<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Aluva | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/aluva/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/aluva/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Wed, 08 Apr 2026 15:09:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Aluva | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/aluva/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തുറന്ന് കിടന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെ അകത്തേക്ക്, വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു, അയൽവാസി പിടിയിൽ</title>
		<link>https://ml.starvisionnews.com/gold-chain-theft-neighbor-arrested-for-theft-by-throwing-chili-powder-in-aluva/?utm_source=rss&#038;utm_medium=rss&#038;utm_campaign=gold-chain-theft-neighbor-arrested-for-theft-by-throwing-chili-powder-in-aluva</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 08 Apr 2026 15:08:58 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Theft Case]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=206823</guid>

					<description><![CDATA[<p>കൊച്ചി: ആലുവ നൊച്ചിമയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്‍ അയല്‍വാസി പിടിയിലായി. വായോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാറാണ് (42) മോഷണം നടത്തിയത്.  കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത്‌ വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് [...]</p>
<p>The post <a href="https://ml.starvisionnews.com/gold-chain-theft-neighbor-arrested-for-theft-by-throwing-chili-powder-in-aluva/">തുറന്ന് കിടന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെ അകത്തേക്ക്, വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു, അയൽവാസി പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1024x313.jpeg" alt="" class="wp-image-205816" srcset="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-768x235.jpeg 768w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1536x469.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-450x138.jpeg 450w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1200x367.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p><strong>കൊച്ചി</strong>: ആലുവ നൊച്ചിമയില്&#x200d; വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്&#x200d; അയല്&#x200d;വാസി പിടിയിലായി. വായോധികയുടെ കണ്ണില്&#x200d; മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്&#x200d; മുക്ക് മടപ്പാട്ട് വീട്ടില്&#x200d; നിസാര്&#x200d; അസൈനാറാണ് (42) മോഷണം നടത്തിയത്. <br><br>കോമ്പാറ ഇസ്മയില്&#x200d;മുക്ക് മോളത്ത്‌ വീട്ടില്&#x200d; ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്&#x200d; ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്&#x200d;വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്&#x200d;ന്ന് അടുക്കളയില്&#x200d; നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്&#x200d; കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്&#x200d; വിതറി. രണ്ടര പവന്&#x200d; തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്&#x200d; ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി.&nbsp;</p>



<p>ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്&#x200d; വീട്ടില്&#x200d; വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു. ഇതേ തുടര്&#x200d;ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="694" src="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1024x694.jpeg" alt="" class="wp-image-205817" srcset="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1024x694.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-300x203.jpeg 300w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-768x521.jpeg 768w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1536x1042.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-150x102.jpeg 150w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-450x305.jpeg 450w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1200x814.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/gold-chain-theft-neighbor-arrested-for-theft-by-throwing-chili-powder-in-aluva/">തുറന്ന് കിടന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെ അകത്തേക്ക്, വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു, അയൽവാസി പിടിയിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!</title>
		<link>https://ml.starvisionnews.com/one-of-the-most-horrific-incidents-in-kerala-history-25-years-since-the-aluva-massacre-a-single-man-killed-six-people/?utm_source=rss&#038;utm_medium=rss&#038;utm_campaign=one-of-the-most-horrific-incidents-in-kerala-history-25-years-since-the-aluva-massacre-a-single-man-killed-six-people</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 05 Jan 2026 06:57:32 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[Crime]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=201186</guid>

					<description><![CDATA[<p>ആലുവ: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകും. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെയാണ് കൂട്ടക്കൊലക്ക് ഇരയാക്കിയത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ഒരു വ്യക്തി ഒറ്റയ്ക്ക് ആറ് പേരെ കൊലപ്പെടുത്തുമോ, ഇത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിക്ക് ഇതെങ്ങനെ സാധ്യമാകും എന്നുതുടങ്ങി പല ചോദ്യങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ സുപ്രീം കോടതിയും കുറ്റവാളിയെന്ന് ഉറപ്പിക്കച്ചതോടെ ഇതെല്ലാം കെട്ടടങ്ങി. ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ [...]</p>
<p>The post <a href="https://ml.starvisionnews.com/one-of-the-most-horrific-incidents-in-kerala-history-25-years-since-the-aluva-massacre-a-single-man-killed-six-people/">കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/11/AL-HILAL-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1024x313.jpg" alt="" class="wp-image-197681"/></figure>



<p>ആലുവ: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകും. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെയാണ് കൂട്ടക്കൊലക്ക് ഇരയാക്കിയത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ഒരു വ്യക്തി ഒറ്റയ്ക്ക് ആറ് പേരെ കൊലപ്പെടുത്തുമോ, ഇത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിക്ക് ഇതെങ്ങനെ സാധ്യമാകും എന്നുതുടങ്ങി പല ചോദ്യങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ സുപ്രീം കോടതിയും കുറ്റവാളിയെന്ന് ഉറപ്പിക്കച്ചതോടെ ഇതെല്ലാം കെട്ടടങ്ങി.</p>



<p>ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണി (42), ഇവരുടെ അമ്മ ക്ലാര (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ‘ബ്ലാക്ക് ബെൽറ്റ് ആന്റപ്പൻ’ എന്നറിയപ്പെട്ടിരുന്ന എം.എ.ആന്റണിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. കേസിൽ സിബിഐ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതോടെ, ഇപ്പോൾ പരോൾ നേടി നാട്ടിൽ കഴിയുകയാണ് ആൻ്റണി.</p>



<p>വിദേശത്ത് പോകാൻ അഗസ്റ്റിന്റെ സഹോദരിയായ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാതിരുന്നതിലെ വിരോധമാണ് കൊലപാതകങ്ങൾക്ക് കാരണം. സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ പണം ആവശ്യപ്പെട്ട് ആന്റണി മാഞ്ഞൂരാൻ വീട്ടിലെത്തി. ഈ സമയത്ത് അഗസ്റ്റിനും ഭാര്യയും മക്കളും സമീപത്തെ സീനത്ത് തീയറ്ററിൽ സിനിമയ്ക്ക് പോയി. പണം ലഭിക്കാതായതോടെ കൊച്ചുറാണിയെയും പിന്നാലെ അമ്മ ക്ലാരയെയും ആൻ്റണി കൊലപ്പെടുത്തി. പിന്നീട് വീട്ടിൽ തന്നെ കഴിഞ്ഞ ആൻ്റണി, സിനിമ കഴിഞ്ഞ് വീട്ടിലെത്തിയ അഗസ്റ്റിനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുലർച്ചെ ഇവിടെ നിന്നും ട്രെയിനിൽ മുംബൈയിലേക്ക് കടന്ന ഇയാൾ, അവിടെ നിന്ന് ദമാമിലേക്ക് പോയി.</p>



<p>ദമാമിലായിരുന്ന പ്രതിയെ ആദ്യ ഘട്ടത്തിൽ പിടികൂടാനായില്ല. ഇന്ത്യക്കും സൗദി അറേബ്യയ്ക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇല്ലാതിരുന്നതാണ് തടസമായത്. എന്നാൽ ആൻ്റണിയുടെ ഭാര്യ ജമ്മയെ സ്വാധീനിച്ച പൊലീസ്, ഇവരിലൂടെ ആൻ്റണിയെ നാട്ടിലെത്തിച്ചു. 2001 ഫെബ്രുവരി 11ന് മുംബൈ സാഹർ വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ആലുവ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനും തുടർന്ന് സിബിഐയ്ക്കും കൈമാറി. എല്ലാ അന്വേഷണങ്ങളിലും ആന്റണിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. 2005 ഫെബ്രുവരി രണ്ടിന് അന്നത്തെ സിബിഐ കോടതി ജഡ്‌ജ് കമാൽ പാഷ, ആന്റണിക്ക് വധശിക്ഷ വിധിച്ചു. കേരളത്തിൽ സിബിഐ കോടതിയുടെ ചരിത്രത്തിലെ ആദ്യ വധശിക്ഷ വിധിയായിരുന്നു ഇത്.</p>



<figure class="wp-block-image size-full is-resized"><img decoding="async" width="540" height="320" src="https://ml.starvisionnews.com/wp-content/uploads/2026/01/antony.jpg" alt="" class="wp-image-201187" style="width:728px;height:auto" srcset="https://ml.starvisionnews.com/wp-content/uploads/2026/01/antony.jpg 540w, https://ml.starvisionnews.com/wp-content/uploads/2026/01/antony-300x178.jpg 300w, https://ml.starvisionnews.com/wp-content/uploads/2026/01/antony-150x89.jpg 150w, https://ml.starvisionnews.com/wp-content/uploads/2026/01/antony-450x267.jpg 450w" sizes="(max-width: 540px) 100vw, 540px" /></figure>



<p> ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഫെബ്രുവരി 18ന് കോടതിയിൽ ഹാജരാക്കി. 2006ൽ ഹൈക്കോടതി വധശിക്ഷ ശരി വച്ചു. എന്നാൽ സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തു. 2018 ഡിസംബർ 11ന് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ദീർഘകാലം ഏകാന്ത തടവ് അനുഭവിച്ച പ്രതിക്ക് പിന്നീട് പരോൾ അനുവദിച്ചു. ഇപ്പോൾ പരോളിൽ കഴിയുന്ന പ്രതി നാട്ടിലുണ്ടെന്നും, അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം കാട്ടാക്കടയിലെ തുറന്ന ജയിലിൽ ഹാജരാകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.</p>



<p>കൊലപാതകം നടന്ന സമയത്ത് തൃക്കാക്കരയിൽ അധ്യാപികയായിരുന്ന ആൻ്റണിയുടെ ഭാര്യ ജമ്മയും മകനും പിന്നീട് തമിഴ്നാട്ടിലേക്ക് താമസം മാറ്റി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട് വർഷങ്ങളോളം ആളനക്കമില്ലാതെ നിലനിന്നു. പിന്നീട് പൊളിച്ച് നീക്കി. വീടിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഇന്ന് മറ്റൊരു വ്യക്തിയുടെ പുതിയ വീടുണ്ട്. മറ്റൊരു ഭാഗം ഇപ്പോഴും തുറസ്സായി കിടക്കുകയാണ്. കാലം മുന്നോട്ട് പോയിട്ടും, ആലുവ കൂട്ടക്കൊല മലയാളിയുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു കൊലപാതകമാണ്, ആന്റണിക്കത് എങ്ങനെ സാധ്യമായെന്ന ഒരു ഞെട്ടിപ്പിക്കുന്ന ഓർമയും.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="819" height="1024" src="https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-819x1024.jpg" alt="" class="wp-image-195877" srcset="https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-819x1024.jpg 819w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-240x300.jpg 240w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-768x960.jpg 768w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-1229x1536.jpg 1229w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-150x188.jpg 150w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-450x563.jpg 450w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news-1200x1500.jpg 1200w, https://ml.starvisionnews.com/wp-content/uploads/2025/09/al-hilal-hospital-bahrain-eye-test-starvision-news.jpg 1638w" sizes="(max-width: 819px) 100vw, 819px" /></figure>
<p>The post <a href="https://ml.starvisionnews.com/one-of-the-most-horrific-incidents-in-kerala-history-25-years-since-the-aluva-massacre-a-single-man-killed-six-people/">കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം</title>
		<link>https://ml.starvisionnews.com/attempt-to-set-young-woman-on-fire/?utm_source=rss&#038;utm_medium=rss&#038;utm_campaign=attempt-to-set-young-woman-on-fire</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 11 Feb 2025 14:44:29 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[Crime]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=185367</guid>

					<description><![CDATA[<p>കൊച്ചി: ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്ത വൈരാ​ഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമെ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഇതും തന്നെ [...]</p>
<p>The post <a href="https://ml.starvisionnews.com/attempt-to-set-young-woman-on-fire/">ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="230" src="https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1024x230.png" alt="" class="wp-image-183109" srcset="https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1024x230.png 1024w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-300x67.png 300w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-768x173.png 768w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1536x346.png 1536w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-2048x461.png 2048w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-150x34.png 150w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-450x101.png 450w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1200x270.png 1200w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>കൊച്ചി: ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്&#x200d; മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.</p>



<p>ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്ത വൈരാ​ഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമെ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഇതും തന്നെ പ്രകോപിപ്പിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി.</p>



<p>ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതര്&#x200d;ക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="312" src="https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-1024x312.png" alt="" class="wp-image-183110" srcset="https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-1024x312.png 1024w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-300x92.png 300w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-768x234.png 768w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-1536x469.png 1536w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-2048x625.png 2048w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-150x46.png 150w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-450x137.png 450w, https://ml.starvisionnews.com/wp-content/uploads/2025/01/SHIFA-MEDICAL-CENTER-BAHRAIN-STARVISION-NEWS-1-1200x366.png 1200w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/attempt-to-set-young-woman-on-fire/">ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു</title>
		<link>https://ml.starvisionnews.com/pistols-and-bullets-seized-from-aluva-one-in-police-custody/?utm_source=rss&#038;utm_medium=rss&#038;utm_campaign=pistols-and-bullets-seized-from-aluva-one-in-police-custody</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Mon, 06 May 2024 09:39:10 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[gun]]></category>
		<category><![CDATA[pistols]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=169030</guid>

					<description><![CDATA[<p>കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.</p>
<p>The post <a href="https://ml.starvisionnews.com/pistols-and-bullets-seized-from-aluva-one-in-police-custody/">ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone size-full wp-image-168745" src="https://ml.starvisionnews.com/wp-content/uploads/2024/05/Al-hilal-4-scaled.jpg" alt="" width="2560" height="426" /></p>
<p>കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്&#x200d;നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്&#x200d;നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>രഹസ്യവിവരത്തെ തുടര്&#x200d;ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്&#x200d;വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്&#x200d;ക്ക് ലൈസന്&#x200d;സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്.</p>
<p>ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലീസ് പറയുന്നത്. ഇയാള്&#x200d;ക്കെതിരെ കൊലപാതകം ഉള്&#x200d;പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-168944" src="https://ml.starvisionnews.com/wp-content/uploads/2024/05/AL-HILAL-HOSPITAL.jpg" alt="" width="1470" height="1470" /></p>
<p>The post <a href="https://ml.starvisionnews.com/pistols-and-bullets-seized-from-aluva-one-in-police-custody/">ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി; 100 ദിവസം ജയിലില്‍ കിടന്നിട്ടും കുറ്റബോധമില്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍</title>
		<link>https://ml.starvisionnews.com/court-to-check-the-mental-state-five-sections-for-which-the-death-penalty-can-be-awarded/?utm_source=rss&#038;utm_medium=rss&#038;utm_campaign=court-to-check-the-mental-state-five-sections-for-which-the-death-penalty-can-be-awarded</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 04 Nov 2023 06:54:23 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[aluva murder case]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[Murder cases]]></category>
		<category><![CDATA[POCSO]]></category>
		<category><![CDATA[Pocso Case]]></category>
		<category><![CDATA[RAPE CASE]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=156734</guid>

					<description><![CDATA[<p>കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ പോക്‌സോ കുറ്റങ്ങളും ചുമത്തി. ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും [...]</p>
<p>The post <a href="https://ml.starvisionnews.com/court-to-check-the-mental-state-five-sections-for-which-the-death-penalty-can-be-awarded/">പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി; 100 ദിവസം ജയിലില്‍ കിടന്നിട്ടും കുറ്റബോധമില്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone size-full wp-image-151062" src="https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2.jpeg" alt="" width="951" height="151" srcset="https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2.jpeg 951w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2-300x48.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2-150x24.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2-450x71.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/09/Mem-es-2-768x122.jpeg 768w" sizes="(max-width: 951px) 100vw, 951px" /></p>
<p>കൊച്ചി: ആലുവയില്&#x200d; അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി അസ്ഫാക് ആലത്തിനെതിരെ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്&#x200d;, തെളിവുനശിപ്പിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങള്&#x200d;ക്കു പുറമേ പോക്‌സോ കുറ്റങ്ങളും ചുമത്തി. ഇതില്&#x200d; വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്&#x200d; തന്നെ അപൂര്&#x200d;വമാണ്. പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മാനസിക പരിവര്&#x200d;ത്തനത്തിന് സാധ്യതയുള്ള വ്യക്തിയാണോ എന്നും കോടതി ചോദിച്ചു. ഒരു തരത്തിലുള്ള മാനസിക പ്രശ്‌നവും ഇല്ലെന്നും പ്രാസിക്യൂഷന്&#x200d; എതിര്&#x200d;വാദം ഉന്നയിച്ചു.</p>
<p>പ്രതി ജയിലില്&#x200d; കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്&#x200d; വാദിച്ചു. ഇത് തെളിയിക്കുന്ന ജയില്&#x200d; റിപ്പോര്&#x200d;ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; പറഞ്ഞു. ബലാത്സംഗത്തിനിടെ മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം കുറ്റപത്രത്തില്&#x200d; പറഞ്ഞിരുന്നത്. ഇതിനുപകരം ബലാത്സംഗത്തിനിടെ പരിക്കേറ്റു എന്ന് കൂട്ടിച്ചേര്&#x200d;ത്തു. കുട്ടിയെ ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് കോടതി സമര്&#x200d;പ്പിച്ചു. കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്&#x200d;പ്പിക്കുന്നതും ഉള്&#x200d;പ്പടെയുള്ള നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി ഒക്ടോബര്&#x200d; നാലിന് കേസില്&#x200d; വിചാരണ തുടങ്ങി. 15 പ്രവര്&#x200d;ത്തി ദിനങ്ങളില്&#x200d; സാക്ഷി വിസ്താരവും വാദവും ഉള്&#x200d;പ്പടെയുള്ള വിചാരണ നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി . 10 തൊണ്ടി മുതലുകള്&#x200d;, 95 രേഖകള്&#x200d;, 45 സാക്ഷികള്&#x200d;, 16 സാഹചര്യത്തെളിവുകള്&#x200d;, ഡിഎന്&#x200d;എ ഉള്&#x200d;പ്പടെ ശാസ്ത്രീയ തെളിവുകള്&#x200d;, സിസിടിവി ദൃശ്യങ്ങള്&#x200d; എന്നിവയാണ് കോടതി പരിശോധിച്ചത്.</p>
<p><img loading="lazy" decoding="async" class="alignnone size-full wp-image-154950" src="https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2.jpg" alt="" width="905" height="613" srcset="https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2.jpg 905w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2-300x203.jpg 300w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2-150x102.jpg 150w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2-450x305.jpg 450w, https://ml.starvisionnews.com/wp-content/uploads/2023/10/MEM-Multi-Vitamin-Package-01-2-768x520.jpg 768w" sizes="(max-width: 905px) 100vw, 905px" /></p>
<p>&nbsp;</p>
<p>The post <a href="https://ml.starvisionnews.com/court-to-check-the-mental-state-five-sections-for-which-the-death-penalty-can-be-awarded/">പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി; 100 ദിവസം ജയിലില്‍ കിടന്നിട്ടും കുറ്റബോധമില്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!</title>
		<link>https://ml.starvisionnews.com/15-centimeter-long-worm-found-in-eye-in-aluva/?utm_source=rss&#038;utm_medium=rss&#038;utm_campaign=15-centimeter-long-worm-found-in-eye-in-aluva</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 29 Sep 2023 08:14:36 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=153689</guid>

					<description><![CDATA[<p>ആലുവ: കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ കണ്ടെത്തിയത് 15 സെന്റിമീറ്റര്‍ നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39 കാരിയാണ് ഇന്നലെ കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെ ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തിയ യുവതിയെ  പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്‍ ഒരു വിരയാണെന്ന് കണ്ടെത്തിയത്. നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്‍ നീളമാണ് ഈ [...]</p>
<p>The post <a href="https://ml.starvisionnews.com/15-centimeter-long-worm-found-in-eye-in-aluva/">തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone  wp-image-153573" src="https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-1024x313.jpeg" alt="" width="1002" height="307" srcset="https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-1536x469.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-450x138.jpeg 450w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-1200x367.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh-768x235.jpeg 768w, https://ml.starvisionnews.com/wp-content/uploads/2023/09/24-Hour-Service-Al-Rabeeh.jpeg 1600w" sizes="(max-width: 1002px) 100vw, 1002px" /></p>
<p>ആലുവ: കണ്ണ് വേദനയും നീരും കണ്ണില്&#x200d; ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്&#x200d; കണ്ടെത്തിയത് 15 സെന്റിമീറ്റര്&#x200d; നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39 കാരിയാണ് ഇന്നലെ കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെ ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്&#x200d; ആശുപത്രിയിലെത്തിയ യുവതിയെ  പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്&#x200d; ഒരു വിരയാണെന്ന് കണ്ടെത്തിയത്.</p>
<p><iframe title="ആലുവയിൽ 39 കാരിയുടെ കണ്ണില്&#x200d; നിന്ന് ജീവനോടെ പുറത്തെടുത്തത് 15 Centimeter നീളമുള്ള വിര!" width="788" height="443" src="https://www.youtube.com/embed/-ZDGE1hUnE8?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p>
<p>നേത്ര രോഗ വിദഗ്ധന്&#x200d; ഡോ ഫിലിപ്പ് കെ ജോര്&#x200d;ജാണ് യുവതിയുടെ കണ്ണില്&#x200d; നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്&#x200d; നീളമാണ് ഈ വിരയ്ക്കുള്ളത്. വിശദമായ പരിശോധനകള്&#x200d;ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വെള്ളത്തിലൂടെയാവാം ഇത്തരം വിരകള്&#x200d; കണ്ണിലെത്തിയതെന്നാണ് നിരീക്ഷണം. ഏതെങ്കിലും രീതിയില്&#x200d; മാലിനമായ ജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് മൂലം ഇത്തരം സംഭവങ്ങള്&#x200d; ഉണ്ടാകാമെന്നാണ് ആശുപത്രി അധികൃതര്&#x200d; വിശദമാക്കുന്നത്.</p>
<p>കണ്ണിലെ വേദനയും തടിപ്പും അവഗണിക്കുകയോ ചികിത്സ തേടാതെ വരുന്ന സാഹചര്യത്തില്&#x200d; യുവതിയുടെ കാഴ്ചയേയും കാലക്രമത്തില്&#x200d; തലച്ചോറിലേക്ക് വരെ ചെല്ലുന്ന അണുബാധയ്ക്കും വിര കാരണമായേക്കാമെന്നാണ് ആശുപത്രി അധികൃതര്&#x200d; ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. പുറത്തെടുത്ത വിര ഏത് തരത്തിലുള്ളതാണെന്ന് ലാബിലെ പരിശോധനയില്&#x200d; വ്യക്തമാകുന്ന പ്രതീക്ഷയിലാണ് വിദഗ്ധരുള്ളത്. യുവതിയുടെ ആരോഗ്യ നിലയില്&#x200d; പ്രശ്നമില്ലെന്നും ആശുപത്രി അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p><iframe title="24 HRS SERVICE Everyday | Al Rabeeh Medical Center | Bahrain" width="788" height="591" src="https://www.youtube.com/embed/FowW809RS7E?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p>
<p>The post <a href="https://ml.starvisionnews.com/15-centimeter-long-worm-found-in-eye-in-aluva/">തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ.  ഹിന്ദിക്കാരുടെ കുട്ടിയായതിനാൽ ഒരു പൂജാരിയും വരാൻ കൂട്ടാക്കിയില്ല</title>
		<link>https://ml.starvisionnews.com/the-deed-of-the-five-year-old-girl-who-was-murdered-in-aluva-was-done-by-the-auto-driver/?utm_source=rss&#038;utm_medium=rss&#038;utm_campaign=the-deed-of-the-five-year-old-girl-who-was-murdered-in-aluva-was-done-by-the-auto-driver</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sun, 30 Jul 2023 14:36:36 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[MURDERS]]></category>
		<category><![CDATA[POCSO]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=147564</guid>

					<description><![CDATA[<p>ആലുവ: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കുഞ്ഞിന്റെ മൃതദേഹം കീഴ്‌മാട് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു എന്ന യുവാവാണ് കുരുന്നിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയത്. മറ്റ് പൂജാരിമാരെ ഇതിനായി സമീപിച്ചെങ്കിലും നിരസിച്ചത് മൂലമാണ് താൻ കർമ്മം ഏറ്റെടുത്ത് ചെയ്തതെന്ന് രേവത് മാദ്ധ്യമങ്ങളോടായി പറഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയെന്ന് പറഞ്ഞ് അന്ത്യകർമ്മങ്ങൾ നടത്താൻ പൂജാരിമാർ താത്പര്യപ്പെട്ടില്ല എന്നാണ് രേവത് വികാരധീനനായി അറിയിച്ചത് ആലുവ, മാള, കുറമശ്ശേരി ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരു [...]</p>
<p>The post <a href="https://ml.starvisionnews.com/the-deed-of-the-five-year-old-girl-who-was-murdered-in-aluva-was-done-by-the-auto-driver/">ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ.  ഹിന്ദിക്കാരുടെ കുട്ടിയായതിനാൽ ഒരു പൂജാരിയും വരാൻ കൂട്ടാക്കിയില്ല</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ആലുവ: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കുഞ്ഞിന്റെ മൃതദേഹം കീഴ്‌മാട് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു എന്ന യുവാവാണ് കുരുന്നിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയത്. മറ്റ് പൂജാരിമാരെ ഇതിനായി സമീപിച്ചെങ്കിലും നിരസിച്ചത് മൂലമാണ് താൻ കർമ്മം ഏറ്റെടുത്ത് ചെയ്തതെന്ന് രേവത് മാദ്ധ്യമങ്ങളോടായി പറഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയെന്ന് പറഞ്ഞ് അന്ത്യകർമ്മങ്ങൾ നടത്താൻ പൂജാരിമാർ താത്പര്യപ്പെട്ടില്ല എന്നാണ് രേവത് വികാരധീനനായി അറിയിച്ചത് ആലുവ, മാള, കുറമശ്ശേരി ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരു പൂജാരിയും വരാൻ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പറഞ്ഞായിരുന്നു നിരസിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിും മനുഷ്യന്മാർ തന്നെയല്ലേ? ഒടുവിൽ വലിയ മുൻപരിചയമില്ലെങ്കിലും താൻ തന്നെ കർമ്മം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് രേവത് പറഞ്ഞു. ഇതിന് മുൻപ് ഒരു മരണത്തിന് കർമ്മം ചെയ്ത പരിചയമേ തനിക്കുള്ളു. നമ്മുടെ മോളുടെ കാര്യമല്ലേ എന്ന് മാത്രമേ വിചാരിച്ചുള്ളു എന്നും യുവാവ് തുടർന്നു. അതേസമയം ഇന്ന് നടന്ന പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്ക് സർക്കാർ പ്രതിനിധി എത്താത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി</p>
<p>The post <a href="https://ml.starvisionnews.com/the-deed-of-the-five-year-old-girl-who-was-murdered-in-aluva-was-done-by-the-auto-driver/">ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ.  ഹിന്ദിക്കാരുടെ കുട്ടിയായതിനാൽ ഒരു പൂജാരിയും വരാൻ കൂട്ടാക്കിയില്ല</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആലുവയിലെ അഞ്ചുവയസുകാരിയെ കൊന്നത് അസ്ഫാഖ് ആലം തന്നെ; മൊഴികളെല്ലാം വ്യാജമെന്ന് പോലീസ്</title>
		<link>https://ml.starvisionnews.com/it-was-asfaq-alam-who-killed-the-five-year-old-girl-in-aluva-the-police-said-that-all-the-statements-were-false/?utm_source=rss&#038;utm_medium=rss&#038;utm_campaign=it-was-asfaq-alam-who-killed-the-five-year-old-girl-in-aluva-the-police-said-that-all-the-statements-were-false</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sat, 29 Jul 2023 10:04:57 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[Kidnapped]]></category>
		<category><![CDATA[killing]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=147459</guid>

					<description><![CDATA[<p>ആലുവ: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നതടക്കം പ്രതി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം [...]</p>
<p>The post <a href="https://ml.starvisionnews.com/it-was-asfaq-alam-who-killed-the-five-year-old-girl-in-aluva-the-police-said-that-all-the-statements-were-false/">ആലുവയിലെ അഞ്ചുവയസുകാരിയെ കൊന്നത് അസ്ഫാഖ് ആലം തന്നെ; മൊഴികളെല്ലാം വ്യാജമെന്ന് പോലീസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone  wp-image-144798" src="https://ml.starvisionnews.com/wp-content/uploads/2023/07/Starvision-Events-Ad-300x50.jpg" alt="" width="1380" height="230" /></p>
<p>ആലുവ: ആലുവയില്&#x200d; അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാള്&#x200d;ക്ക് കൈമാറി എന്നതടക്കം പ്രതി നല്&#x200d;കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്. ആലുവ മാര്&#x200d;ക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തില്&#x200d; ചാക്കില്&#x200d; കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാഖ് ആലം ചാന്ദ്നിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങളില്&#x200d; ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളെ കൂടുതല്&#x200d; ചോദ്യം ചെയ്യും. ഇതിനിടെ തെളിവെടുപ്പിനായി ആലുവ മാര്&#x200d;ക്കറ്റിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്&#x200d; പാഞ്ഞടുത്തു. പ്രതിയെ ജീവിക്കാന്&#x200d; അനുവദിക്കില്ലെന്ന് നാട്ടുകാര്&#x200d; ആക്രോശിച്ചതോടെ തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കാനാകാകെ അസ്ഫാഖ് ആലവുമായി പോലീസ് മടങ്ങിപ്പോയി. ബിഹാര്&#x200d; സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളായ ചാന്ദ്‌നി തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്&#x200d;ഥിനിയാണ്.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-144797" src="https://ml.starvisionnews.com/wp-content/uploads/2023/07/Starvision-ad-300x89.jpg" alt="" width="1109" height="329" /></p>
<p>The post <a href="https://ml.starvisionnews.com/it-was-asfaq-alam-who-killed-the-five-year-old-girl-in-aluva-the-police-said-that-all-the-statements-were-false/">ആലുവയിലെ അഞ്ചുവയസുകാരിയെ കൊന്നത് അസ്ഫാഖ് ആലം തന്നെ; മൊഴികളെല്ലാം വ്യാജമെന്ന് പോലീസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആലുവയിൽ തട്ടിക്കൊണ്ടുപോയ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി</title>
		<link>https://ml.starvisionnews.com/kidnapped-body-of-chandni-found-in-aluva/?utm_source=rss&#038;utm_medium=rss&#038;utm_campaign=kidnapped-body-of-chandni-found-in-aluva</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Sat, 29 Jul 2023 07:31:16 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[kidnaping]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=147431</guid>

					<description><![CDATA[<p>കൊച്ചി∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് [...]</p>
<p>The post <a href="https://ml.starvisionnews.com/kidnapped-body-of-chandni-found-in-aluva/">ആലുവയിൽ തട്ടിക്കൊണ്ടുപോയ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img loading="lazy" decoding="async" class="alignnone  wp-image-146194" src="https://ml.starvisionnews.com/wp-content/uploads/2023/07/LED-SCREEN-STARVISION-LED-BAHRAIN-300x300.jpeg" alt="" width="767" height="767" /></p>
<p>കൊച്ചി∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-144798" src="https://ml.starvisionnews.com/wp-content/uploads/2023/07/Starvision-Events-Ad-300x50.jpg" alt="" width="1176" height="196" /></p>
<p>മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.<br />
രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.</p>
<p><img loading="lazy" decoding="async" class="alignnone  wp-image-146014" src="https://ml.starvisionnews.com/wp-content/uploads/2023/07/news-add-starvision-300x91.jpg" alt="" width="1273" height="386" /></p>
<p>The post <a href="https://ml.starvisionnews.com/kidnapped-body-of-chandni-found-in-aluva/">ആലുവയിൽ തട്ടിക്കൊണ്ടുപോയ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കാവ്യ മാധവന്‍ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ച ആലുവയിലെ വീട്ടില്‍ വച്ച്</title>
		<link>https://ml.starvisionnews.com/kavya-madhavan-will-not-appear-tomorrow/?utm_source=rss&#038;utm_medium=rss&#038;utm_campaign=kavya-madhavan-will-not-appear-tomorrow</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 10 Apr 2022 12:07:27 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[Aluva]]></category>
		<category><![CDATA[Kavya Madhavan]]></category>
		<category><![CDATA[latest malayalam news]]></category>
		<category><![CDATA[LATEST NEWS]]></category>
		<category><![CDATA[Malayalam Latest News]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=62574</guid>

					<description><![CDATA[<p>ആലുവ: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. നാളെ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസെങ്കിലും മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ [...]</p>
<p>The post <a href="https://ml.starvisionnews.com/kavya-madhavan-will-not-appear-tomorrow/">കാവ്യ മാധവന്‍ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ച ആലുവയിലെ വീട്ടില്‍ വച്ച്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ആലുവ: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെത്തുടര്&#x200d;ന്നാണ് ബുധനാഴ്ച ആലുവയിലെ വീട്ടില്&#x200d; ചോദ്യം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. നാളെ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസെങ്കിലും മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.</p>



<p>ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ദിലീപിന്റെ സഹോദരിയുടെ ഭര്&#x200d;ത്താവ് സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും സുരാജ് വ്യക്തമാക്കുന്നു. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.</p>



<p>കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. &#8216;എനിക്കു നിങ്ങളെ ഭയമാണെ&#8217;ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="905" height="614" src="https://ml.starvisionnews.com/wp-content/uploads/2022/03/MEM-3.jpg" alt="" class="wp-image-59408" srcset="https://ml.starvisionnews.com/wp-content/uploads/2022/03/MEM-3.jpg 905w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-3-300x204.jpg 300w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-3-150x102.jpg 150w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-3-450x305.jpg 450w, https://ml.starvisionnews.com/wp-content/uploads/2022/03/MEM-3-768x521.jpg 768w" sizes="(max-width: 905px) 100vw, 905px" /></figure>
<p>The post <a href="https://ml.starvisionnews.com/kavya-madhavan-will-not-appear-tomorrow/">കാവ്യ മാധവന്‍ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ച ആലുവയിലെ വീട്ടില്‍ വച്ച്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
