<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Bosnia Srebrenica Anniversary | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/bosnia-srebrenica-anniversary/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/bosnia-srebrenica-anniversary/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Tue, 11 Jul 2023 09:43:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Bosnia Srebrenica Anniversary | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/bosnia-srebrenica-anniversary/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം: ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി</title>
		<link>https://ml.starvisionnews.com/bosnia-srebrenica-anniversary/?utm_source=rss&#038;utm_medium=rss&#038;utm_campaign=bosnia-srebrenica-anniversary</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 11 Jul 2023 09:43:15 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Bosnia Srebrenica Anniversary]]></category>
		<category><![CDATA[World News]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=145646</guid>

					<description><![CDATA[<p>ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയും സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിക്കുകയും ചെയ്തു. 1995-ൽ നടന്ന കൂട്ടക്കൊലയുടെ സ്‌മരണയ്‌ക്കും കൂട്ട ശവക്കുഴികളിൽ നിന്ന് കുഴിച്ചെടുത്ത ഇരകൾക്ക് മാന്യമായ ശവസംസ്‌കാരം നടത്തുന്നതിനുമായി ബോസ്‌നിയയുടെ ചുറ്റും നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ചൊവ്വാഴ്ച സ്രെബ്രെനിക്കയിൽ ഒത്തുകൂടി. യൂറോപ്പിൽ നടന്ന ഏക വംശഹത്യയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട് ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം, 27 പുരുഷന്മാരെയും മൂന്ന് കൗമാരക്കാരായ ആൺകുട്ടികളെയും ചൊവ്വാഴ്ച സ്രെബ്രെനിക്കയ്ക്ക് പുറത്തുള്ള വിശാലമായ സ്മാരക സെമിത്തേരിയിൽ സംസ്കരിക്കും. ഇതിനകം 6,600-ലധികം കൂട്ടക്കൊലയ്ക്ക് [...]</p>
<p>The post <a href="https://ml.starvisionnews.com/bosnia-srebrenica-anniversary/">സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം: ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone size-full wp-image-139275" src="https://ml.starvisionnews.com/wp-content/uploads/2023/04/Indian-Delights.jpg" alt="" width="1024" height="160" /></p>
<p>ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയും സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിക്കുകയും ചെയ്തു. 1995-ൽ നടന്ന കൂട്ടക്കൊലയുടെ സ്‌മരണയ്‌ക്കും കൂട്ട ശവക്കുഴികളിൽ നിന്ന് കുഴിച്ചെടുത്ത ഇരകൾക്ക് മാന്യമായ ശവസംസ്‌കാരം നടത്തുന്നതിനുമായി ബോസ്‌നിയയുടെ ചുറ്റും നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ചൊവ്വാഴ്ച സ്രെബ്രെനിക്കയിൽ ഒത്തുകൂടി. യൂറോപ്പിൽ നടന്ന ഏക വംശഹത്യയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട് ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം, 27 പുരുഷന്മാരെയും മൂന്ന് കൗമാരക്കാരായ ആൺകുട്ടികളെയും ചൊവ്വാഴ്ച സ്രെബ്രെനിക്കയ്ക്ക് പുറത്തുള്ള വിശാലമായ സ്മാരക സെമിത്തേരിയിൽ സംസ്കരിക്കും. ഇതിനകം 6,600-ലധികം കൂട്ടക്കൊലയ്ക്ക് ഇരയായവരെ ഇത്തരത്തിൽ സംസ്കരിച്ചിട്ടുണ്ട്. 1995 ജൂ​ലൈ​യി​ല്&#x200d; സെ​ര്&#x200d;ബ് വം​ശീ​യ​വാ​ദി​ക​ള്&#x200d; 8372 ബോ​സ്‌​നി​യ​ന്&#x200d; ബോ​സ്‌​നി​യ​ന്&#x200d; മു​സ്ലിംങ്ങളെ കൊ​ന്നു​ത​ള്ളി​യ സം​ഭ​വ​ത്തെയാണ് സ്രെബ്രനിക്ക വംശഹത്യ എന്നു പറയുന്നത്.</p>
<p>മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളാണ് ബോസ്&#x200d;നിയയിലുള്ളത്. കത്തോലിക്കരായ ക്രൊയേഷ്യക്കാര്&#x200d;, ബോസ്&#x200d;നിയാക് മുംസ്ലിംകള്&#x200d;, ക്രിസ്&#x200d;ത്യന്&#x200d; ഓര്&#x200d;ത്തഡോക്സായ സെര്&#x200d;ബുകള്&#x200d;. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്&#x200d; ബോസ്&#x200d;നിയയിലെ സെര്&#x200d;ബുകള്&#x200d; ആയുധങ്ങളെടുക്കുകയും &#8216;രാജ്യം ഞങ്ങളുടെയാണ്&#8217; എന്ന് പ്രഖ്യാപിക്കുകയും ചെയ്&#x200d;തു. സെര്&#x200d;ബിയന്&#x200d; റിപ്പബ്ലിക്കുണ്ടാക്കുന്നതിനായി സെര്&#x200d;ബിയന്&#x200d; ട്രൂപ്&#x200d;സിന്&#x200d;റെ സഹായത്തോടെ മറ്റ് വിഭാഗക്കാരെയെല്ലാം അവര്&#x200d; തുടച്ചുനീക്കാനൊരുങ്ങി. മൂന്നുവർഷത്തെ പോരാട്ടത്തിൽ തലസ്ഥാനമായ സരജേവോ ഉപരോധത്തിലായി, പതിനായിരക്കണക്കിന് ആളുകൾ അവിടെനിന്നും പലായനം ചെയ്&#x200d;തു.<img decoding="async" class="alignnone size-full wp-image-145648" src="https://ml.starvisionnews.com/wp-content/uploads/2023/07/Bosnia-Srebrenica-Anniversary.webp" alt="" width="705" height="470" /></p>
<p>1995 ജൂലൈയിൽ, അതായത് 28 വർഷങ്ങൾക്ക് മുമ്പ്, സ്രെബ്രെനിക്ക പട്ടണവും അതിനു ചുറ്റുമുള്ള മുനിസിപ്പാലിറ്റിയും &#8216;രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊല&#8217; എന്ന് വിളിക്കപ്പെട്ട സംഭവത്തിന് സാക്ഷികളായി. ഈ പ്രദേശം യുഎൻ ഒരു സുരക്ഷിത മേഖലയായി നിശ്ചയിച്ചിരുന്നതിനാൽ സെർബിയൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകള്&#x200d; അവിടേക്കാണ് ഓടിയെത്തിയിരുന്നത്. ഡച്ച് സമാധാന സേനാംഗങ്ങളുടെ ഒരു ബറ്റാലിയൻ സ്രെബ്രെനിക്കയിൽ നിലയുറപ്പിച്ചിരുന്നുവെങ്കിലും അവർക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.</p>
<p>1995 ജൂലൈ 11 ന് സെർബിയൻ പട്ടാളക്കാർ സ്രെബ്രെനിക്കയിലെ യു.എൻ സംരക്ഷിത സുരക്ഷിത താവളത്തെ കീഴടക്കുകയും ബോസ്&#x200d;നിയൻ മുസ്‌ലിംകളോട് അവരുടെ സുരക്ഷയ്ക്ക് പകരമായി ആയുധങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്&#x200d;തു. പിന്നീടവര്&#x200d; 12 -നും 77-നും വയസിനിടയില്&#x200d; പ്രായമായ പുരുഷന്മാരെ ലക്ഷ്യമിട്ടു. അഞ്ച് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; എട്ടായിരത്തിലധികം പുരുഷന്മാരെ വധിക്കുകയും 23,000 സ്ത്രീകളെ നിര്&#x200d;ബന്ധിതമായി കയറ്റി അയക്കുകയും ചെയ്&#x200d;തു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്&#x200d;തിരുന്നു. സെര്&#x200d;ബിയ നിഷേധിച്ചുവെങ്കിലും യുഎന്&#x200d; ഈ സംഭവത്തെ വിശേഷിപ്പിച്ചത് &#8216;വംശീയമായ കൂട്ടക്കുരുതി&#8217; എന്ന് തന്നെയാണ്.</p>
<p>The post <a href="https://ml.starvisionnews.com/bosnia-srebrenica-anniversary/">സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം: ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
