ടാം വിവാഹം. എന്നാൽ അടുത്തിടെയായി സാഗർ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് കൂടുതൽ സമയമെന്ന് ആദ്യഭാര്യയും മക്കളും പറഞ്ഞിരgന്നു. സാഗര്&#x200d; തങ്ങളെ സന്ദര്&#x200d;ശിക്കാന്&#x200d; വരാറില്ലെന്നും പണമൊന്നും നല്&#x200d;കാറില്ലെന്നും ഇവര്&#x200d; പറഞ്ഞു. പണം മുഴുവൻ രണ്ടാം ഭാര്യയ്ക്ക് നൽകുന്നുവെന്ന സംശയം അകറ്റാൻ അച്ഛനെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാനാണ് പവൻ ഫ്ളാറ്റിലെത്തിയത്. തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത്.</p>
<p>The post <a href="https://ml.starvisionnews.com/the-father-was-killed-by-his-son-spending-more-time-with-second-wife/">അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. രണ്ടാം ഭാര്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നു;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിംഗ് ഹൈദരാബാദിൽ ആരംഭിച്ചു</title>
		<link>https://ml.starvisionnews.com/indias-first-indoor-skydiving-facility-launched-in-hyderabad/?utm_source=rss&#038;utm_medium=rss&#038;utm_campaign=indias-first-indoor-skydiving-facility-launched-in-hyderabad</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 18 Apr 2022 14:08:12 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Hyderabad]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[indoor skydiving facility]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=63351</guid>

					<description><![CDATA[<p>ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈഡൈവിംഗ് ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ആരംഭിച്ചു. ഗ്രാവിറ്റിസിപ്പ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ ടണലിൽ വെച്ചാണ് സ്കൈഡൈവിങ്ങിന്റെ അനുഭവം ആസ്വദിക്കാനാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡൈവിങ്ങിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2000 മുതൽ 3000 രൂപ വരെയാണ് നിരക്ക്. സുരക്ഷിതവും അടച്ചതും നിയന്ത്രിതവുമായ അന്തരീക്ഷത്തിലാണ് സ്കൈഡൈവിങ് നടത്തുക. താരതമ്യേന നല്ല ആരോഗ്യമുള്ള ആർക്കും ഇൻഡോർ സ്കൈ ഡൈവിങ് ആസ്വദിക്കാമെന്ന് ഗ്രാവിറ്റിസിപ്പ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. [...]</p>
<p>The post <a href="https://ml.starvisionnews.com/indias-first-indoor-skydiving-facility-launched-in-hyderabad/">ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിംഗ് ഹൈദരാബാദിൽ ആരംഭിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈഡൈവിംഗ് ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ആരംഭിച്ചു. ഗ്രാവിറ്റിസിപ്പ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ ടണലിൽ വെച്ചാണ് സ്കൈഡൈവിങ്ങിന്റെ അനുഭവം ആസ്വദിക്കാനാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡൈവിങ്ങിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2000 മുതൽ 3000 രൂപ വരെയാണ് നിരക്ക്.</p>



<p class="wp-block-paragraph">സുരക്ഷിതവും അടച്ചതും നിയന്ത്രിതവുമായ അന്തരീക്ഷത്തിലാണ് സ്കൈഡൈവിങ് നടത്തുക. താരതമ്യേന നല്ല ആരോഗ്യമുള്ള ആർക്കും ഇൻഡോർ സ്കൈ ഡൈവിങ് ആസ്വദിക്കാമെന്ന് ഗ്രാവിറ്റിസിപ്പ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ സാഹസിക കായിക പ്രേമികൾക്കും ഒരു പുതിയ അനുഭവമായിരിക്കും നൽകുക. അര ഏക്കറിൽ താഴെയുള്ള സ്ഥലത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.</p>



<p class="wp-block-paragraph">200 മുതൽ 400 കിലോമീറ്റർ വേഗതയിൽ കാറ്റ് സൃഷ്ടിച്ചാണ് സ്കൈഡൈവിങ് സാധ്യമാക്കുക. ഇതിനായി രണ്ട് ടർബൈനുകൾ 800 കിലോവാട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും. പങ്കെടുക്കുന്നവർ നൈലോൺ, സ്പാൻഡെക്സ്, കോട്ടൺ എന്നിവകൊണ്ട് നിർമിച്ച ജംപ്‌സ്യൂട്ടും ഹെൽമെറ്റും ലേസ്-അപ്പ് ഷൂസും ധരിക്കേണ്ടതുണ്ട്.</p>



<p class="wp-block-paragraph">ഇൻഡോർ സ്കൈ ഡൈവിംഗ് സൈബരാബാദ് പോലീസ് കമ്മീഷണർ എം. സ്റ്റീഫൻ രവീന്ദ്ര, ഐടി ആൻഡ് ഐ ആൻഡ് സി പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, എയർഫോഴ്‌സ് അഡ്വഞ്ചർ ആൻഡ് സ്‌പോർട്‌സ് പ്രിൻസിപ്പൽ ഡയറക്ടർ എയർ കമ്മഡോർ അശുതോഷ് ചതുർവേദി എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സന്ദർശകരെ നയിക്കാൻ യൂറോപ്പിൽ നിന്നുള്ള ഇൻസ്ട്രക്ടർമാരുടെ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഉൾപ്പെടെ 40 മിനിറ്റ് സ്കൈ ഡൈവിംഗ് അനുഭവം ആണ് ഒരുക്കിയിട്ടുള്ളത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2022/03/Lulu-Ramadan.jpg" alt="" class="wp-image-61869"/></figure>
<p>The post <a href="https://ml.starvisionnews.com/indias-first-indoor-skydiving-facility-launched-in-hyderabad/">ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈ ഡൈവിംഗ് ഹൈദരാബാദിൽ ആരംഭിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
