<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>HUSBAND AND WIFE | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/husband-and-wife/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/husband-and-wife/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Thu, 08 Feb 2024 10:30:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>HUSBAND AND WIFE | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/husband-and-wife/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്   അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്</title>
		<link>https://ml.starvisionnews.com/fake-case-of-father-torturing-daughter-mother-sentenced-to-five-years-in-prison/?utm_source=rss&#038;utm_medium=rss&#038;utm_campaign=fake-case-of-father-torturing-daughter-mother-sentenced-to-five-years-in-prison</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Thu, 08 Feb 2024 08:53:06 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[FAKE CASE]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<category><![CDATA[POCSO]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=164372</guid>

					<description><![CDATA[<p>ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് മധ്യവയസ്‌കയെ ചെന്നൈയിലെ പോക്‌സോ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ സ്ത്രീക്കെതിരേ ആറായിരം രൂപ പിഴയും ചുമത്തി.ആറുവര്‍ഷം മുന്‍പാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ തന്നെ പരാതി നല്‍കിയത്. ഇതിന്റെ തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിച്ചു. ആദ്യം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി [...]</p>
<p>The post <a href="https://ml.starvisionnews.com/fake-case-of-father-torturing-daughter-mother-sentenced-to-five-years-in-prison/">മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്   അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്&#x200d;ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്&#x200d; ചമച്ചതിനുമാണ് മധ്യവയസ്‌കയെ ചെന്നൈയിലെ പോക്‌സോ കോടതി അഞ്ചുവര്&#x200d;ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ സ്ത്രീക്കെതിരേ ആറായിരം രൂപ പിഴയും ചുമത്തി.ആറുവര്&#x200d;ഷം മുന്&#x200d;പാണ് മകളുടെ ഗര്&#x200d;ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്&#x200d;കുട്ടിയുടെ അമ്മ തന്നെ പരാതി നല്&#x200d;കിയത്. ഇതിന്റെ തെളിവായി ചില ലാബ് റിപ്പോര്&#x200d;ട്ടുകളും ഇവര്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട അച്ഛന്&#x200d; ഇതിനെതിരേ കോടതിയെ സമീപിച്ചു. ആദ്യം കേസില്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഇദ്ദേഹം പിന്നീട് കേസ് റദ്ദാക്കാനും ഹര്&#x200d;ജി നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് കോടതി കേസ് പരിഗണിച്ചതോടെയാണ് പരാതിക്കാരി സമര്&#x200d;പ്പിച്ച ലാബ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ റിപ്പോര്&#x200d;ട്ട് അടക്കം വ്യാജമായി നിര്&#x200d;മിച്ചതാണെന്നാണ് കോടതിയില്&#x200d; തെളിഞ്ഞത്. ലാബ് അസിസ്റ്റന്റായി സ്ത്രീ ജോലിചെയ്തിരുന്ന ലാബിന്റെ പേരിലാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യാജമായി തയ്യാറാക്കിയതെന്നും കണ്ടെത്തി.</p>
<p>കേസില്&#x200d; പീഡനത്തിനിരയായെന്ന് ആരോപിച്ചിരുന്ന മകളുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. അമ്മയ്‌ക്കെതിരേയാണ് പെണ്&#x200d;കുട്ടിയും മൊഴി നല്&#x200d;കിയത്. മാത്രമല്ല, കുടുംബകോടതിയില്&#x200d; ദമ്പതിമാരുടെ വിവാഹമോചന കേസ് നിലവിലുണ്ടെന്നും വ്യക്തമായി. തുടര്&#x200d;ന്ന് പരാതിക്കാരി കബളിപ്പിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് പോക്‌സോ കോടതി ഇവരെ ശിക്ഷിച്ചത്.</p>
<p>The post <a href="https://ml.starvisionnews.com/fake-case-of-father-torturing-daughter-mother-sentenced-to-five-years-in-prison/">മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്   അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് MLA-യുടെ മകനും മരുമകളും മുടി മുറിച്ചു,സിഗരറ്റ് കൊണ്ട് കുത്തി</title>
		<link>https://ml.starvisionnews.com/mlas-son-and-daughter-in-law-brutally-beat-housemaid/?utm_source=rss&#038;utm_medium=rss&#038;utm_campaign=mlas-son-and-daughter-in-law-brutally-beat-housemaid</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 21 Jan 2024 09:21:56 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[DOMESTIC HELP]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=162880</guid>

					<description><![CDATA[<p>ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഡി.എം.കെ. എം.എല്‍.എ.യുടെ മകനും മരുമകള്‍ക്കും എതിരേ പോലീസ് കേസെടുത്തു. പല്ലാവരം എം.എല്‍.എ.യായ ഐ.കരുണാനിധിയുടെ മകന്‍ ആന്റോ മതിവണ്ണന്‍, ആന്റോയുടെ ഭാര്യ മെര്‍ലിന എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെര്‍ലിനും നിരന്തരം മര്‍ദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്‍കുട്ടിയുടെ പരാതി. ഹെയര്‍ സ്‌ട്രൈറ്റ്‌നര്‍ ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും സിഗരറ്റുകുറ്റി [...]</p>
<p>The post <a href="https://ml.starvisionnews.com/mlas-son-and-daughter-in-law-brutally-beat-housemaid/">വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് MLA-യുടെ മകനും മരുമകളും മുടി മുറിച്ചു,സിഗരറ്റ് കൊണ്ട് കുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone  wp-image-161298" src="https://ml.starvisionnews.com/wp-content/uploads/2024/01/Al-Hilal-Hospital-Star-Vision-New-Year-Package-2024-_-Page-Strip-950x150-1-300x47.jpg" alt="" width="747" height="117" />ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെണ്&#x200d;കുട്ടിയെ ക്രൂരമായി മര്&#x200d;ദിച്ചെന്ന പരാതിയില്&#x200d; ഡി.എം.കെ. എം.എല്&#x200d;.എ.യുടെ മകനും മരുമകള്&#x200d;ക്കും എതിരേ പോലീസ് കേസെടുത്തു. പല്ലാവരം എം.എല്&#x200d;.എ.യായ ഐ.കരുണാനിധിയുടെ മകന്&#x200d; ആന്റോ മതിവണ്ണന്&#x200d;, ആന്റോയുടെ ഭാര്യ മെര്&#x200d;ലിന എന്നിവര്&#x200d;ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. സംഭവത്തില്&#x200d; ദേശീയ വനിതാ കമ്മീഷനും റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്. ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടില്&#x200d; ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെര്&#x200d;ലിനും നിരന്തരം മര്&#x200d;ദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്&#x200d;കുട്ടിയുടെ പരാതി. ഹെയര്&#x200d; സ്‌ട്രൈറ്റ്‌നര്&#x200d; ഉപയോഗിച്ച് ശരീരത്തില്&#x200d; പൊള്ളലേല്&#x200d;പ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേല്&#x200d;പ്പിച്ചതായും പെണ്&#x200d;കുട്ടി പറഞ്ഞിരുന്നു.</p>
<p>ആന്റോയുടെ വീട്ടില്&#x200d;നിന്ന് പൊങ്കല്&#x200d; ആഘോഷത്തിനായി പെണ്&#x200d;കുട്ടി സ്വന്തം വീട്ടിലെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശരീരത്തില്&#x200d; പരിക്കേറ്റ പാടുകള്&#x200d; കണ്ട് വീട്ടുകാര്&#x200d; പെണ്&#x200d;കുട്ടിയെ ഉളുന്തൂര്&#x200d;പേട്ടിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. തുടര്&#x200d;ന്ന് ശരീരമാസകലം പരിക്കേറ്റ പാടുകള്&#x200d; കണ്ട് ആശുപത്രി അധികൃതര്&#x200d; തിരക്കിയതോടെയാണ് പീഡനവിവരം പെണ്&#x200d;കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതര്&#x200d; പോലീസിന് വിവരം കൈമാറുകയായിരുന്നു.</p>
<p><img decoding="async" class="alignnone  wp-image-161296" src="https://ml.starvisionnews.com/wp-content/uploads/2024/01/Al-Hilal-Hospital-Star-Vision-New-Year-Package-2024-_-Social-Media-1080x330-1-300x92.jpg" alt="" width="691" height="212" /></p>
<p>കഴിഞ്ഞ ഏഴുമാസമായി എം.എല്&#x200d;.എ.യുടെ മകനും മരുമകളും നിരന്തരം ഉപദ്രവിക്കുകയാണെന്നാണ് പെണ്&#x200d;കുട്ടി പറയുന്നത്. ചെറിയ കാരണങ്ങളുടെ പേരില്&#x200d; നിരന്തരം തന്റെ മുഖത്തടിക്കുന്നത് പതിവായിരുന്നു. സിഗരറ്റ് കുറ്റി കൊണ്ടും പൊള്ളലേല്&#x200d;പ്പിച്ചു. ഒരിക്കല്&#x200d; സമയത്തിന് ഭക്ഷണമുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഹെയര്&#x200d; സ്‌ട്രൈറ്റ്‌നര്&#x200d; ഉപയോഗിച്ച് കൈകളിലും പൊള്ളലേല്&#x200d;പ്പിച്ചു. ചെരിപ്പുകൊണ്ടും ചൂല് കൊണ്ടും നിരന്തരം മര്&#x200d;ദിച്ചു. മെര്&#x200d;ലിന ഒരിക്കല്&#x200d; തന്റെ മുടി മുറിച്ചുമാറ്റിയതായും 18-കാരി ആരോപിച്ചു.</p>
<p>600-ല്&#x200d; 433 മാര്&#x200d;ക്ക് നേടി പ്ലസ്ടു പൂര്&#x200d;ത്തിയാക്കിയ ദളിത് പെണ്&#x200d;കുട്ടി തുടര്&#x200d;പഠനത്തിന് പണം കണ്ടെത്താനായാണ് ചെന്നൈയില്&#x200d; വീട്ടുജോലിക്ക് പോയത്. ഡോക്ടറാകാന്&#x200d; ആഗ്രഹിക്കുന്ന 18-കാരി ജോലിചെയ്ത് പണം സമ്പാദിച്ച ശേഷം നീറ്റ് പരിശീലനത്തിന് ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്&#x200d;, പ്രതിമാസം 16,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ട് 5000 രൂപ മാത്രമാണ് എം.എല്&#x200d;.എ.യുടെ കുടുംബം ശമ്പളമായി നല്&#x200d;കിയതെന്നും പരാതിയുണ്ട്.</p>
<p>അതേസമയം, മകനും മരുമകള്&#x200d;ക്കും എതിരായ ആരോപണങ്ങള്&#x200d; കരുണാനിധി നിഷേധിച്ചു. കുടുംബത്തിനെതിരായ ആരോപണങ്ങള്&#x200d;ക്ക് പിന്നില്&#x200d; മറ്റുചിലരാണെന്നും പെണ്&#x200d;കുട്ടിയെ നല്ലരീതിയിലാണ് കുടുംബം നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img decoding="async" class="alignnone  wp-image-161531" src="https://ml.starvisionnews.com/wp-content/uploads/2024/01/WhatsApp-Image-2024-01-04-at-12.28.02-PM-1-300x300.jpeg" alt="" width="777" height="777" /></p>
<p>The post <a href="https://ml.starvisionnews.com/mlas-son-and-daughter-in-law-brutally-beat-housemaid/">വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് MLA-യുടെ മകനും മരുമകളും മുടി മുറിച്ചു,സിഗരറ്റ് കൊണ്ട് കുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഭര്‍ത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി,  ഭാര്യ നാട്ടില്‍ ജീവനൊടുക്കി</title>
		<link>https://ml.starvisionnews.com/husband-went-to-meet-his-girlfriend-abroad-and-the-wife-committed-suicide-in-the-country/?utm_source=rss&#038;utm_medium=rss&#038;utm_campaign=husband-went-to-meet-his-girlfriend-abroad-and-the-wife-committed-suicide-in-the-country</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 19 Nov 2023 06:53:14 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[COUPLE]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<category><![CDATA[ILLICIT RELATIONSHIP]]></category>
		<category><![CDATA[Suicide]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=158066</guid>

					<description><![CDATA[<p>മുംബൈ: ഭര്‍ത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജല്‍(25) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് യുക്രൈനിലെ കാമുകിയെ കാണാന്‍പോയത്. നേരത്തെ യുക്രൈനില്‍ ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശവനിതയുമായുള്ള ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് [...]</p>
<p>The post <a href="https://ml.starvisionnews.com/husband-went-to-meet-his-girlfriend-abroad-and-the-wife-committed-suicide-in-the-country/">ഭര്‍ത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി,  ഭാര്യ നാട്ടില്‍ ജീവനൊടുക്കി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>മുംബൈ: ഭര്&#x200d;ത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതില്&#x200d; മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണ്&#x200d; സ്വദേശിയായ കാജല്&#x200d;(25) ആണ് വീടിനുള്ളില്&#x200d; തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്&#x200d;ത്താവ് നിതീഷ് നായരെ(26) സംഭവത്തില്&#x200d; പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്&#x200d;ക്കെതിരേ കേസെടുത്തിരിക്കുന്നത്.ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്&#x200d; ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പാണ് യുക്രൈനിലെ കാമുകിയെ കാണാന്&#x200d;പോയത്. നേരത്തെ യുക്രൈനില്&#x200d; ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്.</p>
<p>ഇക്കഴിഞ്ഞ സെപ്റ്റംബറില്&#x200d; വിദേശവനിതയുമായുള്ള ഭര്&#x200d;ത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് കാജല്&#x200d; അറിഞ്ഞിരുന്നു. ഭര്&#x200d;ത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങളും യുവതി കാണാനിടയായി. ഇതോടെ ഭര്&#x200d;ത്താവിനെ ബന്ധത്തില്&#x200d;നിന്ന് വിലക്കുകയും ഇനി യുക്രൈനില്&#x200d; ജോലിക്കായി പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്&#x200d;, നവംബര്&#x200d; എട്ടാം തീയതി ഭാര്യയെ കബളിപ്പിച്ച് നിതീഷ് യുക്രൈനിലേക്ക് കടന്നുവെന്നാണ് കാജലിന്റെ കുടുംബം നല്&#x200d;കിയ പരാതിയില്&#x200d; ആരോപിക്കുന്നത്.മുംബൈയിലെ ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിതീഷ് കല്യാണിലെ വീട്ടില്&#x200d;നിന്ന് യാത്രതിരിച്ചത്. എന്നാല്&#x200d;, ഇത് കള്ളമായിരുന്നു. തുടര്&#x200d;ന്ന് യുക്രൈനിലെത്തിയ ശേഷം ഇയാള്&#x200d; ഭാര്യയ്ക്ക് ചില സന്ദേശങ്ങളും അയച്ചു. താന്&#x200d; യുക്രൈനില്&#x200d; എത്തിയെന്നും ഇനി തിരികെ വരില്ലെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെയാണ് യുവതി വീടിനുള്ളില്&#x200d; ജീവനൊടുക്കിയത്.</p>
<p>ആത്മഹത്യയ്ക്ക് മുന്&#x200d;പ് താന്&#x200d; മരിക്കാന്&#x200d; പോകുകയാണെന്ന് സൂചിപ്പിച്ച് സുഹൃത്തുക്കള്&#x200d;ക്കും ചില ബന്ധുക്കള്&#x200d;ക്കും യുവതി സന്ദേശം അയച്ചിരുന്നു. ഭര്&#x200d;ത്താവിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മയെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.അതേസമയം, കാജലിന്റെ മരണവിവരമറിഞ്ഞ് കഴിഞ്ഞദിവസമാണ് നിതീഷ് നായര്&#x200d; നാട്ടില്&#x200d; തിരിച്ചെത്തിയത്. തുടര്&#x200d;ന്ന് കല്യാണിലെ വീട്ടില്&#x200d;നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.</p>
<p>The post <a href="https://ml.starvisionnews.com/husband-went-to-meet-his-girlfriend-abroad-and-the-wife-committed-suicide-in-the-country/">ഭര്‍ത്താവ് വിദേശത്തെ കാമുകിയെ കാണാൻപോയി,  ഭാര്യ നാട്ടില്‍ ജീവനൊടുക്കി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്  കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി</title>
		<link>https://ml.starvisionnews.com/young-man-killed-his-wife-by-slitting-her-throat-after-a-dispute-over-an-illegitimate-pregnancy/?utm_source=rss&#038;utm_medium=rss&#038;utm_campaign=young-man-killed-his-wife-by-slitting-her-throat-after-a-dispute-over-an-illegitimate-pregnancy</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 05 Jul 2023 06:51:35 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[PREGNANACY]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=145156</guid>

					<description><![CDATA[<p>ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് [...]</p>
<p>The post <a href="https://ml.starvisionnews.com/young-man-killed-his-wife-by-slitting-her-throat-after-a-dispute-over-an-illegitimate-pregnancy/">അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്  കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അവിഹിതഗര്&#x200d;ഭത്തിന്റെ പേരിലുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്&#x200d; ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്&#x200d; റോജ നാല് മാസം ഗര്&#x200d;ഭിണിയായിരുന്നു. ഇതിന്റെ പേരില്&#x200d; ഇരുവരും തമ്മില്&#x200d; വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്&#x200d;ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്&#x200d;ഭം ധരിച്ചത്. വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്&#x200d;ന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന് ശേഷം അറസ്റ്റിലായ ചിലമ്പരശന്&#x200d; പോലീസിന് മൊഴി നല്&#x200d;കി.</p>
<p>The post <a href="https://ml.starvisionnews.com/young-man-killed-his-wife-by-slitting-her-throat-after-a-dispute-over-an-illegitimate-pregnancy/">അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്  കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
